Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Propaganda

അവയവമാറ്റത്തിൽ തട്ടിപ്പുകാരും വ്യാജ പ്രചാരണങ്ങളും

കൊച്ചി: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് അവയവമാറ്റ രംഗത്ത് തട്ടിപ്പുകാർ കളത്തിലിറങ്ങിയതും തുടരുന്ന വ്യാജ പ്രചാരണങ്ങളും സന്നദ്ധ അവയവദാന മേഖലയിൽ തിരിച്ചടിയാകുന്നു.

അവയവദാനങ്ങളുടെ എണ്ണം കുറയുകയും ജീവൻ നിലനിർത്താൻ ഹൃദയവും വൃക്കയും കരളും ഉൾപ്പെടെ വിവിധ അവയവങ്ങൾക്കായി ആയിരങ്ങൾ ആശുപത്രികളിൽ കാത്തുകിടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണു തട്ടിപ്പുകാരുടെ ക്രൂരതകൾ.

അവയവമാറ്റ രംഗത്തു നിയമലംഘനങ്ങളുണ്ടാകുമ്പോൾ രജിസ്ട്രേഷൻ‌ നടത്തി അവയവങ്ങൾക്കായി കാത്തിരിക്കുന്ന രോഗികളാണ് വീണ്ടും ദുരിതത്തിലാകുന്നത്. ക്രമക്കേടുകളും ഇതിനൊപ്പമെത്തുന്ന തെറ്റായ പ്രചാരണങ്ങളും സന്നദ്ധ അവയവദാതാക്കളുടെ എണ്ണം കുറയാൻ കാരണമാകുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

സന്നദ്ധ അവയവദാനം നടത്തുന്നവരുടെ ജീവൻ അപകടത്തിലാകുമെന്നും കൃത്യമായും നിയമവിധേയമായും അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തുന്ന ആശുപത്രികൾക്കെതിരേ ആരോപണങ്ങളുയർത്തിയും സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളാണു പ്രതിസന്ധിയാകുന്നത്.

സംസ്ഥാനത്ത് അവയവദാനരംഗത്ത് നിയമപരമായ എല്ലാ നടപടികളും ഏകോപിപ്പിക്കുന്നത് സർക്കാർ സംവിധാനമായ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷൻ (കെ സോട്ടോ) ആണ്. അവയവങ്ങൾ ആവശ്യമായി വരുന്നവർ കെ സോട്ടോയിലാണു രജിസ്റ്റർ ചെയ്യുന്നത്. രജിസ്ട്രേഷനുകളിലെ മുൻഗണനയനുസരിച്ച് കെ സോട്ടോ തന്നെയാണ് അവയവദാതാക്കളെയും സ്വീകരിക്കുന്നവരെയും നിശ്ചയിച്ചു നിർദേശിക്കുന്നത്.

2475 രോഗികളാണു സംസ്ഥാനത്ത് വൃക്ക ലഭിക്കാൻ കാത്തിരിക്കുന്നത്. ഇതിൽ 676 പേർ സ്ത്രീകളാണ്. 700 ലധികം കരൾരോഗികൾ കരൾ ദാനം ചെയ്യാൻ സന്മനസുള്ളവരെ കാത്തിരിക്കുന്നുണ്ട്.

കഴിയുന്നത്ര വേഗത്തിൽ ഹൃദയം മാറ്റിവച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുന്ന സ്ഥിതിയിൽ സംസ്ഥാനത്ത് 80ഓളം പേർ ചികിത്സയിലുണ്ട്. മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ ഹൃദയവും അവയവങ്ങളും നൽകാൻ ബന്ധുക്കൾ സമ്മതമറിയിക്കേണ്ടതുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി സന്നദ്ധ അവയവദാനങ്ങളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവുണ്ടായിട്ടുണ്ട്. ഇതിനൊപ്പമാണ് ഇപ്പോഴത്തെ സങ്കീർണതകൾ.

Kerala

പ്രൊപ്പഗാണ്ട ഏറ്റില്ല! കേരളത്തിൽ 'കേരള സ്റ്റോറി 2' കാണാൻ ആരുമില്ല

കൊച്ചി: കേരളത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കമുണ്ടെന്ന ആരോപണം നേരിട്ട 'കേരള സ്റ്റോറി 2' എന്ന സിനിമയ്ക്ക് കേരളത്തിലെ തിയേറ്ററുകളിൽ കാഴ്ചക്കാരില്ല. പ്രദർശനാനുമതി ലഭിച്ചിട്ടും പല തിയേറ്ററുകളിലും സിനിമ കാണാൻ ആളുകൾ എത്തുന്നില്ല. സിനിമ പ്രദർശിപ്പിക്കുന്ന പല തിയേറ്ററുകളിലും വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് എത്തുന്നത്. ചിലേടങ്ങളിൽ മിനിമം ആളുകൾ ഇല്ലാത്തതിനാൽ ഷോകൾ റദ്ദാക്കേണ്ടി വരുന്ന സാഹചര്യവുമുണ്ട്.

കേരളത്തിനെതിരെയും ഒരു പ്രത്യേക വിഭാഗത്തിനെതിരെയും വിദ്വേഷം പടർത്തുന്ന രീതിയിലുള്ള 'പ്രൊപ്പഗാണ്ട' സിനിമയാണിതെന്ന വ്യാപകമായ വിമർശനം കേരളത്തിൽ ഉയർന്നിരുന്നു. ഇതു മലയാളികളെ സ്വാധീനിച്ചതാകാം സിനിമയോടുള്ള തണുപ്പൻ സമീപനത്തിനു പിന്നിലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സിനിമയുടെ ആദ്യ ഭാഗത്തിനെതിരെയും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും സമാനമായ രീതിയിൽത്തന്നെ കേരളത്തിലെ പൊതുസമൂഹം സിനിമയെ അവഗണിക്കുന്നുവെന്ന സൂചനയാണ് പ്രാഥമികമായി വരുന്നത്. 'കേരള മോഡൽ' ഐക്യത്തെ തകർക്കാനുള്ള നീക്കങ്ങൾ മലയാളികൾ തിരിച്ചറിയുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സിനിമയുട‌െ റിലീസിനോ‌ട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

അതേസമയം, കോടതി വ്യവഹാരങ്ങളിൽ കുടുങ്ങി അവസാന നിമിഷം റിലീസ് ചെയ്തതുകൊണ്ടാകാം കാണികൾ വിട്ടുനിൽക്കുന്നതെന്നും വരും ദിവസങ്ങളിൽ കാഴ്ചക്കാരെ കിട്ടുമെന്നുമാണ് സിനിമയുമായി ബന്ധപ്പെട്ടു നിൽക്കുന്ന വൃത്തങ്ങൾ അവകാശപ്പെടുന്നത്. 

Latest News

Corehub Up