Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Piyush Goyal

ഐ സ്പീഡ് വണ്‍ പദ്ധതിയില്‍ 100 കോടി രൂപ എത്രയും വേഗം വിനിയോഗിക്കുമെന്ന് മന്ത്രി പീയുഷ് ഗോയൽ

ന്യൂഡൽഹി: കേരളത്തിലെ റബര്‍മേഖലയെ സമഗ്രമായി വികസിപ്പിക്കുന്നതിനായി ‘ഐ സ്പീഡ് വണ്‍’ പദ്ധതിയില്‍ 100 കോടി രൂപ എത്രയും വേഗം വിനിയോഗിക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയല്‍.

ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ക്കൊപ്പം റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ഹരി ന്യൂഡല്‍ഹിയിലെ വാണിജ്യഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.

പദ്ധതിക്കായുള്ള തുക ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ വടക്കുകിഴക്കന്‍ മേഖലയിലെ ശേഷിക്കുന്ന ഫണ്ടില്‍നിന്നു ലഭ്യമാക്കി പദ്ധതികള്‍ക്കു വിനിയോഗിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പുകപ്പുര നിര്‍മാണം, റബര്‍ പ്ലാന്‍റിംഗ് സബ്സിഡി, തൊഴിലാളി ക്ഷേമം, റബര്‍ ഉത്പാദക സംഘങ്ങള്‍ വഴിയുള്ള വിവിധ ക്ഷേമപദ്ധതികള്‍ എന്നിവയ്ക്ക് പണം വിനിയോഗിക്കും.

എന്നാല്‍ കേരളത്തില്‍ ടാപ്പ് ചെയ്യാതെ കിടക്കുന്ന കൃഷിസ്ഥലങ്ങള്‍ കൃഷിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടു

റബര്‍മേഖലയിലെ സുസ്ഥിരവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് റബര്‍ ബോര്‍ഡ് അടുത്ത അഞ്ചുവര്‍ഷ കാലത്തേക്ക് 2,157.54 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഇഎഫ്‌സി പദ്ധതി കേന്ദ്രധനമന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പ്രയോജനം ലഭിക്കും.

കഴിഞ്ഞ കാലയളവില്‍ ഇതേ പദ്ധതിക്കായി മൂന്നു വര്‍ഷത്തേക്ക് റബര്‍ ബോര്‍ഡ് 1000 കോടി ശിപാര്‍ശ ചെയ്തപ്പോള്‍ 900 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇത്തവണ2026-31 വരെയുള്ള അഞ്ചു വര്‍ഷത്തേക്കായി സമര്‍പ്പിച്ച 2157.54 കോടിയുടെ പദ്ധതി ഏറെക്കുറെ പൂര്‍ണമായിത്തന്നെ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ആഭ്യന്തര റബര്‍ ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനായി റീപ്ലാന്‍റിംഗ് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പദ്ധതികള്‍, റെയിന്‍ ഗാര്‍ഡിംഗിന് ധനസഹായം, റബര്‍ മരങ്ങളിലെ രോഗനിയന്ത്രണ നടപടികള്‍, പുകപ്പുര നവീകരണത്തിനും നിര്‍മാണത്തിനും സഹായം, ആധുനിക യന്ത്രസാമഗ്രികള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി എന്നിവയുള്‍പ്പെടുന്ന പ്രത്യേക പദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തും.

ഈ പദ്ധതികള്‍ രാജ്യത്തെ പ്രകൃതിദത്ത റബറിന്‍റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും റബര്‍ കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും സഹായകരമാകുമെന്ന് യോഗത്തില്‍ വിലയിരുത്തിയതായി ചെയര്‍മാന്‍ പറഞ്ഞു. റബര്‍മേഖലയിലെ ഭാവി വികസനപദ്ധതികളും റബര്‍ ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

National

തമിഴ്നാട്ടിൽ ഡിഎംകെയുടെ ഭരണം അവസാനിക്കും; എൻഡിഎ അധികാരത്തിലെത്തും: കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

ചെന്നൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഡിഎംകെയുടെ അഴിമതി ഭരണം അവസാനിക്കുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായുള്ള ചെന്നൈയിലെത്തി കണ്ട ശേഷമായിരുന്നു പിയൂഷ് ഗോയലിന്‍റെ പ്രതികരണം,

"തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. ജനങ്ങൾക്ക് ഡിഎംകെയുടെ ഭരണം മടുത്തു. അവർ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നു.'-പിയൂഷ് ഗോയൽ അവകാശപ്പെട്ടു.

എൻഡിഎയിലെ കക്ഷികൾ എല്ലാം ഒറ്റക്കെട്ടാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സഖ്യത്തിലെ സീറ്റ് വിഭജനത്തെ ചർച്ചകൾ ആരംഭിച്ചതായും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.

National

ഇന്ത്യ - യുഎസ് വ്യാപാര കരാർ: നിലപാട് കടുപ്പിച്ച് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ

ന്യൂഡൽഹി: ഇന്ത്യ യുഎസുമായി നീതിയുക്തവും തുല്യവും നിഷ്പക്ഷവുമായ വ്യാപാര കരാറാണ് ലക്ഷ്യമിടുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും ക്ഷീരമേഖലയുടെയും താൽപ്പര്യങ്ങളിൽ വീട്ടുവീഴ്ച ചെയ്യില്ലെന്നും മന്ത്രി പറ‍ഞ്ഞു.

ഇന്ത്യയും യുഎസും തമ്മില്‍ ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ താൽപ്പര്യം മുൻനിർത്തി ഒരു വ്യാപാര കരാറിനായി ശ്രമം തുടരുകയാണ്. അതേസമയം നമ്മുടെ കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും തൊഴിലാളികളുടെയും ക്ഷീര കർഷകരുടെയും താൽപ്പര്യങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യില്ലെന്നും 2025 ഉദ്യോഗ് സമാഗമത്തിൽ പങ്കെടുക്കവേ മന്ത്രി പിയുഷ് ഗോയൽ പറഞ്ഞു.

മത്സ്യബന്ധന മേഖലകൾക്ക് യുഎസിൽ ഉയർന്ന തീരുവ ഈടാക്കുന്നതുമൂലം റഷ്യ പോലുള്ള പുതിയ വിപണികൾ ഇന്ത്യ ഉറ്റുനോക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ - യുഎസ് വ്യാപാര കരാറിനായ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ അഞ്ച് റൗണ്ട് ചർച്ചകളാണ് പൂർത്തിയാക്കിയത്.

Latest News

Corehub Up