Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WestAfrica

സെവ്തയിലെ യൂറോപ്യൻ പ്രതിസന്ധി

വടക്കേ ആഫ്രിക്കൻ തീരത്തു സ്ഥിതിചെയ്യുന്ന സ്പാനിഷ് അധീന പ്രദേശമായ സെവ്തയിലുണ്ടായ അഭയാർഥിപ്രവാഹവും തുടർന്നുള്ള സംഘർഷങ്ങളും യൂറോപ്യൻ വൻകരയിൽ വീണ്ടുമൊരു വലിയ നയതന്ത്ര-രാഷ്‌ട്രീയ പോരാട്ടത്തിനു വഴിവച്ചിരിക്കുകയാണ്.

ജിബ്രാൾട്ടർ കടലിടുക്കിന് സമീപം മൊറോക്കൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന, 83,000 മാത്രം ജനസംഖ്യയുള്ള ഈ ചെറിയ അതിർത്തി നഗരത്തിലേക്ക് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതൽ 24 മണിക്കൂറിനുള്ളിലുണ്ടായ വൻ അഭയാർഥിപ്രവാഹം സ്പെയിനിനെയും യൂറോപ്പിനെയും മാത്രമല്ല ലോകത്തെതന്നെ ഞെട്ടിച്ചു.

യൂറോപ്യൻ യൂണിയന്‍റെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലുള്ള കരഭൂമി അതിർത്തികളിലൊന്നായ (മറ്റൊന്ന് മെലീല) സെവ്തയിലെ ഈ സംഭവം സ്പെയിനെ യൂറോപ്യൻ കൂട്ടായ്മയിൽ ഒറ്റപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.

സ്വന്തം അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അയൽരാജ്യമായ മൊറോക്കോയെ അമിതമായി ആശ്രയിച്ചതാണ് സ്പെയിനിനു തിരിച്ചടിയായത്. അഭയാർഥിപ്രശ്നം യൂറോപ്പിലുടനീളം തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുകയും മിതവാദി സർക്കാരുകളെപ്പോലും കർശനമായ കുടിയേറ്റവിരുദ്ധ നയങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നതിനിടെയാണ് സെവ്ത സംഭവം.

വ്യാജപ്രചാരണവും മനുഷ്യദുരന്തവും

അതിർത്തി കടക്കാൻ ശ്രമിക്കുന്ന അഭയാർഥികളെ കടലിൽവച്ച് തടഞ്ഞാലും ഉടനടി തിരികെ അയയ്ക്കാൻ പാടില്ലെന്ന സ്പാനിഷ് സുപ്രീംകോടതിയുടെ സമീപകാല വിധി മനുഷ്യക്കടത്തുകാർ ദുർവ്യാഖ്യാനം ചെയ്തതാണ് ഈ പെട്ടെന്നുള്ള വൻ കുടിയേറ്റശ്രമത്തിനു പ്രധാന കാരണം. വെറും 24 മണിക്കൂറിനിടെ 60,000ത്തോളം ആളുകളാണ് കടൽമാർഗവും കരമാർഗവും സെവ്തയിലേക്കു കടക്കാൻ തുനിഞ്ഞത്.

അതിർത്തിയിലെ കൂറ്റൻ വേലികൾ ചാടിക്കടക്കാനും സമുദ്രത്തിലൂടെ നീന്തിപ്പോകാനും ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടും മുങ്ങിത്താഴ്ന്നും 72 പേർ മരിച്ചു. അതിർത്തിയിൽ നിയന്ത്രണം കൈവിട്ടതോടെ സ്പാനിഷ് സർക്കാർ സൈന്യത്തെ വിന്യസിക്കുകയും മൊറോക്കൻ സേന കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു.

എന്നാൽ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും ബുദ്ധിമുട്ടുകളും മൂലം 48 മണിക്കൂറിനുള്ളിൽ 48,000ത്തോളം പേർ സ്വമേധയാ മൊറോക്കോയിലേക്കുതന്നെ മടങ്ങിപ്പോയി.

മൊറോക്കോയുടെ പങ്കും ആഭ്യന്തരകാരണങ്ങളും

ആഫ്രിക്കൻ വൻകരയിൽ യൂറോപ്യൻ യൂണിയന്‍റെ ഏക കരഭൂമി അതിർത്തികളാണ് സ്പാനിഷ് എൻക്ലേവുകളായ സെവ്തയും മെലീലയും. യൂറോപ്പിലേക്കു കടക്കാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരുടെ പ്രധാന ‘ഗേറ്റ്‌വേ’ എന്ന സ്ഥാനം മുതലെടുത്ത് മൊറോക്കോ തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നു.

