Kerala
തൊടുപുഴ: വിലയിടിവില്‍ തളര്‍ന്ന കര്‍ഷകര്‍ക്ക് പുതുപ്രതീക്ഷയായി റംബുട്ടാന് ഡ്രൈഫ്രൂട്സ് വിപണിയിലേക്ക്. കശുവണ്ടി, നിലക്കടല, ബദാം, അത്തിപ്പഴം, പപ്പായ, മുന്തിരി, വാഴപ്പഴം, ചക്കപ്പഴം തുടങ്ങിയ ഡ്രൈഫ്രൂട്സ് വിപണിയില്‍ സുലഭമാണെങ്കിലും റംബുട്ടാന് ആദ്യമായാണ് വിപണിയിലേക്കു കടന്നുവരുന്നത്.
തൊടുപുഴ അഗ്രികള്‍ച്ചറല്‍ ഡവലപ്മെന്റ് സൊസൈറ്റിയാണ് (കാഡ്സ്) വിലയിടിവ് മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് മികച്ചവരുമാനം ഉറപ്പാക്കുന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കലിന്റെ ദീര്‍ഘവീക്ഷണത്തിലാണ് റംബുട്ടാന് ഡ്രൈഫ്രൂട്സാക്കി മാറ്റാനുള്ള സംരംഭത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ കാഡ്സിലെ ഡിഹൈഡ്രേറ്റഡ് ഡ്രയറിലാണ് മറ്റ് ഡ്രൈഫ്രൂട്സിനെക്കാള് സ്വാദിഷ്ടവും ഗുണമേന്മയില് മുന്‍പന്തിയില്‍ നില്ക്കുന്നതുമായ ഇവ വികസിപ്പിച്ചെടുത്തത്.
റംബുട്ടാന്റെ മൂല്യവര്‍ധനയിലൂടെ കര്‍ഷകര്‍ക്ക് നിശ്ചിതവില ലഭ്യമാക്കാനും മാസങ്ങളോളം ഇവ സൂക്ഷിച്ചുവയ്ക്കാനും കഴിയുമെന്നതും നേട്ടമാണ്. പ്രാദേശിക വാട്സ് ആപ്പ് ഗ്രൂപ്പില്‍ പരസ്യം നല്‍കിയതോടെ നിരവധിപ്പേരാണ് ഇതിന്റെ സാധ്യത ആരായുന്നത്.
എട്ടു കിലോ പഴുത്തുപാകമായ റംബുട്ടാന് ഉണങ്ങുമ്പോള്‍ ഒരു കിലോ ഡ്രൈഫ്രൂട്ടാണ് ലഭിക്കുന്നത്. ഉണങ്ങിക്കഴിയുമ്പോള്‍ ഫ്രൂട്ടിനുള്ളിലെ കായയും ഭക്ഷിക്കാനാകും. ഡി ഹൈഡ്രേറ്റഡ് ഡ്രയര്‍ ആയതിനാല്‍ രുചിയിലോ നിറത്തിലോ മാറ്റം വരുന്നുമില്ല. വൈറ്റമിന്‍ സിയുടെ കലവറയാണിത്. ഇതിനു പുറമെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും നാരുകള്‍ അടങ്ങിയതിനാല്‍ ദഹനത്തിനും ഇത് ഏറെ ഉത്തമമാണ്.
ഒരുവര്‍ഷം മുമ്പുവരെ വിളവെടുപ്പിന് പാകമായ റംബുട്ടാന് കിലോയ്ക്ക് 125 മുതല്‍ 150 വരെ കര്‍ഷകര്‍ക്ക് വില ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിലും ഇപ്രാവശ്യവും 80-100 രൂപ എന്ന നിലയിലേക്ക് വിലയിടിഞ്ഞതും കച്ചവടക്കാര്‍ വാങ്ങാന്‍ എത്താതിരുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി മാറി.
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് വിപുലമായ രീതിയില്‍ റംബുട്ടാന് കൃഷിചെയ്തിരുന്ന കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്. കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയില്‍ ഡ്രയറുകള്‍ ലഭ്യമാക്കാനുള്ള ശ്രമവും കാഡ്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 20നു ഡ്രൈഫ്രൂട്ട് വിപണയില്‍ എത്തിക്കുന്നതിന്റെ ഉദ്ഘാടനം തൊടുപുഴയില്‍ നടക്കുമെന്ന് കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കല്‍ പറഞ്ഞു.
Business
കൊച്ചി: സംസ്ഥാനത്ത് മൂന്നുദിവസത്തെ കുതിപ്പിനു പിന്നാലെ താഴെവീണ് സ്വർണവില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,450 രൂപയിലും പവന് 1,07,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 11,055 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 88,440 രൂപയിലുമെത്തി.
മൂന്നു ദിവസങ്ങൾ കൊണ്ട് 4,560 രൂപ കൂടിയ ശേഷമാണ് സ്വർണവില ഇന്നു താഴേക്കിറങ്ങിയത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ രണ്ടുതവണയായി വർധിച്ച സ്വർണവില വെള്ളിയാഴ്ച ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയും വർധിച്ചിരുന്നു.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്.
അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വര്‍ണവില. ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ, ഗ്രാമിന് 13,475 രൂപയിലും പവന് 1,07,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 100 രൂപ വര്‍ധിച്ച് 11,075 രൂപയിലും പവന് 800 രൂപ വര്‍ധിച്ച് 88,600 രൂപയിലുമെത്തി.
രണ്ടു ദിവസത്തെ ഇരട്ടക്കുതിപ്പിനു പിന്നാലെയാണ് ഇന്നും സ്വർണവില കുതിപ്പ് തുടരുന്നത്. വ്യാഴാഴ്ച രാവിലെയും വൈകുന്നേരവുമായി പവന് 2,480 രൂപ വർധിച്ചിരുന്നു. മൂന്നു ദിവസത്തിനിടെ പവന് 4560 രൂപയാണ് വർധിച്ചത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. വ്യാഴാഴ്ച ഔൺസിന് 4,050 ഡോളറിൽ നിന്ന് 4,145 ഡോളർ വരെ കയറിയ സ്വർണം 4123 ഡോളറിൽ ക്ലോസ് ചെയ്തിരുന്നു. ഇന്ന് രാവിലെ 4,193 ഡോളർ വരെ ഉയർന്ന സ്വർണവില നിലവിൽ 4180 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളിവിലയും ഇന്ന് മുകളിലേക്കാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചുരൂപ ഉയർന്ന് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് മൂന്നു ദിവസത്തെ വൻ കുതിപ്പുകൾക്കു ശേഷം സ്വർണവില താഴേക്ക്. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 13,110 രൂപയിലും പവന് 1,04,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 70 രൂപ കുറഞ്ഞ് 10,775 രൂപയിലെത്തി.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ വരെ താഴേക്കായിരുന്ന സ്വർണവില ഉച്ചയ്ക്കു ശേഷമാണ് കുതിപ്പ് ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ ഗ്രാമിന് 255 രൂപയും പവന് 2040 രൂപയും ഇടിഞ്ഞ് പവന് 1,02,760 രൂപയിലെത്തിയിരുന്നു. ഒരുലക്ഷത്തിൽ താഴേക്ക് പോകുന്നുവെന്ന സൂചനയ്ക്കിടെ ഉച്ചയ്ക്ക് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും ഉയരുകയാണുണ്ടായത്.
