Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samsung

ആപ്പിളിന് പിന്നാലെ സാംസങ്ങും: ഗാലക്സി ബഡ്സുകളിൽ ഹിയറിംഗ് എയ്ഡ് ഫീച്ചർ ഈ വർഷം മുതൽ

ന്യൂഡൽഹി: ആപ്പിളിന് പിന്നാലെ തങ്ങളുടെ തെരഞ്ഞെടുത്ത ഗാലക്സി ബഡ്സ് ഈയർഫോണുകളിൽ ഹിയറിംഗ് എയ്ഡ് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി സാംസങ്. ഇതിനായി യുഎസ് എഫ്ഡിഎയുടെ അനുമതി കമ്പനിക്ക് ലഭിച്ചു. ഈ വർഷം അവസാനത്തോടെ ഘട്ടങ്ങളായി ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാകും. ഇതോടെ വിലകൂടിയ ഹിയറിംഗ് എയ്ഡുകൾക്ക് പകരമായി അനുയോജ്യമായ ഗാലക്സി ബഡ്സുകൾ ഉപയോഗിക്കാൻ സാധിക്കും.

സാധാരണ ഓഡിയോളജിസ്റ്റുകൾ നടത്തുന്ന പരിശോധനയ്ക്ക് സമാനമായി 5 മിനിറ്റിനുള്ളിൽ ചെവിയുടെ കേൾവിശക്തി പരിശോധിക്കാൻ സഹായിക്കുന്ന 'ഹിയറിംഗ് ടെസ്റ്റ്' ഫീച്ചറാണ് സാംസങ് അവതരിപ്പിക്കുന്നത്. ഈ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിൽ ബഡ്സ് സൗണ്ട് ഓട്ടോമാറ്റിക്കായി ക്രമീകരിക്കും. പ്രീമിയം ഹിയറിംഗ് എയ്ഡുകളിൽ കാണപ്പെടുന്ന നോയ്സ് റിഡക്ഷൻ, ബീംഫോമിംഗ് എന്നീ സാങ്കേതികവിദ്യകളും ഇതിലുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമായി 1.5 ശതകോടിയിലധികം ആളുകൾക്ക് കേൾവി തകരാറുകളുണ്ട്. ഉയർന്ന ചെലവും അപകർഷതാബോധവും കാരണം പലരും കേൾവി സഹായികൾ ഉപയോഗിക്കാറില്ല. ബഡ്സുകളിൽ ഈ സൗകര്യം വരുന്നതോടെ സാധാരണക്കാർക്ക് കേൾവി സഹായം കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും.

2026 അവസാന പാദത്തിൽ ഗാലക്സി ബഡ്സ് 3 പ്രോ, ഗാലക്സി ബഡ്സ് 4 പ്രോ എന്നിവയിലാണ് ഈ ഫീച്ചറുകൾ ആദ്യം ലഭ്യമാകുക. കേൾവിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സാംസങ് ഹെൽത്ത് ആപ്പിലൂടെയും പരിശോധിക്കാം.

Tech

സാംസങ് ഗാലക്‌സി A27 വിപണിയിലിറക്കി; മികച്ച ഫീച്ചറുകളുമായി പുതിയ ബഡ്ജറ്റ് ഫോൺ

ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോണായ ഗാലക്‌സി A27 (Galaxy A27) വിപണിയിൽ അവതരിപ്പിച്ചു. 120Hz റിഫ്രഷ് റേറ്റും 1400 നിറ്റ്‌സ് ബ്രൈറ്റ്‌നസുമുള്ള 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഇൻഫിനിറ്റി ഒ സൂപ്പർ അമലോഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിന്‍റെ പ്രധാന ആകർഷണം. സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് സംരക്ഷണവും പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാൻ IP64 റേറ്റിംഗും ഫോണിനുണ്ട്.

