Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stop

ക്രൈസ്‌തവർക്കെതിരേയുള്ള അക്രമങ്ങൾ തടയണം: എഐസിയു നേതൃസമ്മേളനം

കൊച്ചി: ക്രൈസ്തവർക്കുനേരേ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന അക്രമങ്ങൾ തടയാൻ കേന്ദ്രസർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (എഐസിയു) സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്‌തവരും വൈദികരും സന്യാസിനികളും നിരന്തരമായി ആക്രമിക്കപ്പെടുന്നു. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ശക്തമായ നടപടികളെടുക്കണം. ക്രൈസ്തവരുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

മണിപ്പുരിൽ ബാപ്റ്റിസ്റ്റ് സഭാ നേതാക്കളുടെയും നൈജീരിയയിൽ നുറുകണക്കിനു ക്രൈസ്തവരുടെയും കൊലപാതകങ്ങളിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

കോതമംഗലം രൂപത കേന്ദ്രത്തിൽ നടന്ന നേതൃസമ്മേളനം എഐസിയു എക്ലേസിയാസ്റ്റിക്കൽ ചെയർമാൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. സഭാപ്രവർത്തനങ്ങളിൽ അല്മായരുടെ പങ്ക് വലുതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ക്രൈസ്തവമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു സമൂഹത്തിന്‍റെ നന്മയ്ക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സംസ്ഥാന ചെയർമാൻ അൽഫോൻസ് പേരേര അധ്യക്ഷത വഹിച്ചു. നേതാക്കളായ ആന്‍റണി തൊമ്മാന, സി.ജെ. ജെയിംസ്, ഫ്രാൻസി ആന്‍റണി, സൈബി അക്കര, ബാബു അത്തിപ്പൊഴിയിൽ, ജോസ് ആന്‍റണി, ബാബു അമ്പലത്തുംകാലാ, സെബാസ്റ്റ്യൻ വടശേരി, പ്രഫ. ജെ. ജേക്കബ്, ജോൺ ബ്രിട്ടോ തുടങ്ങിയവർ പ്രസംഗിച്ചു.

International

എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ല: റഷ്യ

മോസ്കോ: എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു ക്രെംലിൻ വക്താവ് ദിമിത്ര പെസ്കോവ്.

ഇന്ത്യയുമായുള്ള ബന്ധം വികസിപ്പിക്കുന്നതിനുള്ള ശ്രമം റഷ്യ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എണ്ണ ഇറക്കുമതി നിർത്തുന്നതു സംബന്ധിച്ച് ഇന്ത്യൻ എണ്ണകന്പനികളുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് റഷ്യൻ ഊർജ മന്ത്രാലയം അറിയിച്ചു.

ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 88 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറി.

Kerala

കാർ ഓടിച്ചത് വിദ്യാർഥികൾ; തിരൂരിൽ വാഹന പരിശോധനയ്ക്കിടെ കാർ നിർത്താതെ പോയി

മലപ്പുറം: എംവിഡിയുടെ വാഹന പരിശോധനയ്ക്കിടെ വിദ്യാർഥികൾ കാർ നിർത്താതെ പോയി. മലപ്പുറം തിരൂർ പറവണ്ണയിലാണ് സംഭവം. തിരൂർ ജോയിൻ ആർടി ഓഫീസിന്‍റെ കീഴിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.

സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ ആണ് ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും നിർത്താതെ പോയത്. മോഡിഫൈ ചെയ്ത വാഹനമാണ് ഉദ്യോഗസ്ഥൻ നിർത്താൻ ശ്രമിച്ചത്.

തിരൂർ കൊടക്കൽ ഭാഗത്തു വെച്ച് ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല. വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് എംവിഡി അറിയിച്ചു.