പിന്നാലെ വെള്ളിയാഴ്ച രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു. വൈകുന്നേരം ഗ്രാമിന് 105 രൂപയും പവന് 840 രൂപയും ഉയർന്നു. ശനിയാഴ്ച ഗ്രാമിന് 110 രൂപയും പവന് 880 രൂപയും ഉയർന്ന് പവൻ വില വീണ്ടും 1.05 ലക്ഷം പിന്നിടുകയായിരുന്നു. മൂന്നു ദിവസത്തിനിടെ പവൻ വിലയിലുണ്ടായത് 2,800 രൂപയുടെ വർധനയാണ്.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ജൂൺ 25ന് രേഖപ്പെടുത്തിയ പവന് 1,02,760 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്.
അതേസമയം, വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
District News
ചെമ്പേരി: ഏരുവേശി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർ ജോജി വട്ടോളി ഉദ്ഘാടനം ചെയ്തു. ഏരുവേശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ മോഹനൻ മൂത്തേടൻ മുഖ്യാതിഥിയായിരുന്നു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സോജൻ കാരാമയിൽ, മേരി ഫ്രാൻസിസ്, എൻ.കെ. ശ്രീനാഥ്, ബ്ലോക്ക് മെംബർമാരായ ബേബി മുല്ലക്കരി, ടെസി ഇമ്മാനുവൽ, ശൈലജ നാരായണൻ, പഞ്ചായത്ത് മെംബർ കെ.ഒ. ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ ആദിത്യ ബാലകൃഷ്ണൻ പദ്ധതികൾ വിശദീകരിച്ചു.
District News
തൃശൂർ: കോർപറേഷൻ ഇൻസിനറേറ്ററിൽനിന്നുള്ള പുക ദിശമാറി ശക്തൻ പച്ചക്കറിമാർക്കറ്റിൽ നിറഞ്ഞതോടെ കച്ചവടക്കാരും സാധനങ്ങൾ വാങ്ങാനെത്തിയവരും വലഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ശക്തൻ മത്സ്യ മാംസ മാർക്കറ്റിൽ സ്ഥാപിച്ച ഇൻസിനറേറ്ററിൽനിന്നുള്ള ദുർഗന്ധമുള്ള പുകയാണു കാറ്റിന്റെ ദിശമാറിയതോടെ പച്ചക്കറിമാർക്കറ്റിൽ വ്യാപിച്ചത്. പുക പടർന്നതോടെ മാർക്കറ്റിലുണ്ടായിരുന്ന പലർക്കും അസ്വസ്ഥത അനുഭവപ്പെട്ടു.
ഇൻസിനറേറ്ററിന്റെ തകരാറാണു പുകനിറയാൻ കാരണമെന്നു ചില പച്ചക്കറികച്ചവടക്കാർ ആരോപിച്ചു.
നേരത്തേ രാത്രിയിൽ മാത്രം പ്രവർത്തിച്ചിരുന്ന ഇൻസിനറേറ്റർ ജനങ്ങളധികമുള്ള സമയത്തു പ്രവർത്തിക്കുന്നതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ദിവസവും ഉച്ചയ്ക്കു രണ്ടിനുശേഷം രാത്രി 9.30 വരെയാണ് ഇൻസിനറേറ്റർ പ്രവർത്തിക്കുന്നതെന്നു ജീവനക്കാർ വ്യക്തമാക്കി.
Business
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,230 രൂപയിലും പവന് 1,05,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,875 രൂപയിലെത്തി.
രണ്ടുദിവസമായി രാവിലെയും വൈകുന്നേരവുമായി സ്വർണവില ഇടിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു വീണ്ടും താഴേക്കിറങ്ങിയത്. ഈമാസം ഇതുവരെ പവൻവില 8,720 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ 10 ദിവസത്തിനിടെ 5,280 രൂപയും കുറഞ്ഞു. നിലവിലെ ട്രെൻഡ് അനുസരിച്ച് ഇനിയും താഴേക്ക് പോകാനാണ് സാധ്യത.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ജൂൺ 11ന് രേഖപ്പെടുത്തിയ പവന് 1,06,800 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 75 ഡോളർ ഇടിഞ്ഞ് 4,056 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ രാജ്യാന്തര സ്വർണവിലയിലുണ്ടായ ഇടിവ് 12 ശതമാനമാണ്. 2016 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയാണിത്.
അതേസമയം, വെള്ളിവിലയും ഇന്ന് താഴേക്കാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചുരൂപ താഴ്ന്ന് 245 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ചത്തെ ഇരട്ടക്കുതിപ്പിനു പിന്നാലെ ചൊവ്വാഴ്ച താഴേക്കിറങ്ങി സ്വർണവില. ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,375 രൂപയിലും പവന് 1,07,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 155 രൂപ കുറഞ്ഞ് 10,995 രൂപയിലെത്തി.
കുതിപ്പും കിതപ്പും ദൃശ്യമായ ഒരു വാരത്തിനു ശേഷം തിങ്കളാഴ്ച സ്വർണവില കുതിച്ചുകയറിയിരുന്നു. രണ്ടുതവണയായി 1,400 രൂപയാണ് വർധിച്ചത്. രാവിലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ഉയർന്നതിനു പിന്നാലെ വൈകുന്നേരം ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും കുതിച്ചു.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ജൂൺ 11ന് രേഖപ്പെടുത്തിയ പവന് 1,06,800 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 4192.60 ഡോളറിലാണ് തിങ്കളാഴ്ച സ്വർണവില ക്ലോസ് ചെയ്തത്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ 4,195ലേക്ക് ഉയർന്നെങ്കിലും നിലവിൽ, ഒരു ശതമാനത്തോളം നഷ്ടത്തിൽ 4,139 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില ഉയർന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,665 രൂപയിലും പവന് 1,09,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ ഉയർന്ന് 11,230 രൂപയിലെത്തി.
മൂന്നുദിവസത്തെ വൻവീഴ്ചകൾക്കു ശേഷം വെള്ളിയാഴ്ച സ്വർണവില കുതിച്ചിരുന്നു. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ സ്വർണ വില പവന് 5,520 രൂപയോളം കുറഞ്ഞിരുന്നു. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയായിരുന്നു വില. ഉടനെ ഒരുലക്ഷത്തിലെത്തുമെന്ന കണക്കുകൂട്ടലുകൾക്കിടെയാണ് അപ്രതീക്ഷിതമായി വില വീണ്ടും മുകളിലേക്കു പോയത്.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഇന്ന് ഔൺസിന് 112.88 ഡോളർ വർധിച്ച് 4210.9 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസും ഇറാനും തമ്മിലെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയാണ് സ്വർണത്തിന് പ്രധാന ആവേശം
അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസത്തെ വൻവീഴ്ചകൾക്കു ശേഷം കുതിപ്പ് തിരിച്ചുപിടിച്ച് സ്വർണവില. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13, 620 രൂപയിലും പവന് 1,08, 960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 220 രൂപ ഉയർന്ന് 11,195 രൂപയിലെത്തി.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ സ്വർണ വില പവന് 5,520 രൂപയോളം കുറഞ്ഞിരുന്നു. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയായിരുന്നു വില. ഉടനെ ഒരുലക്ഷത്തിലെത്തുമെന്ന കണക്കുകൂട്ടലുകൾക്കിടെയാണ് അപ്രതീക്ഷിതമായി വില വീണ്ടും മുകളിലേക്കു പോയത്.