4nm ക്ലാസ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ഒക്ടാ-കോർ പ്രൊസസ്സറാണ് ഇതിന് കരുത്ത് പകരുന്നത്. 6GB / 8GB റാം വേരിയന്‍റുകളിലും 128GB / 256GB സ്റ്റോറേജ് ഓപ്ഷനുകളിലും ഫോൺ ലഭ്യമാണ്. മെമ്മറി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 2TB വരെ വർദ്ധിപ്പിക്കാം. മൂന്ന് പിൻ ക്യാമറകളാണ് ഫോണിലുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഉള്ള 50MP പ്രധാന ക്യാമറ, 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2MP മാക്രോ സെൻസർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കായി 12MP ഫ്രണ്ട് ക്യാമറയും ഒരുക്കിയിട്ടുണ്ട്.

25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. കൂടാതെ ടൈപ്പ് സി പോർട്ട്, സ്റ്റീരിയോ സ്പീക്കർ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം സ്ലോട്ട് എന്നിവയും ഇതിലുണ്ട്.
ആൻഡ്രോയിഡ് 16 അധിഷ്ഠിതമായ സാംസങ്ങിന്‍റെ സ്വന്തം വൺ യുഐ 8.5 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 6 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 2032 വരെയുള്ള സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നു.

ബ്ലാക്ക്, ബ്ലൂ, ലൈറ്റ് ഗ്രീൻ, ലൈറ്റ് പിങ്ക് എന്നീ നാല് ആകർഷകമായ നിറങ്ങളിൽ ഫോൺ ലഭ്യമാകും. നിലവിൽ അമേരിക്ക, യൂറോപ്പ് തുടങ്ങിയ തെരഞ്ഞെടുത്ത വിപണികളിലാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. അവിടെ ഇതിന്‍റെ പ്രാരംഭ വില ഏകദേശം 349.99 ഡോളറാണ് (ഏകദേശം 33,033 ഇന്ത്യൻ രൂപ). അടുത്ത മാസം (ജൂലൈ) ഈ ഫോൺ ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tech

സാംസങ് മെസേജസ് ആപ്പിനു ഗുഡ്ബൈ; പകരക്കാരനായി ഗൂഗിൾ മെസേജസ്

ന്യുയോർക്ക് : സാംസങ് മെസേജസ് നിർത്തലാക്കാൻ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ആൻഡ്രോയിഡിൽ തടസ്സമില്ലാത്ത മെസേജിംഗ് സേവനം നിലനിർത്തുന്നതിനായി സാംസങ് സ്മാർട്ട്‌ഫോണുകളും മറ്റ് ഗാഡ്‌ജെറ്റുകളും ഉപയോഗിക്കുന്നവർ ഗൂഗിൾ മെസേജസിലേക്ക് മാറാൻ കമ്പനി ആവശ്യപ്പെട്ടു.

എല്ലാ സാംസങ് ഗാലക്‌സി ഫോണുകളും ഗൂഗിളിന്‍റെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഗൂഗിൾ മെസേജസിലേക്ക് മാറുന്നതിനായി, പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാനും അത്
ഡിഫോൾട്ട് ആപ്പായി സെറ്റ് ചെയ്യാനുമുള്ള നിർദ്ദേശങ്ങൾ സാംസങ് വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ‌‌‌ഉപയോക്താക്കൾക്ക് ഇത് സംബന്ധിച്ച ഇൻ ആപ്പ് നോട്ടിഫിക്കേഷനുകളും ലഭിച്ചേക്കാം എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

സാംസങ് മെസേജസ് ജൂലൈയിൽ സേവനം ഔദ്യോഗികമായി നിർത്തുന്നതോടെ പിന്നീട് ഒരു ഉപകരണങ്ങളിലും ലഭ്യമാകില്ലെന്നും കമ്പനി അറിയിച്ചു. സേവനം എന്നുമുതൽ ഓഫ്‌ലൈനാകും എന്നതിനെക്കുറിച്ചുള്ള കൃത്യമായ തീയതി ഉപയോക്താക്കൾക്ക് ആപ്പിൽ തന്നെ പരിശോധിക്കാൻ സാധിക്കും. അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ ഈ മാറ്റം എപ്പോൾ പ്രാബല്യത്തിൽ വരും എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ സാംസങ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

