Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chelsea

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിക്ക് ആവേശ ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ടോട്ടൻഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾ തോൽപ്പിച്ചു.

ചെൽസിക്ക് വേണ്ടി എൻസോ ഫെർണാണ്ടസും ആൻഡ്രെ സാന്‍റോസും ആണ് ഗോളുകൾ നേടിയത്. ടോട്ടനത്തിന് വേണ്ടി റിച്ചാർലിസൺ ആണ് ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ ചെൽസിക്ക് 52 പോയിന്‍റായി. ലീഗ് ടേബിളിൽ ചെൽസി എട്ടാമതാണുള്ളത്. സീസണിൽ ചെൽസിക്ക് ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.

 

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിക്കെതിരെ എവർടണ് തകർപ്പൻ ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കെതിരെ എവർടണ് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ‌ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്.

എവർടണ് വേണ്ടി ബെട്ടോ രണ്ട് ഗോളുകളും ലിമാൻ എൻഡിയായെ ഒരു ഗോളും നേടി. ബെട്ടോ 33,62 എന്നീ മിനിറ്റുകളിലാണ് ഗോളുകൾ നേടിയത്. എൻഡിയായെ 76-ാം മിനിറ്റിലാണ് ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ എവർടണ് 46 പോയിന്‍റായി. നിലവിൽ ലീഗിൽ എട്ടാമതാണ് എവർട്ടൺ. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ചെൽസി ആറാം സ്ഥാനത്താണ് തുടരുകയാണ്. 48 പോയിന്‍റാണ് ചെൽസിക്കുള്ളത്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിയെ വീഴ്ത്തി ന്യൂകാസിൽ യുണൈറ്റഡ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ ചെൽസിയെ വീഴ്ത്തി ചെൽസി. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ന്യൂകാസിൽ വിജയിച്ചത്.

ആന്തോണി ഗോർഡൻ ആണ് ചെൽസിക്ക് വേണ്ടി ഗോൾ നേടിയത്. 18-ാം മിനിറ്റിലാണ് താരം ഗോർഡൻ ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ 42 പോയിന്‍റായ ന്യൂകാസിൽ ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്തെത്തി. പരാജയപ്പെട്ടെങ്കിലും 48 പോയിന്‍റുള്ള ചെൽസി അഞ്ചാമതാണുള്ളത്.

Sports

ഹാട്രിക്കുമായി പെഡ്രോ നെറ്റൊ; ചെൽസിക്ക് ഗംഭീര ജയം

ലണ്ടൻ: എഫ്എ കപ്പ് നാലാം റൗണ്ട് മത്സരത്തിൽ ചെൽസിക്ക് ഗംഭീര ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ‌ ഹൾ സിറ്റിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.

ചെൽസിക്ക് വേണ്ടി പെഡ്രോ നെറ്റൊ ഹാട്രിക്കും എസ്റ്റേവയോ ഒരു ഗോളും നേടി. മത്സരത്തിന്‍റെ 40, 51, 71 എന്നീ മിനിറ്റുകളിലാണ് നെറ്റൊ ഗോളുകൾ നേടിയത്. 59-ാം മിനിറ്റിലാണ് എസ്റ്റേവയോ ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ ചെൽസി അഞ്ചാം റൗണ്ടിലേയ്ക്ക് മുന്നേറി. മറ്റൊരു മത്സരത്തിൽ റെക്സ്ഹാം ഇപ്‌സ്‌വിച്ചിനെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് റെക്സ്ഹാം വിജയിച്ചത്.

Sports

ആഴ്‌സണല്‍ ഫൈനലില്‍

ലണ്ടന്‍: ഇംഗ്ലീഷ് കാരബാവൊ കപ്പ് ഫുട്‌ബോളില്‍ ആഴ്‌സണല്‍ എഫ്‌സി ഫൈനലില്‍. ഇരുപാദങ്ങളിലുമായി 4-2ന് ചെല്‍സിയെ കീഴടക്കിയാണ് ഗണ്ണേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചത്.

ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ രണ്ടാംപാദത്തില്‍ 1-0ന് ആഴ്‌സണില്‍ ജയിച്ചു.

സ്റ്റോപ്പേജ് ടൈമില്‍ കായ് ഹവേര്‍റ്റ്‌സിന്‍റെ (90+7) വകയായിരുന്നു ആഴ്‌സണലിന്‍റെ ഗോള്‍. ആദ്യ പാദത്തില്‍ ആഴ്‌സണല്‍ 3-2നു ജയിച്ചിരുന്നു.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റി-ചെൽസി മത്സരം സമനിലയിൽ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ മാഞ്ചസ്റ്റർ സിറ്റി-ചെൽസി മത്സരം സമനിലയിൽ. ഞായറാഴ്ച നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ടിജ്ജാനി റെയ്ന്തേഴ്സാണ് ഗോൾ നേടിയത്. മത്സരത്തിന്‍റെ 42-ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്.