നാലുദിവസത്തെ വീഴ്ചയ്ക്കു ശേഷം ചൊവ്വാഴ്ച സ്വർണവില തിരിച്ചുകയറിയിരുന്നു. പിന്നാലെ സ്വർണവില താഴേക്കുപോകുന്ന കാഴ്ചയാണ് കണ്ടത്. ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. വ്യാഴാഴ്ച ഔൺസിന് 4,025 ഡോളറിലേക്കുവരെ താഴ്ന്ന രാജ്യാന്തര സ്വർണവില ഇന്ന് 4,244 ഡോളറിലേക്ക് വൻ തിരിച്ചുവരവ് നടത്തിയിരുന്നു. നിലവിൽ 4,196 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഇറാനുമായി ഡീൽ ഉടൻ പ്രാബല്യത്തിലാകുമെന്നും ആക്രമണങ്ങൾ നിർത്തിവയ്ക്കുന്നതായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണ് സ്വർണത്തിന് ആവേശമായത്.
അതേസമയം, വെള്ളിവിലയും ഇന്ന് മുകളിലേക്കാണ്. ഒരു ഗ്രാം വെള്ളിക്ക് 10 രൂപ ഉയർന്ന് 260 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Kerala
ആലപ്പുഴ: ലോകകപ്പ് ആവേശത്തിൽ നഗരം. പന്തുരുളാൻ മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ ഫുട്ബോൾ പ്രേമികളെ ലക്ഷ്യമിട്ട് നഗരത്തിലെ വിപണിയും സജീവം. മുല്ലയ്ക്കൽത്തെരുവിലും എസി റോഡിലും കളർകോട് ജംഗ്ഷനിലുമെല്ലാം കച്ചവടം പൊടിപൊടിക്കുകയാണ്. ഇഷ്ട ടീമുകളുടെ നിറങ്ങളിൽ നഗരങ്ങളും ഗ്രാമങ്ങളും അണിഞ്ഞൊരുങ്ങുമ്പോൾ ജഴ്സി വിപണിയിലും വൻ തിരക്കാണിപ്പോൾ. തോരണങ്ങളും കൊടികളും മറ്റ് അലങ്കാരവസ്ത്തുക്കളും മൊത്തമായും ചില്ലറയായും വിൽക്കുന്ന കടകളിലെത്തി സാധനങ്ങൾ സ്വന്തമാക്കുകയാണ് ഫുട്ബോൾ പ്രേമികൾ.
അർജന്റീനയുടെ ആകാശനീലയും ബ്രസീലിന്റെ മഞ്ഞയും പറങ്കിപ്പടയുടെ ചെഞ്ചുവപ്പുമെല്ലാം കടകളിൽ നിറഞ്ഞു. കുട്ടികളുടെ ജേഴ്സി 100 രൂപ മുതൽ ലഭ്യമാണ്. മുതിർന്നവരുടേത് 250 മുതലും. ജേഴ്സിയും ഷോർട്സും അടക്കമുള്ള കിറ്റിന് 350 രൂപമുതലാണ് വില. 100 രൂപ മുതൽ ലഭിച്ചിരുന്ന ജേഴ്സികൾക്ക് ലോകകപ്പ് അടുത്തതോടെ വിലയൽപ്പം വർധിച്ചിട്ടുണ്ട്.
സ്പോർട്സ് ഉപകരണങ്ങൾ വിൽക്കുന്ന കടകളിലും തുണിക്കടകളിലും വിലയിലും
ഗുണമേന്മയിലും വ്യത്യാസമുണ്ട്. സ്പോർട്സ് കടകളിൽ ടീമുകൾ ഉപയോഗിക്കുന്ന ഓഫീഷ്യൽ ജഴ്സികളോട് വളരെ സാമ്യംവരുന്ന ജഴ്സികൾക്ക് 1000 മുതൽ 10,000 രൂപവരെയുണ്ട്. മെസിക്കും റൊണാൾഡോക്കും തന്നെയാണ് ആവശ്യക്കാരേറെ. ചെറിയ കൊടികൾക്ക് 20 മുതലും ഇടത്തരം കൊടികൾക്ക് 60 മുതലും വലിയ കൊടികൾക്ക്100 മുതലുമാണ് വില.
കുരുത്തോല മാതൃകയിൽ ത്രികോണാകൃതിയിലുള്ള തോരണങ്ങളാണ് ഇത്തവണ
കൂടുതലായും വിറ്റുപോകുന്നത്. ഒരുമീറ്ററിന് 14 മുതൽ 20 വരെയാണ് വില. സാധാരണ തോരണത്തിന് 100 മീറ്ററിന് 350 രൂപയാണ്. അർജന്റീന, ബ്രസീൽ, ഫ്രാൻസ് എന്നിവയുടെ കൊടികൾക്കാണ് പ്രിയമേറേ. പോർച്ചുഗൽ, ജർമനി, സ്പെയ്ൻ എന്നീ രാജ്യങ്ങളുടെ കൊടികളും വിറ്റുപോകുന്നു. പ്രിയ താരങ്ങളുടെ മിനിയേച്ചർ കട്ടൗട്ടുകൾ, മുഖംമൂടി, കീ ചെയിനുകൾ, മൊബൈൽ ഫോൺ കവറുകൾ തുടങ്ങിയവയും ലഭ്യമാണ്.
വിവിധ അലങ്കാരവസ്തുക്കളും ഹെഡ് ബാന്റും വിപണിയിലുണ്ട്. ഇഷ്ടതാരങ്ങളുടെ ജേഴ്സികൾക്കുപുറമെ സ്വന്തം പേരും ഇഷ്ട നമ്പറും അച്ചടിച്ചുനൽകുന്ന കടകളും സജീവമാണ്. നഗരത്തിലെത്തുന്നവരുടെ വേഷവും ഈയിടെയായി കൂടുതലും ജഴ്സിതന്നെയാണ്. മുല്ലയ്ക്കൽത്തെരുവിലെ പച്ചക്കറികച്ചവടക്കാരൻ മുതൽ പൂക്കച്ചവടക്കാരൻ വരെ ഇഷ്ട ടീമിന്റെ ജഴ്സിയണിഞ്ഞാണ് നടപ്പ്.
International
കാഠ്മണ്ഡു: ഇന്ത്യയിൽനിന്നുള്ള മാമ്പഴ ഇറക്കുമതിക്കു നിരോധനം ഏർപ്പെടുത്തി നേപ്പാൾ സർക്കാർ. മാമ്പഴങ്ങളിൽ അമിതമായ അളവിൽ കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തലിനെത്തുടർന്നാണ് നടപടി. അതിർത്തിപ്രദേശങ്ങളിൽ മതിയായ പരിശോധന ലാബുകൾ ഇല്ലാത്തതും നിരോധനത്തിനു കാരണമായി.