Business

പ്രൈവസി ഡിസ്പ്ലേയോടെ സാംസംഗ് ഗാലക്‌സി എസ്26 സീരീസ്

കൊച്ചി: ലോകത്തിലെ ആദ്യത്തെ ഇൻ-ബിൽറ്റ് പ്രൈവസി ഡിസ്പ്ലേ സവിശേഷതയോടെ സാംസംഗ് ഗാലക്‌സി എസ് 26 സീരീസ് അവതരിപ്പിച്ചു. സ്മാർട്ട്‌ ഫോണിൽ എഐ അനുഭവം കൂടുതൽ ലളിതവും സ്വാഭാവികവുമാക്കിയാണ് എസ് 26 സീരീസ് അവതരിപ്പിച്ചത്. ഡിസ്പ്ലേയിൽ സ്വകാര്യത സംരക്ഷിക്കാൻ ഹാർഡ്‌വേറും സോഫ്റ്റ്‌വേറും ഒരുമിച്ചു പ്രവർത്തിക്കുന്നതാണ് പ്രത്യേകത.

യാത്രകളിലും പൊതുഇടങ്ങളിലും സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ സ്വകാര്യത ഉറപ്പാക്കുന്നതാണ് പ്രൈവസി ഡിസ്പ്ലേ. മൊബൈൽ ഫോണുകളിലെ എറ്റവും മുൻനിര കാമറ സിസ്റ്റം, ദൈനംദിന ഉപയോഗം ലളിതമാക്കുന്ന ഗാലക്സി എഐ ഫീച്ചറുകൾ, സ്ലിം ഡിസൈൻ, മെച്ചപ്പെടുത്തിയ നൈറ്റോഗ്രഫി വീഡിയോ , അപ്‌ഗ്രേഡ് ചെയ്ത സൂപ്പർ സ്റ്റഡി സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

മൂന്നാം തലമുറ എഐ സ്മാർട്ട്ഫോണുകളായ ഗാലക്സി എസ്26, എസ്26 പ്ലസ് , എസ്26 അൾട്രാ എന്നിവ സങ്കീർണ പ്രവർത്തനങ്ങൾ ബാക്ക്ഗ്രൗണ്ടിൽ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്.

സ്‌നാപ് ഡ്രാഗൺ 8 എലൈറ്റ് ജൻ 5 മൊബൈൽ പ്ലാറ്റ്ഫോം ഫോർ ഗാലക്സി പ്രോസസറാണ് എസ്26 അൾട്രായ്ക്ക് കരുത്ത് നൽകുന്നത്. സൂപ്പർ ഫസ്റ്റ് ചാർജിംഗ് 3.0 പിന്തുണയോടെ 30 മിനിറ്റിൽ 75 ശതമാനം വരെ ചാർജ് ലഭിക്കുമെന്ന്
സാംസംഗ് ഇലക്ട്രോണിക്സിന്‍റെ സിഇഒ , പ്രസിഡന്‍റ് ആൻഡ് ഹെഡ് ഓഫ് ഡിവൈസ് എക്സ്പീരിയൻസ് ടി.എം. റോഹ് വ്യക്തമാക്കി.

1,39,999 രൂപയാണ് എസ്26 അൾട്രായുടെ (12 - 256 ജിബി) പ്രാരംഭവില. എസ് 26 പ്ലസിന് (12 - 256 ജിബി) 1,19999 ഉം, എസ്26 ന് 87,999 രൂപയുമാണ് പ്രാരംഭവില. ഗാലക്സി ബഡ്‌സ് 4 പ്രോ, ഗാലക്സി ബഡ്‌സ് 4 എന്നിവയും സാംസംഗ് പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്.

Tech

സ്മാർട്ട്‌ ഫോൺ ഇനി കൂടുതൽ "സ്വകാര്യമാകും'; ഗാലക്‌സി എസ് 26 സീരീസ് അവതരിപ്പിച്ച് സാംസംഗ്

യാത്രകളിലും പൊതു ഇടങ്ങളിലും സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ സ്വകാര്യത സംരക്ഷിക്കപ്പെടില്ലെന്ന് ആശങ്കപ്പെട്ടവർക്ക് ഇതാ സന്തോഷ വാർത്ത. ലോകത്തിലെ ആദ്യത്തെ ഇൻ-ബിൽറ്റ് പ്രൈവസി ഡിസ്പ്ലേ സവിശേഷതയോടെ സാംസംഗ് ഗാലക്‌സി എസ് 26 സീരീസ് അവതരിപ്പിച്ചു.

