Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpecialHousingScheme

പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് പ്രത്യേക ഭവനപദ്ധതി: മുഖ്യമന്ത്രി

കൊച്ചി: പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കു പ്രത്യേക ഭവനപദ്ധതിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഭൂരഹിതരെയും ഭവനരഹിതരെയും ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരായിരിക്കും ഇത്. ഈ സര്‍ക്കാരിന്‍റെ കാലത്ത് പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ ഇ ഗ്രാന്‍റുകള്‍ മുടക്കരുതെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലൈഫ് ഭവനപദ്ധതിയില്‍ വീട് ലഭിക്കാത്തവരുടെ പരാതികള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമന കാര്യത്തില്‍ സര്‍ക്കാരിന് മുന്‍ഗണനയുണ്ട്. ബജറ്റില്‍ ഈ വിഭാഗത്തിനായി നീക്കിവച്ച ഒരു രൂപപോലും മറ്റുകാര്യങ്ങള്‍ക്കായി വിനിയോഗിക്കില്ല. ഗോത്രവര്‍ഗ മേഖലയിലെ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാകും. പ്രഫഷണല്‍ കോഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ മികച്ച പിന്തുണ നല്‍കി കൂടുതല്‍ ധനസഹായങ്ങള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടികവര്‍ഗ വികസന വകുപ്പ് സര്‍വീസ് പോര്‍ട്ടലിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മന്ത്രി കെ.എ. തുളസി അധ്യക്ഷത വഹിച്ചു. ഊര് മൂപ്പന്മാരെയും വംശീയ വൈദ്യന്മാരെയും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, ദീപക് ജോയ്, മേയര്‍ വി.കെ. മിനിമോള്‍ തുടങ്ങിയവരും പങ്കെടുത്തു.

Latest News

Corehub Up