മാധേഷ് പ്രവിശ്യ ഉൾപ്പെടെയുള്ള അതിർത്തി മേഖലകളിലൂടെയാണു പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇറക്കുമതി നിലച്ചതോടെ നേപ്പാളിലെ പ്രാദേശിക വിപണകളിൽ തദ്ദേശീയമായി ഉത്പാദിപ്പിച്ച മാമ്പഴമാണ് എത്തുന്നത്. നേപ്പാളിൽ ഏറെ വിപണിയുള്ളതാണ് ഇന്ത്യയിൽനിന്നുള്ള മാമ്പഴങ്ങൾ. എന്നാൽ, നിരോധനം നിലവിൽ വന്നതോടെ തദ്ദേശീയ കർഷകർക്ക് അനുകൂലമായ സാഹചര്യമാണു സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യൻ മാമ്പഴങ്ങളോട് മത്സരിക്കേണ്ടി വരുന്നില്ലെന്നതു നേപ്പാളിലെ കർഷകർക്ക് ആശ്വാസം പകരുന്നുണ്ടെന്ന് മധേഷ് പ്രവിശ്യയിലെ ലാൻഡ് മാനേജ്മെന്റ്, കൃഷി മന്ത്രാലയത്തിലെ ഇൻഫർമേഷൻ ഉദ്യോഗസ്ഥൻ അജയ് ഗ്യാവലി പറഞ്ഞു. ഇത് പ്രാദേശിക ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം, രാജ്യത്തെ മുഴുവൻ ആവശ്യങ്ങൾക്കും തദ്ദേശീയമായ ഉത്പാദനം മാത്രം മതിയാകില്ലെന്ന് ആശങ്കയും അധികൃതർ പങ്കിടുന്നുണ്ട്. മാത്രമല്ല, വിപണിയിൽ മാങ്ങയുടെ വിലവർധനയ്ക്ക് ഇത് കാരണമാകുമെന്നു ജനക്പുർധാമിലെ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ ട്രേഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഭുവനേശ്വർ പൂർബെ പറഞ്ഞു. നേപ്പാളിൽ മേയ് പകുതി മുതൽ ജൂലൈ പകുതിവരെയുള്ള രണ്ടു മാസം മാത്രമാണു മാമ്പഴസീസൺ.
Business
കൊച്ചി: പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങിയതോടെ, അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴേക്ക്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 13,905 രൂപയിലും പവന് 1,11,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 80 രൂപ കുറഞ്ഞ് 11,425 രൂപയിലെത്തി.
തുടർച്ചയായ നാലാംദിനമാണ് സ്വർണവില താഴേക്കുപോകുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. പിന്നാലെ വെള്ളിയാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയുമാണ് കുറഞ്ഞത്.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വീണ്ടും ഇടിവുണ്ടായത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ഒരുവേള വില ഔൺസിന് 140ലേറെ ഡോളർ ഇടിഞ്ഞ് 4238.6 ഡോളർ വരെയെത്തിയ സ്വർണവില ഇന്ന് 4352 ഡോളറിലേക്ക് തിരിച്ചുകയറിയെങ്കിലും ഇപ്പോഴുള്ളത് 4310 ഡോളറിലാണ്.
അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 265 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വിലയിൽ വൻ ഇടിവ്. ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,000 രൂപയിലും ഒരു പവന് 1,12,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 225 രൂപ താഴ്ന്ന് 11,505 രൂപയിലെത്തി.
തുടർച്ചയായ മൂന്നാംദിനമാണ് സ്വർണവില താഴേക്കുപോകുന്നത്. രണ്ടുദിവസത്തെ ഇടവേളയ്ക്കു ശേഷം വ്യാഴാഴ്ച സ്വർണവില വീണ്ടും താഴേക്ക് പോയിരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. പിന്നാലെ വെള്ളിയാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വീണ്ടും ഇടിവുണ്ടായത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് 148.66 ഡോളർ താഴ്ന്ന് 4238.6 ഡോളറിലെത്തി. മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്.
അതേസമയം, വെള്ളി വിലയും ഇന്ന് താഴേക്കാണ്. ഒരു ഗ്രാം വെള്ളിക്ക് 10 രൂപ താഴ്ന്ന് 265 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 14,275 രൂപയിലും പവന് 1,14,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,730 രൂപയിലെത്തി.
സംസ്ഥാനത്ത് രണ്ടുദിവസത്തെ ഇടവേളയ്ക്കു ശേഷം വ്യാഴാഴ്ച സ്വർണവില വീണ്ടും താഴേക്ക് പോയിരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വീണ്ടും ഇടിവുണ്ടായത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില കയറിയിറങ്ങുകയാണ്. വ്യാഴാഴ്ച ഔൺസിന് 4,518 വരെ കയറിയ സ്വർണം 4,476 ഡോളറിൽ ക്ലോസ് ചെയ്തിരുന്നു. ഇന്നു രാവിലെ 4,483 ഡോളറിലേക്ക് ഉയർന്നെങ്കിലും നിലവിൽ ഒരു ശതമാനത്തോളം നഷ്ടത്തിൽ 4,438 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളി വിലയും ഇന്ന് താഴേക്കാണ്. ഒരു ഗ്രാം വെള്ളിക്ക് അഞ്ചുരൂപ താഴ്ന്ന് 275 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
ന്യൂഡൽഹി: ഇന്ത്യയുടെ വാഹന മേഖലയിൽ ഫ്ളക്സ് ഫ്യുവൽ വാഹനങ്ങൾ വിപണിയിലേക്ക്. പെട്രോളിനൊപ്പം ഉയർന്ന അളവിൽ എഥനോൾ കലർന്ന ഇന്ധനവും ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങളാണ് ഫ്ളക്സ് ഫ്യുവൽ വാഹനങ്ങൾ.
രാജ്യത്ത് ആദ്യമായി ഫ്ളക്സ് ഫ്യുവൽ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹീറോ മോട്ടോകോർപും, ആദ്യ ഫ്ളക്സ് ഫ്യുവൽ പാസഞ്ചർ കാർ പുറത്തിറക്കി മാരുതി സുസുക്കിയും ഈ മാറ്റത്തിന് നേതൃത്വം നൽകിയിരിക്കുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളിലൊന്നായ ഹീറോ മോട്ടോകോർപ്, ജനപ്രിയ മോട്ടോർസൈക്കിളുകളായ സ്പ്ലെൻഡർ പ്ലസ്, എച്ച്എഫ് ഡീലക്സ് എന്നിവയുടെ 100 സിസി ഫ്ളക്സ് ഫ്യുവൽ പതിപ്പുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇ20 മുതൽ ഇ85 വരെയുള്ള ഏത് എഥനോൾ-പെട്രോൾ മിശ്രിതത്തിലും ഈ വാഹനങ്ങൾ ഓടിക്കാനാകും.
ഇന്ത്യയിലെ ആദ്യ ഫ്ളക്സ് ഫ്യുവൽ പാസഞ്ചർ കാർ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ജനപ്രിയ ഹാച്ച്ബാക്കായ വാഗണ്‍ -ആറിന്റെ പ്രത്യേക പതിപ്പാണ് കന്പനി വികസിപ്പിച്ചിരിക്കുന്നത്. ഈ കാർ ഇ20 (20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും) മുതൽ ഇ100 (100% എഥനോൾ) വരെയുള്ള ഏത് എഥനോൾ-പെട്രോൾ മിശ്രിതത്തിലും ഈ കാർ ഓടിക്കാൻ സാധിക്കുമെന്നാണ് മാരുതി വ്യക്തമാക്കിയത്.
എന്താണ് ഫ്ളക്സ് ഫ്യുവൽ വാഹനം?