സ്പെയിനുമായും യൂറോപ്യൻ യൂണിയനുമായും നയതന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുമ്പോഴെല്ലാം അതിർത്തിസുരക്ഷയിൽ അയവുവരുത്തി അഭയാർഥികളുടെ പ്രവാഹം ഒരു പിടിവള്ളിയായി മൊറോക്കോ ഉപയോഗിക്കുന്നുവെന്ന വിമർശനം ശക്തമാണ്. ഇതോടെ ആയിരക്കണക്കിന് ആളുകൾ ഒരേസമയം അതിർത്തിവേലികൾ ചാടിക്കടക്കാനും കടൽ നീന്തിക്കടക്കാനും മുതിരുന്നു. യൂറോപ്പിൽനിന്നുള്ള സാമ്പത്തിക സഹായങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാൻ ഈ പ്രതിസന്ധിയെ അവർ തന്ത്രപരമായി ഉപയോഗപ്പെടുത്തുന്നു. 1580 മുതൽ സ്പെയിനിന്‍റെ അധീനതയിലുള്ള സെവ്തയെ മൊറോക്കോ തങ്ങളുടെ അധിനിവേശ ഭൂമിയായാണു കാണുന്നത്.

സാമ്പത്തിക ഞെരുക്കവും പ്രക്ഷോഭങ്ങളും: മൊറോക്കോയിലെ 15നും 24നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ നാലിലൊരാൾക്ക് തൊഴിലോ മികച്ച വിദ്യാഭ്യാസമോ ലഭിക്കുന്നില്ല. രാജ്യത്തു തൊഴിലില്ലായ്മ രൂക്ഷവുമാണ്. മെച്ചപ്പെട്ട ജീവിതം ആവശ്യപ്പെട്ട് അവിടെ നടക്കുന്ന ‘ജെൻ സീ’ പ്രക്ഷോഭങ്ങളും യുവാക്കളെ നാടുവിടാൻ പ്രേരിപ്പിക്കുന്നു.

സ്പാനിഷ് പ്രധാനമന്ത്രി അടുത്തിടെ നടത്തിയ അൾജീരിയ സന്ദർശനവും സഹ്രാവി വംശജർക്ക് പൗരത്വം നൽകാനുള്ള സ്പെയിൻ പാർലമെന്‍റിന്‍റെ നീക്കവും മൊറോക്കോയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, രാഷ്‌ട്രീയ കാരണങ്ങളാൽ അതിർത്തി തുറന്നുകൊടുത്തുവെന്ന ആരോപണം മൊറോക്കൻ അധികൃതർ തള്ളി.

മുൻകാല അനുഭവങ്ങൾ: ഇതാദ്യമായല്ല മൊറോക്കോ ഇത്തരം നിലപാട് സ്വീകരിക്കുന്നത്. വെസ്റ്റേൺ സഹാറ വിഷയവുമായി ബന്ധപ്പെട്ട് സ്പെയിനുമായി തർക്കമുണ്ടായ 2021 മേയിലും സമാനമായ രീതിയിൽ 12,000ത്തോളം ആളുകൾ സെവ്തയിലേക്ക് അതിക്രമിച്ചു കയറിയിരുന്നു.

മാറുന്ന യൂറോപ്യൻ രാഷ്‌ട്രീയം

സെവ്ത വിഷയം യൂറോപ്പിലുടനീളം തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് വേഗം കൂട്ടിയിരിക്കുകയാണ്. സ്പെയിനിലെ ‘വോക്സ്’ പാർട്ടി ഉൾപ്പെടെയുള്ള തീവ്രവലതുപക്ഷ പ്രതിപക്ഷ ഗ്രൂപ്പുകൾ ഭരണകൂടത്തിനെതിരേ കടുത്ത ജനവികാരം ഇളക്കിവിടുന്നു. സർക്കാർ രാജ്യദ്രോഹക്കുറ്റമാണു നടത്തുന്നതെന്ന് ആരോപിച്ച് ‘വോക്സ്’ തലവൻ സാന്‍റിയാഗോ അബസ്കാൽ രംഗത്തുവന്നിട്ടുണ്ട്.

സെവ്തയിലെ സംഭവം സ്പെയിനിന്‍റെ മാത്രം സുരക്ഷാപ്രശ്നമല്ല, മറിച്ച് വരുംനാളുകളിൽ യൂറോപ്യൻ യൂണിയന്‍റെ നിലനിൽപ്പിനെയും ഐക്യത്തെയും പരീക്ഷിക്കുന്ന വൻ രാഷ്‌ട്രീയ ചോദ്യചിഹ്നമാണ്. ആഭ്യന്തരസമ്മർദം കണക്കിലെടുത്ത് പരമ്പരാഗത രാഷ്‌‌ട്രീയപാർട്ടികളും കുടിയേറ്റവിരുദ്ധ നയങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാകുന്നു.

സെവ്തയിലെ സംഭവം വെറുമൊരു കുടിയേറ്റ പ്രശ്നമല്ല, മറിച്ച് വരുംനാളുകളിൽ യൂറോപ്യൻ യൂണിയന്‍റെ സുരക്ഷയെയും നയതന്ത്ര ഐക്യത്തെയും നിരന്തരം പരീക്ഷിക്കുന്ന വൻ ഭൗമരാഷ്‌ട്രീയ വെല്ലുവിളിയാണ്.

Latest News

Corehub Up