സ്മാർട്ട്‌ ഫോണിൽ എഐ അനുഭവം കൂടുതൽ ലളിതവും സ്വാഭാവികവുമാക്കിയാണ് ഇന്നലെ വരെ സസ്പെൻസുകൾ നിലനിർത്തി എസ് 26 സീരീസ് അവതരിപ്പിച്ചത്. ഡിസ്പ്ലേയിൽ സ്വകാര്യത സംരക്ഷിക്കാൻ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് പ്രത്യേകത.

മൊബൈൽ ഫോണുകളിലെ എറ്റവും മുൻനിര കാമറ സിസ്റ്റം, ദൈനംദിന ഉപയോഗം ലളിതമാക്കുന്ന ഗാലക്സി എഐ ഫീച്ചറുകൾ, സ്ലിം ഡിസൈൻ, മെച്ചപ്പെടുത്തിയ നൈറ്റോഗ്രഫി വീഡിയോ, അപ്‌ഗ്രേഡ് ചെയ്ത സൂപ്പർ സ്റ്റഡി സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

മൂന്നാം തലമുറ എഐ സ്മാർട്ട്ഫോണുകളായ ഗാലക്സി എസ് 26, എസ്26 പ്ലസ്, എസ്26 അൾട്രാ എന്നിവ സങ്കീർണ പ്രവർത്തനങ്ങൾ ബാക്ക്ഗ്രൗണ്ടിൽ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്. സ്‌നാപ് ഡ്രാഗൺ 8 എലൈറ്റ് ജൻ 5 മൊബൈൽ പ്ലാറ്റ്ഫോം ഫോർ ഗാലക്സി പ്രോസസറാണ് എസ്26 അൾട്രായ്ക്ക് കരുത്ത് നൽകുന്നത്.

സൂപ്പർ ഫസ്റ്റ് ചാർജിംഗ് 3.0 പിന്തുണയോടെ 30 മിനിറ്റിൽ 75 ശതമാനം വരെ ചാർജ് ലഭിക്കുമെന്ന് സാംസംഗ് ഇലക്ട്രോണിക്സിന്‍റെ സിഇഒ, പ്രസിഡന്‍റ് ആൻഡ് ഹെഡ് ഓഫ് ഡിവൈസ് എക്സ്പീരിയൻസ് ടി.എം. റോഹ് വ്യക്തമാക്കി.

1,39,999 രൂപയാണ് എസ്26 അൾട്രായുടെ പ്രാരഭ വില. ഗാലക്സി ബഡ്‌സ് 4 പ്രൊ, ഗാലക്സി ബഡ്‌സ് 4 എന്നിവയും സാംസംഗ് പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഹൈ-ഫൈ ഓഡിയോയും എർഗണോമിക് ഡിസൈനുമാണ് പ്രത്യേകത.

Kerala

സാംസംഗ് എഐ സ്മാർട്ട്ഫോണിന്‍റെ പ്രീ റിസർവേഷൻ തുടങ്ങി

കൊച്ചി: പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസംഗ് ഇന്ത്യ, പുതിയ എഐ സ്മാർട്ട്ഫോണിന്‍റെ പ്രീ റിസർവേഷൻ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് 999 രൂപയുടെ റീഫണ്ടബിൾ ടോക്കൺ തുക അടച്ച് പുതിയ ഗാലക്‌സി എസ് സീരീസ് പ്രീ-റിസർവ് ചെയ്യാം.

സാംസംഗ് ഡോട്ട് കോം, സാംസംഗ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, ആമസോൺ, ഫ്ലിപ്കാർട്ട്, പ്രമുഖ റീട്ടെയിൽ ഔട്ട്‌ലറ്റുകൾ എന്നിവ വഴി പ്രീ റിസർവേഷൻ സൗകര്യം ലഭ്യമാണ്.