എഫ്എഫ്വി എന്നും അറിയപ്പെടുന്ന ഫളെക്സ് ഫ്യുവൽ വാഹനം പെട്രോൾ, എഥനോൾ അല്ലെങ്കിൽ ഇവ രണ്ടിന്റെയും നിശ്ചിത അനുപാതങ്ങളിലുള്ള മിശ്രിതത്തിലോ ഓടിക്കാൻ കഴിയുന്ന വാഹനങ്ങളെയാണ് ഫ്ളക്സ് ഫ്യുവൽ വാഹനങ്ങൾ എന്ന് വിളിക്കുന്നത്. സാധാരണ പെട്രോൾ എൻജിനുകളേക്കാൾ വ്യത്യസ്തമായ ഇന്ധന മാനേജ്മെന്റ് സംവിധാനവും എൻജിൻ ട്യൂണിംഗും ഇത്തരം വാഹനങ്ങളിലുണ്ടാകും.
ഇന്ത്യയിൽ നിലവിൽ ഇ20 (20 ശതമാനം എഥനോൾ കലർന്ന പെട്രോൾ) വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും പുതിയ ഫ്ളക്സ് ഫ്യുവൽ വാഹനങ്ങൾക്ക് ഇ85 വരെ, അതായത് 85 ശതമാനം എഥനോൾ വരെ അടങ്ങിയ ഇന്ധനം ഉപയോഗിക്കാനാകും.
എന്താണ് എഥനോൾ ബ്ലെൻഡിംഗ്?
എഫനോൾ പെട്രോളുമായി കൂട്ടിക്കലർത്തുന്ന പ്രക്രിയയെയാണ് എഥനോൾ ബ്ലെൻഡിംഗ് എന്നു പറയുന്നത്. കരിന്പ്, ധാന്യങ്ങൾ, ചോളം, അരി തുടങ്ങിയ കാർഷികോത്പന്നങ്ങളിൽനിന്നാണ് എഥനോൾ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്.
എഥനോൾ ഉപയോഗം വർധിക്കുന്നതോടെ കർഷകർക്ക് അധിക വിപണി ലഭിക്കുകയും കാർഷിക മേഖലയിലേക്ക് കൂടുതൽ നിക്ഷേപം എത്തുകയും ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.
രാജ്യത്തിന് നേട്ടം?
സർക്കാർ എഥനോൾ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു മൂന്നു പ്രധാന കാരണങ്ങളാണുള്ളത്. ആദ്യത്തേത് ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാൻ സാധിക്കും. ഇന്ത്യ പ്രതിവർഷം വൻതോതിൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ഓരോ വർഷവും കോടിക്കണക്കിനു ഡോളറാണ് ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി ചെലവഴിക്കുന്നത്. എഥനോൾ മിശ്രിതം ഉപയോഗിക്കുന്നതു വഴി ഈ ആശ്രയത്വം വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും.
രണ്ടാമത്തെ കാരണം അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയാണ്. എഥനോൾ പെട്രോളിനെക്കാൾ ശുദ്ധമായി കത്തുന്നതിനാൽ വാഹനങ്ങളിൽനിന്നുള്ള പുക മലിനീകരണം കുറയ്ക്കാൻ സഹായിക്കും. മൂന്നാമത്തെ കാരണം കൃഷിയാണ്. എഥനോൾ ഉത്പാദനം കരിന്പ്, ചോളം എന്നിവയ്ക്ക് അധിക ആവശ്യകത സൃഷ്ടിക്കുന്നു. ഇത് കർഷകർക്കും ഗ്രാമീണ വ്യവസായങ്ങൾക്കും പിന്തുണ നൽകും.
ഇന്ത്യ ഇ20 ബ്ലെൻഡിംഗ് ലക്ഷ്യം കൈവരിച്ചിട്ടുണ്ടെങ്കിലും ഇ85, ഇ100 എന്നിവ രാജ്യവ്യാപകമായി ലഭ്യമാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. നിലവിൽ മിക്ക പന്പുകളിലും ഇ20 ലഭ്യമാണെങ്കിലും ഉയർന്ന എഥനോൾ മിശ്രിതമുള്ള ഇന്ധനത്തിന്റെ വിതരണ ശൃംഖല ഇപ്പോഴും വികസന ഘട്ടത്തിലാണ്.
2026 ഡിസംബറോടെ ഇ85 ഇന്ധനസ്റ്റേഷനുകളുടെ എണ്ണം 500 ആയി ഉയർത്തും. തുടർന്ന് 2027 അവസാനത്തോടെ പ്രധാന നഗരങ്ങളിലായി ഇത് 5000 ഔട്ട്ലെറ്റുകളിലേക്ക് വ്യാപിപ്പിക്കാനും സർക്കാർ പദ്ധതിയുണ്ട്.
Business
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വർണവില വീണ്ടും താഴേക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,310 രൂപയിലും പവന് 1,14,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 11,760 രൂപയിലെത്തി.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് നേരിയ ഇടിവുണ്ടായത്. അതേസമയം, രാജ്യാന്തര വില കൂടുകയാണ്. ഇത് കേരളത്തിലെ വില കൂടാനും വഴിയൊരുക്കുമോയെന്ന ആശങ്കയുണ്ട്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാവിലെ ഔൺസിന് 4425 ഡോളർ വരെ വില താഴ്ന്ന സ്വർണവില നിലവിൽ 0.72 ശതമാനം ഉയർന്ന് ഔൺസിന് 4,470 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇറാൻ - യുഎസ് യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് തുറക്കാനുമുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായാൽ സ്വർണവില ഇനിയും വർധിക്കും. അങ്ങനെ വന്നാൽ കേരളത്തിൽ വില മാറ്റമുണ്ടായേക്കും.
അതേസമയം, വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും അനക്കമില്ലാതെ സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 14,320 രൂപയിലും പവന് 1,14,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,765 രൂപയാണ്.
രണ്ടുദിവസത്തെ വീഴ്ചയ്ക്കു ശേഷമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ ശനിയാഴ്ചയ്ക്കു പിന്നാലെ തിങ്കളാഴ്ച ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. അതിനു ശേഷം 20 ദിവസങ്ങൾക്കുള്ളിൽ വില ഇടിഞ്ഞത് പവന് 8,560 രൂപയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 4470 - 80 ഡോളർ നിലവാരത്തിൽതന്നെ തുടരുന്നതിനാലാണ് കേരളത്തിലും വില മാറാതിരുന്നത്. എന്നാൽ, ഇറാനും യുഎസും തമ്മിലെ സംഘർഷം വഷളാകുന്നത് സ്വർണവിലയിൽ ചലനമുണ്ടാക്കിയേക്കും.
അതേസമയം, വെള്ളി വിലയിലും ഇന്നു മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തെ വീഴ്ചയ്ക്കു ശേഷം മാറ്റമില്ലാതെ സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 14,320 രൂപയിലും പവന് 1,14,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,765 രൂപയാണ്.
ശനിയാഴ്ചയ്ക്കു പിന്നാലെ തിങ്കളാഴ്ച ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. അതിനു ശേഷം 20 ദിവസങ്ങൾക്കുള്ളിൽ വില ഇടിഞ്ഞത് പവന് 8,560 രൂപയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില കയറിയിറങ്ങിയതോടെയാണ് കേരളത്തിലെ വില നിശ്ചലമായത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4465 ഡോളർ വരെ താഴ്ന്നെങ്കിലും നിലവിൽ 0.7 ശതമാനത്തോളം നേട്ടത്തിൽ 4500 ഡോളറിന് മുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളി വിലയിലും ഇന്നു മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില താഴേക്ക്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,320 രൂപയിലും പവന് 1,14,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,765 രൂപയിലെത്തി.