NRI

ഡെന്‍മാര്‍ക്കില്‍ 2026 മുതല്‍ കത്തുവിതരണം നിര്‍ത്തും

കോപ്പന്‍ഹേഗന്‍: കത്തുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമെന്ന പദവി ഡെന്‍മാര്‍ക്ക് കരസ്ഥമാക്കും. 2026 ജനുവരി മുതലാണ് ഇതിന് പ്രാബല്യം. ഈ വര്‍ഷം ഡിസംബര്‍ 30ന് കത്തുകള്‍ വിതരണം ചെയ്യുന്നതും ശേഖരിക്കുന്നതും പൂര്‍ണമായും നിര്‍ത്തുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമായി ഡെന്‍മാര്‍ക്ക് മാറുകയാണ്.

കാരണം, കഴിഞ്ഞ 25 വര്‍ഷത്തിനിടെ കത്തുകളുടെ എണ്ണം 90 ശതമാനം കുറഞ്ഞു. 2024ല്‍ മാത്രം കത്തുകളുടെ എണ്ണം 30 ശതമാനം കുറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തപാല്‍ സേവനമായ പോസ്റ്റനോര്‍ഡ് ആണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

തപാല്‍ കമ്പനികള്‍ അവരുടെ സേവനങ്ങള്‍ താങ്ങാനാവുന്ന വിലയില്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പൊതു ബാധ്യത നിര്‍ത്തലാക്കുന്ന ഒരു നിയമം ഡെന്‍മാര്‍ക്ക് മുമ്പ് പാസാക്കിയിരുന്നു. അതേസമയം, മൂല്യവര്‍ധിത നികുതിയില്‍ നിന്ന് തപാല്‍ സേവനങ്ങളെ ഒഴിവാക്കിയത് എടുത്തുകളഞ്ഞു.

ഒരു സാധാരണ കത്തിന്‍റെ വില 29 ക്രോണറായി ഉയര്‍ന്നു. ഏകദേശം ഇത് 4.50 യൂറോയ്ക്ക് തുല്യമാണ്. ഇത് കത്തുകളെ കൂടുതല്‍ ആകര്‍ഷകമല്ലാതാക്കി. ഡെന്‍മാര്‍ക്ക് സ്വീകരിച്ച ഈ നീക്കം ഒരു ആഗോള പ്രവണതയെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് വെളിപ്പെടുന്നത്.

പരമ്പരാഗത പേപ്പര്‍ കത്തിടപാടുകള്‍ക്ക് പകരം ഇമെയിലുകള്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ എന്നിവ കൂടുതലായി വരുന്നതിനാല്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലോകമെമ്പാടും മെയിലുകളുടെ എണ്ണം കുറഞ്ഞു.

കോവിഡ് 19 പാന്‍ഡെമിക് സമയത്ത് പൗരന്മാര്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ആശയവിനിമയം നടത്തിയപ്പോള്‍ ലോക്ക്ഡൗണുകള്‍ ഈ പ്രക്രിയയെ ത്വരിതപ്പെടുത്തി. ലോക്ക്ഡൗണുകള്‍ക്കിടയില്‍ ആളുകള്‍ കൂടുതല്‍ വ്യാപകമായി ഓണ്‍ലൈനില്‍ ആശയവിനിമയം നടത്തിയതിനാല്‍ കോവിഡ് 19 പാന്‍ഡെമിക് ഈ മാറ്റത്തെ കൂടുതല്‍ ത്വരിതപ്പെടുത്തി.

അതേസമയം, ഓണ്‍ലൈന്‍ റീട്ടെയില്‍ ഒരു കുതിച്ചുചാട്ടം അനുഭവപ്പെട്ടു. അയച്ച പാഴ്സലുകളുടെ എണ്ണം അതിവേഗം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. 2022ല്‍, ലോകമെമ്പാടും 161 ബില്യണ്‍ പാഴ്സലുകള്‍ അയച്ചു. 2027 ഓടെ ഈ എണ്ണം 256 ബില്യണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

Latest News

Corehub Up