പ്രീ-റിസർവ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പുതിയ ഗാലക്‌സി എസ് സീരീസ് വാങ്ങുമ്പോൾ 2,699 രൂപയുടെ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Business

സാംസംഗ് ദോസ്ത്: 9,400 യുവാക്കള്‍ക്ക് പരിശീലനം നൽകും

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസംഗ് പിന്നാക്ക വിഭാഗങ്ങളിലുള്ള 9,400 യുവാക്കളെ റീട്ടെയില്‍ സെയില്‍സ് മേഖലയില്‍ പരിശീലിപ്പിക്കുന്നതിനായി ഡിജിറ്റല്‍ ആന്‍ഡ് ഓഫ്‌ലൈന്‍ സ്‌കില്‍സ് ട്രെയിനിംഗ് ( ദോസ്ത് ) സെയില്‍സ് പരിപാടി വിപുലീകരിക്കുന്നു.

2021ല്‍ ആരംഭിച്ച ദോസ്ത് സെയില്‍സ് പരിപാടി ഇലക്ട്രോണിക്‌സ് സെക്ടര്‍ സ്‌കില്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഇഎസ്എസ്‌സിഐ), ടെലികോം സെക്ടര്‍ സ്‌കില്‍സ് കൗണ്‍സില്‍ (ടിഎസ്എസ്‌സി) എന്നിവരുമായി ചേര്‍ന്നാണ് വിപുലമാക്കുന്നത്.

ഓരോ ട്രെയിനിക്കും 120 മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസ് പരിശീലനവും സാംസംഗ് റീട്ടെയില്‍ സെയില്‍സ് ടീമിന്‍റെ 60 മണിക്കൂര്‍ സ്‌പെഷലൈസ്ഡ് പരിശീലനവും നൽകും.

Business

സാംസംഗിനെ മറികടക്കാൻ ആപ്പിൾ

ന്യൂയോർക്ക്: 2025ൽ ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോണ്‍ നിർമാതാക്കളെന്ന പദവി ആപ്പിൾ തിരിച്ചുപിടിക്കുമെന്ന് ടെക്നോളജി മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർപോയിന്‍റ് റിപ്പോർട്ടിൽ പറയുന്നു. ആപ്പിൾ തങ്ങളുടെ പ്രധാന എതിരാളികളായ സാംസംഗിനെ മറികടക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

14 വർഷത്തിനുശേഷം ആദ്യമായാണ് ആപ്പിൾ സാംസംഗിനെ മറികടക്കാനൊരുങ്ങുന്നത്. പുതിയ ഐഫോണ്‍ സീരീസുകൾക്കു ലഭിക്കുന്ന വന്പിച്ച സ്വീകാര്യതയും ഉപഭോക്താക്കൾ ഫോണുകൾ അപ്ഡേറ്റ് ചെയ്യാൻ താത്പര്യം കാണിക്കുന്നതുമാണ് ഈ കുതിപ്പിനു കാരണമാകുന്നത്.

ആപ്പിൾ ആഗോള വിഹിതം ഉയർത്തും

ഈ വർഷം 24.3 കോടി സ്മാർട്ട്ഫോണുകൾ ആപ്പിൾ വിപണിയിലെത്തിത്തിക്കുന്പോൾ സാംസംഗിന്‍റേത് 23.5 കോടിയായിരിക്കും. ഈ വർഷം ഐഫോണിന്‍റെ ഷിപ്മെന്‍റ് 10 ശതമാനം ഉയരുന്പോൾ സാംസംഗിന്‍റേത് 4.6 ശതമാനമായിരിക്കും. ആഗോള സ്മാർട്ട്ഫോണ്‍ വിപണിയിൽ ആപ്പിളിന് ഈ വർഷം 19.4 ശതമാനം വിഹിതം ലഭിച്ചേക്കും. ഇത് 2011നു ശേഷം ആദ്യമായി ആപ്പിളിനെ ഒന്നാം സ്ഥാനത്തെത്തിക്കും. സാംസംഗിന്് 18.7 ശതമാനവുമായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