ഒരു ദിവസത്തെ കയറ്റത്തിനു ശേഷം ശനിയാഴ്ച വീണ്ടും സ്വർണവില താഴേക്കു പോയിരുന്നു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ഈ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. അതിനു ശേഷം 20 ദിവസങ്ങൾക്കുള്ളിൽ വില ഇടിഞ്ഞത് പവന് 8,560 രൂപയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,561 ഡോളർ വരെ എത്തിയെങ്കിലും നിലവിൽ 4,515 ഡോളറെന്ന നിലയിലാണ്. ക്രൂഡോയിൽ വില ഇനിയും ഉയർന്നാൽ സ്വർണവില കൂടുതൽ താഴാൻ സാധ്യതയുണ്ട്.
അതേസമയം, വെള്ളി വിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് നാലുദിവസത്തെ വീഴ്ചയ്ക്കു ശേഷം തിരിച്ചുകയറി സ്വർണവില. ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,450 രൂപയിലും പവന് 1,15,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 120 രൂപ ഉയർന്ന് 11,875 രൂപയിലെത്തി.
തുടർച്ചയായ മൂന്നു ദിവസത്തെ വീഴ്ചയ്ക്കു ശേഷമാണ് ഇന്ന് സ്വർണവില തിരിച്ചുകയറിയത്. സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനു പിന്നാലെ സ്വർണവില ചൊവ്വാഴ്ച താഴേക്കു പോയിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്.
ബുധനാഴ്ച രാവിലെയും വൈകുന്നേരവുമായി ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് കുറഞ്ഞത്. പിന്നാലെ വ്യാഴാഴ്ച വീണ്ടും ഇടിഞ്ഞ സ്വർണവില ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 2160 രൂപയും ഗ്രാമിന് 270 രൂപയുമാണ് കുറഞ്ഞത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ഈ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടർന്ന സ്വർണം റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്നു. ഡിസംബർ 27ന് പവന് 1,04,440 രൂപ എന്ന ആ വർഷത്തെ റിക്കാർഡ് വിലയിലെത്തി. പിന്നീട് രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ, പുതുവർഷപ്പിറവി ദിനം മുതൽ വില കൂടുന്നതാണ് കണ്ടത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. വ്യാഴാഴ്ച ഔൺസിന് 4,300 ഡോളർ നിലവാരത്തിലേക്ക് ഇടിഞ്ഞ രാജ്യാന്തര സ്വർണവില ഇപ്പോഴുള്ളത് 4,503 ഡോളറിലാണ്. ഒരുഘട്ടത്തിൽ വില 4520 ഡോളർ വരെ ഉയരുകയും ചെയ്തിരുന്നു. ഇറാനും യുഎസും തമ്മിൽ 60 ദിവസത്തെ വെടിനിർത്തൽ ധാരണയിലേക്ക് നീങ്ങുന്നുവെന്ന വിലയിരുത്തലിന്റെ സാഹചര്യത്തിലാണ് സ്വർണവില വീണ്ടും കുതിച്ചുകയറുന്നത്.
അതേസമയം, വെള്ളി വിലയും ഇന്നു കൂടി. ഒരു ഗ്രാം വെള്ളിക്ക് അഞ്ചുരൂപ ഉയർന്ന് 280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിനവും താഴേക്കിറങ്ങി സ്വർണവില. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,305 രൂപയിലും പവന് 1,14,440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 55 രൂപ താഴ്ന്ന് 11,755 രൂപയിലെത്തി. 14 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,155 രൂപയിലും ഒമ്പത് കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ താഴ്ന്ന് 5,900 രൂപയിലുമെത്തി.
ബുധനാഴ്ച സ്വർണവില രണ്ടുതവണയാണ് ഇടിഞ്ഞത്. രാവിലെയും വൈകുന്നേരവുമായി ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് കുറഞ്ഞത്. സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനു പിന്നാലെ സ്വർണവില ചൊവ്വാഴ്ച താഴേക്കു പോയിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 2160 രൂപയും ഗ്രാമിന് 270 രൂപയുമാണ് കുറഞ്ഞത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ഈ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടർന്ന സ്വർണം റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്നു. ഡിസംബർ 27ന് പവന് 1,04,440 രൂപ എന്ന ആ വർഷത്തെ റിക്കാർഡ് വിലയിലെത്തി. പിന്നീട് രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ, പുതുവർഷപ്പിറവി ദിനം മുതൽ വില കൂടുന്നതാണ് കണ്ടത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് 79.58 ഡോളർ താഴ്ന്ന് രണ്ടുമാസത്തെ താഴ്ചയായ 4370 ഡോളറിലെത്തി. സമാധാന ഉടമ്പടിക്കുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ഇറാനിൽ വീണ്ടും യുഎസ് ആക്രമണം നടത്തിയതാണ് സ്വർണവില ഇടിവിലേക്ക് നയിച്ചത്.
അതേസമയം, വെള്ളി വിലയും ഇന്നു താഴേക്കാണ്. ഒരു ഗ്രാം വെള്ളിക്ക് 10 രൂപ കുറഞ്ഞ് 275 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Kerala
കൊച്ചി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന് ഷെറിന് ഏബ്രഹാമിന്റെ സ്മരണയിൽ സപ്ലൈകോ ആലിന് ബ്രാന്‍ഡില്‍ ഇറക്കുന്ന നോട്ടുബുക്കുകളുടെ പ്രകാശനം ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസില്‍ നിര്‍വഹിച്ചു.
വിപണിയെ കണക്കാക്കി മാത്രമല്ല സാമൂഹിക പ്രതിബദ്ധതയിലൂന്നിയുള്ള ഒരു പ്രവര്‍ത്തനവുമാണ് ആലിന് ബ്രാന്‍ഡില്‍ നോട്ട്ബുക്ക് ഇറക്കിയതിലൂടെ സപ്ലൈകോ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലിന്റെ മാതാപിതാക്കളായ അരുണ്‍ ഏബ്രഹാം, ഷെറിന് ആന്‍ ജോണ്‍ എന്നിവരെ ആദരിച്ചു. നോട്ടുബുക്കുകളുടെ ലോഗോയും കവര്‍ ഡിസൈനുകളും ചെയ്ത തേവര എസ്എച്ച് കോളജിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ചടങ്ങില്‍ അനുമോദിച്ചു.
ഹൈബി ഈഡന് എംപി, കൊച്ചി മേയര്‍ വി.കെ. മിനിമോള്‍, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ വി.എം. ജയകൃഷ്ണന്, ആലിന്റെ പിതാവ് അരുണ്‍ ഏബ്രഹാം, ജനറല്‍ മാനേജര്‍ എം.യു. ബിജു, തേവര എസ്എച്ച് കോളജ് ഡയറക്ടര്‍ ബാബു ജോസഫ് തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു. 14.50 മുതല്‍ 37രൂപ വരെയാണ് ആലിന് നോട്ടുബുക്കുകളുടെ വില. ചെറിയ കുട്ടികള്‍ക്കായുള്ള നോട്ടുബുക്ക്, അഞ്ചു ബുക്കുകളുടെ ഒരു സീരീസായാണു പ്രിന്റ് ചെയ്തിരിക്കുന്നത്.
