Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Railways

ഇന്ത്യൻ റെയിൽവേയ്ക്ക് അത്യാധുനിക ലോക്കോമോട്ടീവുകൾ കൈമാറി സീമെൻസ്

പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗത മേഖലയെ ലോകനിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിനായി ജർമൻ സാങ്കേതിക ഭീമനായ സീമെൻസ് മൊബിലിറ്റി ആദ്യത്തെ ലോക്കോമോട്ടീവുകൾ കൈമാറി. 1,200 ഇലക്ട്രിക് ചരക്ക് ലോക്കോമോട്ടീവുകൾ നിർമിച്ചു നൽകുന്നതിനുള്ള മൂന്ന് ബില്യൺ യൂറോയുടെ (ഏകദേശം 27,000 കോടി രൂപ) ബൃഹത്തായ കരാറിലെ ആദ്യ ഘട്ടമാണിത്. ലോക്കോമോട്ടീവുകളുടെ അറ്റകുറ്റപ്പണിക്കായി വിശാഖപട്ടണത്ത് സജ്ജമാക്കിയ ആദ്യ മെയിന്‍റനൻസ് ഡിപ്പോയും കമ്പനി റെയിൽവേയുമായി ചേർന്ന് ഔദ്യോഗികമായി തുറന്നു.

റെയിൽവേയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ലോക്കോമോട്ടീവ് കരാറുകളിൽ ഒന്നാണിത്. 2023 ജനുവരിയിലാണ് പദ്ധതിക്ക് തുടക്കമായത്. റെയിൽവേ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ചരക്ക് നീക്കം കൂടുതൽ സുഗമമാക്കാൻ ഈ അത്യാധുനിക എൻജിനുകൾ സഹായിക്കുമെന്ന് സീമെൻസ് മൊബിലിറ്റി അധികൃതർ പറഞ്ഞു.

കരുത്തൻ ഡി- ഒമ്പത് ലോക്കോമോട്ടിവുകൾ യൂറോപ്യൻ സ്റ്റാൻഡേർഡ് പ്രകാരം വിജയകരമായി പരീക്ഷിച്ച ആദ്യത്തെ റോളിംഗ് സ്റ്റോക്കാണ് അത്യാധുനിക ഡി-ഒമ്പത് ലോക്കോമോട്ടീവുകൾ. 9,000 എച്ച്പി കരുത്തുള്ള ഇവയ്ക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ ചരക്ക് നീക്കം നടത്താൻ സാധിക്കും. 5,800 ടൺ വരെ ഭാരം വലിക്കാനുള്ള ശേഷി ഈ ആറ് ആക്‌സിൽ ഇലക്ട്രിക് എൻജിനുകൾക്കുണ്ട്. പ്രവചനാത്മക അറ്റകുറ്റപ്പണികൾക്കും മികച്ച പ്രകടനത്തിനുമായി റെയ്‌ലിജന്‍റ് എക്‌സ് പോലുള്ള നൂതന ഡിജിറ്റൽ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വെറും നിർമാണം മാത്രമല്ല, 35 വർഷത്തെ പൂർണ സേവന അറ്റകുറ്റപ്പണി കൂടി ഉൾക്കൊള്ളുന്നതാണ് ഈ ലൈഫ് സൈക്കിൾ പങ്കാളിത്ത പദ്ധതി. വിശാഖപട്ടണം കൂടാതെ റായ്പൂർ, ഖരഗ്പൂർ, പൂനെ എന്നിവിടങ്ങളിലും ലോക്കോമോട്ടീവ് ഡിപ്പോകൾ ഉടൻ പ്രവർത്തനം ആരംഭിക്കും. സ്പെയർ പാർട്‌സ് മാനേജ്‌മെന്റ് മുതൽ ഡിജിറ്റൽ നിരീക്ഷണം വരെയുള്ള സേവനങ്ങൾ സീമെൻസ് മൊബിലിറ്റി നേരിട്ടാണ് നിർവഹിക്കുന്നത്.

നിലവിൽ രാജ്യത്തെ ചരക്ക് ഗതാഗതത്തിൽ റെയിൽവേയുടെ പങ്ക് 27 ശതമാനമാണ്. ഇത് 40-45 ശതമാനമായി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ റോഡ് വഴിയുള്ള ചരക്ക് നീക്കം കുറയ്ക്കാനും അതുവഴി അന്തരീക്ഷത്തിലെ മലിനീകരണ വായു പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാനും സാധിക്കും. പൂർണമായും വൈദ്യുതീകരിക്കപ്പെട്ട റെയിൽവേ ശൃംഖല എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുന്ന വേളയിൽ സീമെൻസിന്‍റെ ഈ സഹകരണം നിർണായകമാണ്.