എൻസോ ഫെർണാണ്ട‍സാണ് ചെൽസിക്കായി ഗോൾ കണ്ടെത്തിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് എൻസോ പന്ത് ഗോൾവര കടത്തിയത്.

മത്സരം സമനിലയിൽ അവസാനിച്ചതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 42 പോയിന്‍റായി. ചെൽസിക്ക് 31 പോയിന്‍റും ആയി. ലീഗ് ടേബിളിൽ നിലവിൽ സിറ്റി രണ്ടാം സ്ഥാനത്തും ചെൽസി അഞ്ചാമതുമാണ്.

Sports

ചെൽസിക്ക് സമനിലക്കുരുക്ക്

ലണ്ടൻ: പ്രീമിയർ ലീഗിൽ ചെൽസിയെ ഞെട്ടിച്ച് സമനില പിടിച്ച് ന്യൂകാസ്റ്റിൽ യുണൈറ്റഡ്. മത്സരത്തിന്‍റെ മൂന്നാം മിനിറ്റിൽ വലകുലുക്കി മുന്നിലെത്തിയ ന്യൂകാസ്റ്റിലിന് പക്ഷെ ജയം നേടാനായില്ല.

ആദ്യ പകുതിയിൽ 2-0 സ്കോറിന് പിന്നിൽനിന്ന ചെൽസി രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ചതോടെ ന്യൂകാസ്റ്റിൽ പ്രതിരോധനിര പിളർന്നു. 2-2 സമനിലയിൽ മത്സരം അവസാനിച്ചു.

നിക്ക് വോൾട്ട്മേഡിന്‍റെ ഇരട്ടഗോളുകളാണ് ന്യൂകാസ്റ്റിലിന് പ്രതീക്ഷ നൽകിയത്. മത്സരത്തിന്‍റെ മൂന്നാം മിനിറ്റിൽ നിക്ക് ന്യൂകാസ്റ്റിലിനെ മുന്നിലെത്തിച്ചു. 19-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി ടീമിനെ 2-0ന്‍റെ ലീഡ് സമ്മാനിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചടിച്ച ചെൽസി 48-ാം മിനിറ്റിൽ റീസ് ജയിംസിലൂടെ ആദ്യ ഗോൾ കണ്ടെത്തി. 65-ാം മിനിറ്റിൽ ജാവോ പെഡ്രോ ചെൽസിക്കായി സമനില ഗോൾ നേടി. തുടർന്നുള്ള സമയത്ത് ഇരുടീമിനും സ്കോർ ചെയ്യാനായില്ല. അവസാന വിസിൽ മുഴങ്ങിയപ്പോൾ ഇരു ടീമും രണ്ടു ഗോളുകൾക്ക് തുല്ല്യത പാലിച്ചു.

അതേസമയം ന്യൂകാസ്റ്റിൽ പകരക്കാരനായിറക്കിയ ഹാർവി ബാർണ്‍സ് ടീമിന് ജയം നേടാനുള്ള രണ്ട് സുവർണാവസരങ്ങൾ നഷ്ടമാക്കി. ഒന്നെങ്കിലും ലക്ഷ്യം കണ്ടിരുന്നെങ്കിൽ ഫലം മറിച്ചായേനെ.

ചെൽസി 29 പോയിന്‍റുമായി നാലാം സ്ഥാനത്തും ന്യൂകാസ്റ്റിൽ 23 പോയിന്‍റുമായി 11-ാം സ്ഥാനത്തുമാണ്.

Sports

കരബാവോ കപ്പ്: ചെൽസി സെമി ഫൈനലിൽ

വെംബ്ലി: കരബാവോ കപ്പിൽ സെമി ഫൈനൽ ഉറപ്പിച്ച് ചെൽസി. കാർഡിഫ് സിറ്റിക്കെതിരായ മത്സരത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് ജയം സ്വന്തമാക്കിയാണ് നീലപ്പട സെമിയിൽ കടന്നത്.

ചെൽസിക്കുവേണ്ടി അലെജാൻഡ്രോ ഗർനാചോ ഇരട്ട ഗോൾ നേടി. പെഡ്രോ നെറ്റോയും ചെൽസിക്കുവേണ്ടി ഗോൾ കണ്ടെത്തിയപ്പോൾ ഡേവിഡ് ടേണ്‍ബുൾ കാർഡിഫ് സിറ്റിയുടെ ആശ്വാസ ഗോൾ നേടി.