Business
കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാടിയാടി സ്വർണവില വീണ്ടും താഴേക്ക്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 14,565 രൂപയിലും പവന് 1,16,520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ കുറഞ്ഞ് 11,965 രൂപയിലെത്തി.
ചാഞ്ചാട്ടം തുടരുന്ന സ്വർണവില കുതിപ്പിനും കിതപ്പിനുമൊടുവിൽ തിങ്കളാഴ്ച വീണ്ടും തിരിച്ചുകയറിയിരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. മൂന്നുദിവസത്തെ കുതിപ്പിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വർണവില താഴേക്കുപോയിരുന്നു. വെള്ളിയാഴ്ച പവന് 320 രൂപയും ശനിയാഴ്ച 320 രൂപയുമാണ് കുറഞ്ഞത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ഈ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടർന്ന സ്വർണം റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്നു. ഡിസംബർ 27ന് പവന് 1,04,440 രൂപ എന്ന ആ വർഷത്തെ റിക്കാർഡ് വിലയിലെത്തി. പിന്നീട് രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ, പുതുവർഷപ്പിറവി ദിനം മുതൽ വില കൂടുന്നതാണ് കണ്ടത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ന് ഔൺസിന് 4,579 ഡോളർ വരെ ഉയർന്ന രാജ്യാന്തര സ്വർണവില നിലവിൽ 4,538 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇറാനിൽ വീണ്ടും യുഎസ് ആക്രമണമുണ്ടായതിന് പിന്നാലെയാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. തിങ്കളാഴ്ച സ്വർണവില ഉയർന്നതിന്റെ നേട്ടമെടുക്കാൻ നിക്ഷേപകർ ശ്രമിച്ചതും വിലയിടിവിന് കാരണമായി.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
National
ന്യൂഡൽഹി: ഡൽഹി ശാസ്ത്രി പാർക്കിലെ ഫർണിച്ചർ മാർക്കറ്റിൽ വൻ തീപിടിത്തമുണ്ടായി. തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് വാഹനങ്ങൾക്ക് നേരെ നാട്ടുകാർ കല്ലെറിഞ്ഞു.
തീപിടിത്തമുണ്ടായ ആദ്യഘട്ടത്തിൽ രണ്ട് ഫയർഫോഴ്സ് വാഹനങ്ങൾ മാത്രമാണ് എത്തിയതെന്നും ഇത് തീ അണയ്ക്കാൻ പര്യാപ്തമല്ലെന്നും ആരോപിച്ച് കോപാകുലരായ നാട്ടുകാർ കല്ലെറിയുകയായിരുന്നു.
ഫയർഫോഴ്സ് അധികൃതർ പറയുന്നതനുസരിച്ച്, ശനിയാഴ്ച പുലർച്ചെ 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ ആദ്യഘട്ട അഗ്നിശമന സേനാസംഘം സ്ഥലത്തെത്തി. എന്നാൽ തടിയും പ്ലൈവുഡും സൂക്ഷിച്ചിരുന്ന കടകളിലേക്ക് തീ അതിവേഗം പടരുന്പോഴും ഫയർഫോഴ്സ് വാഹനങ്ങളുടെ എണ്ണം കുറവായതെന്നാരോപിച്ചാണ് നാട്ടുകാർ കല്ലെറിഞ്ഞത്. പിന്നീട് 25 ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തിച്ചാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Kerala
ആലപ്പുഴ: വിപണിയിൽ കത്തിക്കയറി ചിരട്ട വില. ഒരുകാലത്ത് അടുപ്പിലേക്കോ മാലിന്യക്കൂമ്പാരത്തിലേക്കോ വലിച്ചെറിയപ്പെട്ടിരുന്ന തേങ്ങാ ചിരട്ട, ഇന്ന് വിലപിടിപ്പുള്ള വസ്തുവായി മാറി. പച്ചത്തേങ്ങയുടെ വില ഇടിയുമ്പോഴും ചിരട്ടയുടെ വില കുതിച്ചുയരുന്നതാണ് വിപണിയിലെ പുതിയ വസ്തുത. നിലവില്‍ നാളികേരം കിലോയ്ക്ക് ഏകദേശം 45 രൂപ ലഭിക്കുമ്പോള്‍, ചിരട്ടയ്ക്ക് മാത്രം 33 രൂപവരെ വില ലഭിക്കുന്നുണ്ട്.
ഇതോടെ, വീട്ടുവളപ്പുകളില്‍ ഉപേക്ഷിക്കപ്പെട്ടിരുന്ന ചിരട്ടകള്‍ ഇപ്പോള്‍ കച്ചവട വസ്തുവായി മാറി. ഗ്രാമപ്രദേശങ്ങളില്‍ വാഹനങ്ങളുമായി എത്തി വീടുകളില്‍നിന്ന് നേരിട്ട് ചിരട്ട ശേഖരിക്കുന്ന കച്ചവടക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്.
തമിഴ്നാടും കര്‍ണാടകയുമാണ് കേരളത്തില്‍നിന്നുള്ള ചിരട്ടയുടെ പ്രധാന വിപണി. സൗന്ദര്യവർധക വസ്തുക്കള്‍, അലങ്കാര ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കൾ, കരി നിര്‍മാണം എന്നിവയ്ക്കായി ചിരട്ട വ്യാപകമായി ഉപയോഗിക്കുന്നു. പ്രത്യേകിച്ച് ചിരട്ടക്കരിക്ക് ഇപ്പോള്‍ വലിയ ആവശ്യകതയാണ്.
വെള്ളം ശുദ്ധീകരിക്കുന്ന ഫില്‍ട്ടറുകളിലും വ്യാവസായിക ആവശ്യങ്ങള്‍ക്കായി ആക്ടിവേറ്റഡ് കാര്‍ബണ്‍ നിര്‍മിക്കാൻ ചിരട്ടക്കരി ഉപയോഗിക്കുന്നത് വ്യാപകമായതോടെയുമാണ് ചിരട്ടയുടെ ഡിമാൻഡ് കുത്തനെ ഉയര്‍ന്നത്.
ഇതിനു പുറമെ ചിരട്ട ഉപയോഗിച്ച് നിര്‍മിക്കുന്ന അലങ്കാര വസ്തുക്കള്‍, ലാംപ് ഷേഡുകള്‍, കപ്പുകള്‍, സ്പൂണുകള്‍, ആഭരണങ്ങള്‍, ഷോപ്പീസ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും വലിയ വിപണിയാണ്. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളിലേക്കുള്ള ജനങ്ങളുടെ താത്പര്യം കൂടിയതോടെ, പ്ലാസ്റ്റിക്കിന് പകരം ചിരട്ട ഉത്പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
ചിരട്ടയ്ക്ക് ഡിമാന്‍ഡ് കൂടുമ്പോഴും നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമില്ല. ഉത്പാദനച്ചെലവ് കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ നാളികേരത്തിൽ നിന്നും വലിയ വില ലഭിക്കുന്നില്ലെന്ന് പരാതിയും കർഷകർ പറയുന്നു. തൊഴിലാളി വേതനം, വളം വില, കീടബാധ, കാലാവസ്ഥാ വ്യതിയാനം എന്നിവയും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.