കുതിപ്പിനു കാരണം

2025ൽ ആഗോള സ്മോർട്ട്ഫോണ്‍ വിൽപ്പനയിൽ 3.3 ശതമാനം വാർഷിക വളർച്ച പ്രതീക്ഷിക്കുന്നതായി കൗണ്ടർ പോയിന്‍റ് റിസർച്ച് റിപ്പോർട്ട് പറയുന്നു.
സെപ്റ്റംബറിൽ വിപണിയിലെത്തിച്ച ഐഫോണ്‍ 17 സീരീസ് ഫോണുകളാണ് ആപ്പിളിന്‍റെ വിജയക്കുതിപ്പിനു കാരണമെന്നും അവധിക്കാല വിൽപ്പന സീസണിൽ ഐഫോണ്‍ 17 സീരീസുകൾ മികച്ച പ്രകടമാണ് നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ആപ്പിളിന്‍റെ പ്രധാന വിപണികളായ യുഎസിലും ചൈനയിലും ഐഫോണ്‍ 17 സീരീസ് ഫോണുകൾക്ക് വലിയ ഡിമാൻഡാണ് ലഭിച്ചത്.

യുഎസിൽ ഐഫോണ്‍ 17 സീരീസിന്‍റെയും ഐഫോണ്‍ എയറിന്‍റെയും ഉൾപ്പെടെ വിൽപ്പന പുറത്തിറങ്ങി ആദ്യ നാല് ആഴ്ചകളിൽ ഐഫോണ്‍ 16 സീരീസുകളെക്കാൾ (ഐഫോണ്‍ 16ഇ ഒഴികെ) 12 ശതമാനം കൂടുതലായിരുന്നു. ചൈനയിൽ ഐഫോണ്‍ 17 സീരീസിന്‍റെ വിൽപ്പന മുൻ മോഡലിനേക്കാൾ 18 ശതമാനം കൂടുതലായിരുന്നു.

കുറെക്കാലത്തിന് ശേഷം ഐഫോണുകളുടെ ഡിസൈൻ പരിഷ്കരിച്ചതും കോവിഡ് കാലത്ത് സ്മാർട്ട്ഫോണ്‍ വാങ്ങിയവർ ഇപ്പോൾ അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചതുമാണ് ആപ്പിളിന് നേട്ടമായത്.

2029വരെ മുന്നിൽ

2029 വരെ സ്മാർട്ട്ഫോണ്‍ വിപണിയിലെ ഒന്നാം സ്ഥാനം ആപ്പിൾ നിലനിർത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനുള്ള കാരണങ്ങളും വിദഗ്ധർ പറയുന്നുണ്ട്. 2023നും 2025ലെ രണ്ടാംപാദത്തിനുമിടയിൽ 35.8 കോടി സെക്കൻഡ് ഹാൻഡ് ഐഫോണുകളാണ് വിറ്റത്.

ഈ ഉപയോക്താക്കൾ വരും വർഷങ്ങളിൽ തങ്ങളുടെ ഫോണുകൾ അപ്ഗ്രേഡ് ചെയ്യാനുള്ള സാധ്യതയുണ്ട്. ഇത് ഡിമാൻഡ് വർധിപ്പിക്കും. യുഎസ്-ചൈന വ്യാപാര തർക്കം ആപ്പിളിനെ ബാധിച്ചിട്ടില്ലെന്നും കൗണ്ടർപോയിന്‍റ് പറയുന്നു. ഡോളറിന്‍റെ വിനിമയ നിരക്ക് കുറഞ്ഞതും പുതിയ വിപണികളിലേക്ക് വളരാൻ കഴിഞ്ഞതും ആപ്പിളിന് ഗുണകരമാണ്.

ആപ്പിളിന്‍റെ ബജറ്റ് വിലയിലുള്ള മോഡലായ ഐഫോണ്‍ 17ഇ, ഫോൾഡബിൾ ഫോണ്‍ എന്നിവ അടുത്ത വർഷം വിപണിയിലെത്തുമെന്നും കൗണ്ടർപോയിന്‍റ് പ്രവചിക്കുന്നു. ആപ്പിളിന്‍റെ വിർച്വൽ അസിസ്റ്റന്‍റായ സിരിയുടെ അപ്ഗ്രേഡും അടുത്ത വർഷം ഡിസൈനിൽ വലിയ മാറ്റം വരുത്തുന്നതും നിർണായകമാകും.