Sports

യുവേഫ ചാമ്പ്യൻസ് ലീഗ്: ബാഴ്സലോണയെ തകർത്ത് ചെൽസി

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ എഫ്സി ബാഴ്സലോണയെ തകർത്ത് ചെൽസി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്.

എസ്റ്റേവയോയും ലിയാം ഡെലാപുമാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. ബാഴ്സ താരം ജൂൽസ് കോണ്ടെയുടെ ഓൺ ഗോളും ചെൽസിയുടെ ഗോൾപട്ടികയിലുണ്ട്.

വിജയത്തോടെ ചെൽസിക്ക് 10 പോയിന്‍റായി. ആദ്യ റൗണ്ടിലെ പോയിന്‍റ് ടേബിളിൽ ചെൽസി അഞ്ചാം സ്ഥാനത്താണ്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ബേൺലിക്കെതിരെ ചെൽസിക്ക് ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബേൺലിക്കെതിരായ മത്സരത്തിൽ ചെൽസിക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്.

പെഡ്രോ നെറ്റോയും എൻസോ ഫെർണാണ്ടസും ആണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. പെഡ്രോ 37-ാം മിനിറ്റിലും എൻസോ 88-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ ചെൽസി പോയിന്‍റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. നിലവിൽ 23 പോയിന്‍റാണ് ചെൽസിക്കുള്ളത്.

Sports

ഫിഫ 2025 ക്ലബ് ലോകകപ്പ്: ചെല്‍സി നോക്കൗട്ടില്‍

കലിഫോര്‍ണിയ: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കിയതോടെയാണ് ചെല്‍സി നോക്കൗട്ടില്‍ പ്രവേശിച്ചത്. നിര്‍ണായകമായ മത്സരത്തില്‍ ചെല്‍സി 3-0നു ടുണീഷ്യന്‍ ക്ലബ്ബായ ടുണിസിനെ തോല്‍പ്പിച്ചു. തോറ്റാല്‍ നോക്കൗട്ട് കാണാതെ മടങ്ങേണ്ടിവരും എന്ന സാഹചര്യത്തിലാണ് ചെല്‍സി ഇറങ്ങിയത്. ടോസിന്‍ അദരാബിയോ (45+3’), ലിയാം ഡെലാപ് (45+5’), ടൈറിക് ജോര്‍ജ് (90+7’) എന്നിവര്‍ ഇംഗ്ലീഷ് ക്ലബ്ബിനായി ഗോള്‍ നേടി. ചെല്‍സി ജഴ്‌സിയില്‍ ഡെലാപിന്‍റെ കന്നിഗോളാണ്.


ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ ക്ലബ് ഫ്‌ളെമെംഗോ 1-1നു ലോസ് ആഞ്ചലസുമായി സമനിലയില്‍ പിരിഞ്ഞു. ഏഴ് പോയിന്‍റുമായി ഫ്‌ളെമെംഗോ ഒന്നാമതും ആറു പോയിന്‍റുമായി ചെല്‍സി രണ്ടാമതും ഫിനിഷ് ചെയ്ത് പ്രീക്വാര്‍ട്ടറിലെത്തി.


ബെന്‍ഫിക 1-0 ബയേണ്‍


ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക 1-0നു കീഴടക്കി. ഇരുടീമും നേരത്തേ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍, ജയത്തോടെ ബെന്‍ഫിക ഏഴ് പോയിന്‍റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ആറ് പോയിന്‍റുള്ള ബയേണ്‍ രണ്ടാമതാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബൊക്ക ജൂണിയേഴ്‌സും ഓക്‌ലന്‍ഡ് സിറ്റിയും 1-1 സമനിലയില്‍ പിരിഞ്ഞ് സ്വദേശങ്ങളിലേക്കു മടങ്ങി.


ഗ്രൂപ്പ് സി ചാമ്പ്യന്മാരായ ബെന്‍ഫിക ഗ്രൂപ്പ് ഡി രണ്ടാം സ്ഥാനക്കാരായ ചെല്‍സിയെ പ്രീക്വാര്‍ട്ടറില്‍ നേരിടും. ഗ്രൂപ്പ് സി രണ്ടാം സ്ഥാനക്കാരായ ബയേണിന്‍റെ പ്രീക്വാര്‍ട്ടര്‍ എതിരാളി ഗ്രൂപ്പ് ഡി ഒന്നാം സ്ഥാനക്കാരായ ഫ്‌ളെമെംഗോയാണ്.

Latest News

Corehub Up