Kerala

പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ 24ന്

തിരുവനന്തപുരം: രാജ്യത്തെ പുണ്യക്ഷേത്രങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യന്‍ റെയില്‍വേയും ടൂര്‍ ടൈംസും ചേര്‍ന്നൊരുക്കുന്ന എസി സ്വകാര്യ ടൂറിസ്റ്റ് ട്രെയിൻ‍ ഫെബ്രുവരി 24ന് പുറപ്പെടും.

പ്രമുഖ ആത്മീയഗുരു സ്വാമി ഉദിത് ചൈതന്യയുടെ സാന്നിധ്യത്തില്‍ നടത്തുന്ന 12 ദിവസത്തെ ഈ യാത്ര ഗുജറാത്തിലെ പുണ്യഭൂമികളായ പഞ്ചദ്വാരക, സോമനാഥ് ജ്യോതിര്‍ലിംഗം, സമുദ്രമധ്യത്തിലെ നിഷ്‌കലങ്ക് മഹാദേവ് ക്ഷേത്രം തുടങ്ങിയവ സന്ദര്‍ശിക്കും.

തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനില്‍ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ സ്റ്റേഷനുകളില്‍നിന്ന് യാത്രക്കാര്‍ക്ക് കയറാം.

പൂര്‍ണമായും എസി സൗകര്യമുള്ള ട്രെയിനിലെ യാത്രയ്ക്ക് സെക്കന്‍ഡ് എസി നിരക്ക് 50,600 രൂപയും തേര്‍ഡ് എസി നിരക്ക് 42,700 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7305858585 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Kerala

പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പാനിക് ബട്ടണുകൾ വരുന്നു


കൊല്ലം: അപകടങ്ങളോ അത്യാഹിതങ്ങളോ സംഭവിച്ചാൽ അതിനെ അതിവേഗം നേരിടുന്നതിന് റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്ത് പാനിക് ബട്ടണുകൾ സ്ഥാപിക്കുന്നു. തിരക്കേറിയ പ്രധാന നഗരങ്ങളിലെ സ്റ്റേഷനുകളിലാണ് ഇത്തരം സംവിധാനം ഏർപ്പെടുത്തുന്നത്. ആദ്യഘട്ടത്തിൽ സെൻട്രൽ റെയിൽവേയിലെ 117 സ്റ്റേഷനുകളിലാണ് പാനിക് ബട്ടണുകൾ സ്ഥാപിക്കുന്നത്. പരീക്ഷണാർഥം ചില സ്റ്റേഷനുകളിൽ ഇത് ഏർപ്പെടുത്തിക്കഴിഞ്ഞു.

സ്റ്റേഷനുകൾക്ക് ഉള്ളിൽ യാത്രക്കാർ ശ്രദ്ധിക്കുന്ന തരത്തിൽ ഇരുവശത്തുമായിട്ടാണ് ബട്ടണുകൾ സ്ഥാപിക്കുക.

അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് റെയിൽവേ സംരക്ഷണ സേനയെ വിവരങ്ങൾ വേഗത്തിൽ അറിയിക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിട്ടുള്ളത്.

യാത്രക്കാരൻ പാനിക് ബട്ടൺ അമർത്തുമ്പോൾ ആർപിഎഫ് കൺട്രോൾ റൂമിലേക്കും സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും ഉടൻ ജാഗ്രതാ സന്ദേശം ലഭിക്കും. ഇതുവഴി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അധികൃതർക്ക് സാഹചര്യങ്ങൾ വിലയിരുത്തി ഉടൻ സഹായം എത്തിക്കാനോ ഉചിതമായ നടപടികൾ സ്വീകരിക്കാനോ സാധിക്കും. എന്നാൽ ഈ സൗകര്യം ദുരൂപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കയും റെയിൽവേ അധികൃതർക്കുണ്ട്.

പക്ഷേ ട്രെയിനുകളിലെ കോച്ചുകളിൽ നിന്ന് വ്യത്യസ്ഥമായി ഇപ്പോൾ രാജ്യത്തെ എല്ലാ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിലും സിസിടിവികൾ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ഏത് നിയമവിരുദ്ധ പ്രവർത്തനവും നിരീക്ഷിക്കപ്പെടും എന്നും അധികൃതർ പറയുന്നു.

Latest News

Corehub Up