Tech

ടാബ് ആരാധകര്‍ക്കായി രണ്ടു മോഡലുകള്‍ അവതരിപ്പിച്ച് സാംസംഗ്

സ്മാര്‍ട്ട് ഫോണുകള്‍ വിപണി കീഴടക്കിയെങ്കിലും ഇപ്പോഴും ആരാധകരുള്ള സ്മാര്‍ട്ട് ഡിവൈസാണ് ടാബുകള്‍. ടാബ് ആരാധകരെ ലക്ഷ്യമിട്ട് രണ്ട് ടാബുകളാണ് സാംസംഗ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സാംസംഗ് ഗാലക്സി ടാബ് എസ്10 എഫ്ഇ, ഗാലക്സി ടാബ് എ10 എഫ്ഇ+ എന്നിവ വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ ടാബ്ലെറ്റുകളിലെ ഡിസ്പ്ലേ 90ഹെഡ്‌സ് റിഫ്രഷ് റേറ്റും ഹൈ ബ്രൈറ്റ്നസ് മോഡില്‍ 800 നൈറ്റ്‌സ് വരെ തെളിച്ചവും വാഗ്ദാനം ചെയ്യുന്നു.

പ്ലസ് മോഡലിലെ 13.1 ഇഞ്ച് ഡിസ്പ്ലേ ഇതുവരെയുള്ള എഫ്ഇ സീരീസ് ടാബ്ലെറ്റിലെ ഏറ്റവും വലിയ ഡിസ്പ്ലേയാണ്. രണ്ട് മോഡലുകളിലും 13 മെഗാപിക്സല്‍ പിന്‍ കാമറയും 12 മെഗാപിക്സല്‍ മുന്‍ കാമറയും ഉണ്ട്.

ഗാലക്സി ടാബ് എസ്10 എഫഇ+ന് 10,090 എംഎഎച്ച് ബാറ്ററിയുണ്ട്. അതേസമയം ടാബ് എസ്10 എഫ്ഇക്ക് 8,000 എംഎഎച്ചാണ് ബാറ്ററി. രണ്ടും 45വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.
പൊടി, ജല പ്രതിരോധത്തിനായി രണ്ട് ടാബ്ലെറ്റുകളിലും ഐപി 68 റേറ്റിംഗ് ഉണ്ട്. പവര്‍ ബട്ടണിലെ ഫിംഗര്‍പ്രിന്‍റ് സെന്‍സറും ഈ ടാബ്ലെറ്റുകളുടെ സവിശേഷതയാണ്.

ഗ്രേ, സില്‍വര്‍, നീല എന്നീ മൂന്ന് നിറങ്ങളില്‍ ടാബുകള്‍ ലഭ്യമാകും. ഗാലക്സി ടാബ് എസ്10 എഫ്ഇയുടെ വില 42,999 രൂപയില്‍ ആരംഭിക്കുന്നു. ഗാലക്സി ടാബ് എസ്10 എഫ്ഇ പ്ലസിന്‍റെ വില 53,999 രൂപയില്‍ ആരംഭിക്കുന്നു.

ടാബുകള്‍ ഇപ്പോള്‍ സാംസംഗിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രീ-ബുക്കിംഗിനായി ലഭ്യമാണ്. എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെയും ഐസിഐസിഐ ബാങ്കിന്‍റെയും തെരഞ്ഞെടുത്ത കാര്‍ഡുകളില്‍ ഉപഭോക്താക്കള്‍ക്ക് 4,000 രൂപ ബാങ്ക് കിഴിവ് ലഭിക്കും.

പുതിയ എഫ്ഇ സീരീസ് ടാബ്ലെറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് അവരുടെ ടാബ്ലെറ്റുകള്‍ക്കുള്ള കേയ്‌സുകള്‍ ലഭിക്കും.

Latest News

Corehub Up