നാളികേരത്തിന് ലഭിക്കുന്ന വിലയേക്കാള്‍ ഉപോത്പന്നങ്ങള്‍ക്കാണ് കൂടുതല്‍ വിപണി ലഭിക്കുന്നത്. തേങ്ങയുടെ ഓരോ ഭാഗത്തിനും ഇന്ന് വിപണിയുണ്ട്. ചിരട്ട, ചിരട്ടക്കരി, നാര്, എണ്ണ, കൊപ്ര തുടങ്ങി എല്ലാം വേര്‍തിരിച്ച് വില്‍ക്കുന്ന രീതിയാണ് ശക്തമാകുന്നത്. പ്രധാന ഉത്പന്നമായിരുന്ന നാളികേരത്തിനേക്കാൾ, ഉപോല്‍പന്നങ്ങള്‍ക്കാണ് ഇന്ന് കൂടുതല്‍ വിലയും ആവശ്യകതയും ലഭിക്കുന്നതെന്നത്. ഉപോൽപ്പന്നങ്ങളുടെ വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന ലാഭം കൊയ്യുന്നത് ഇടനിലക്കാരുമാണ്.
കര്ഷകന് കഷ്ടപ്പെടുന്നത് നാളികേരത്തിനായിട്ടാണെങ്കിലും വില ഉയരുന്നത് ചിരട്ടയ്ക്കും കരിക്കുമാണ്. കേരളത്തിന്റെ കാര്‍ഷിക സംസ്കാരത്തിന്റെ ഭാഗമായിരുന്ന നാളികേരം ഇന്ന് വിപണിയുടെ പുതിയ ഗണിതത്തില്‍ കച്ചവടത്തിന്റെ കഥ പറയുന്നു. വിലകുറഞ്ഞ അവശിഷ്ടമായി കണ്ടിരുന്ന ചിരട്ട ഇന്ന് പുത്തന്‍ സാമ്പത്തിക സാധ്യതയായി മാറുകയാണ്.
Business
കൊച്ചി: പെപ്സികോ ഓട്സ് ബ്രാൻഡായ ക്വാക്കറിന്റെ ബ്രാൻഡ് നവീകരണത്തിന്റെ ഭാഗമായി നവീകരിച്ച ക്വാക്കർ ഓട്സ് വിപണിയിൽ അവതരിപ്പിച്ചു.
ക്വാക്കർ ഓട്സിലെ 12 ഗ്രാം സ്വാഭാവിക പ്രോട്ടീനും 33 ശതമാനം ഫൈബറും ഉയർത്തിക്കാട്ടിയാണ് പാക്കേജിംഗ്, പരസ്യങ്ങൾ, ഡിജിറ്റൽ ഉള്ളടക്കങ്ങൾ, ഉപഭോക്തൃ ഇടപെടലുകൾ എന്നിവ നടക്കുക.
വിശ്വസനീയമായ പോഷകാഹാരത്തിനായി നിലകൊള്ളുന്ന ക്വാക്കർ, ബ്രാന്‍ഡ് നവീകരണത്തിലൂടെ ഉപഭോക്താക്കള്‍ക്കുള്ള ദൈനംദിന പോഷകാഹാര തെരഞ്ഞെടുപ്പുകള്‍ ലളിതമാക്കുകയാണെന്ന് കന്പനി അധികൃതർ പറഞ്ഞു.
Business
ന്യൂഡൽഹി: ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ) കണക്കുകൾ പ്രകാരം ഏപ്രിലിൽ ഇന്ത്യൻ വാഹനവിപണി മികച്ച വളർച്ച രേഖപ്പെടുത്തി.
ഏപ്രിലിൽ 26,11,317 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 12.94 ശതമാനം കൂടുതലാണ്. മുൻ വർഷത്തെ 23,12,221 യൂണിറ്റുകളുടെ വില്പനയാണ് നടന്നത്.
ഇരുചക്ര വാഹനങ്ങളുടെ വില്പന 2025 ഏപ്രിലിലെ 16,95,638 യൂണിറ്റിനേക്കാൾ 13.01 ശതമാനം ഉയർന്ന് 19,16,258 യൂണിറ്റിലെത്തി. ഈ വിഭാഗത്തിലെ എക്കാലത്തെയും മികച്ച ഏപ്രിൽ മാസമായി ഇതു മാറി.
നഗരമേഖലകളിൽ 14.07 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 12.30 ശതമാനവും വാർഷിക വളർച്ച നേടാൻ ഇരുചക്ര വിപണിക്ക് സാധിച്ചു.
ഇരുചക്ര ഇവി വാഹന വില്പനയിൽ മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ വളർച്ച കുറഞ്ഞു. കൂടുതൽ ഓഫറുകളുണ്ടായിരുന്ന മാർച്ചിൽ 9.79 ശതമാനയിരുന്ന വില്പന ഏപ്രിലിൽ 7.76 ശതമാനമായി താഴ്ന്നു. എന്നിരുന്നാലും 2026 സാന്പത്തികവർഷത്തെ ശരാശരിയായ 6.5 ശതമാനത്തിലും മുകളിലേക്ക് ഉയരാൻ സാധിച്ചു.
മുച്ചക്ര വാഹനങ്ങളുടെ വിഭാഗത്തിൽ 7.19 ശതമാനത്തിന്റെയും വളർച്ചയുണ്ടായി. പാസഞ്ചർ വാഹനങ്ങളുടെ വില്പന 4,07,355 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷത്തേക്കാൾ 12.21 ശതമാനം വളർച്ചയാണ്.
ഇത് പാസഞ്ചർ വാഹന വിപണിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഏപ്രിൽ മാസ വില്പനയാണ്. വാണിജ്യവാഹനങ്ങളുടേത് 15.02 ശതമാനവും വർധിച്ചു. ട്രാക്ടറുകളുടെ വില്പന 23.22 ശതമാനം ഉയർന്നപ്പോൾ നിർമാണോപകരണങ്ങളുടെ വിഭാഗത്തിൽ 2.25 ശതമാനത്തിന്റെ ഇടിവുണ്ടായി.
Business
മുംബൈ: തുടർച്ചയായ മൂന്നു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ത്യൻ ഓഹരിവിപണി ഇടിഞ്ഞു. സെൻസെക്സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനത്തിനടുത്താണ് താഴ്ന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇറാനെതിരേയുള്ള വെടിനിർത്തൽ നീട്ടുന്നതായുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനവും വിപണിയെ സ്വാധീനിച്ചില്ല. രൂപയുടെ ഇടിവും ക്രൂഡ് ഓയിൽ വിലയിലെ ഉയർച്ചയുമാണ് വിപണിയുടെ തകർച്ചയ്ക്കു കാരണമായത്.
സെൻസെക്സ് 757 പോയിന്റ് (0.95%) താഴ്ന്ന് 78,516.49ലും നിഫ്റ്റി 198 പോയിന്റ് (0.81%) നഷ്ടത്തിൽ 24,378.10ലും ക്ലോസ് ചെയ്തു. സെൻസെക്സിൽ ഏറ്റവും വലിയ തകർച്ച നേരിട്ടത് എച്ച്സിഎൽ ടെക് ഓഹരികളാണ്.
നാലാം പാദ സാന്പത്തിക ഫലങ്ങൾ നിക്ഷേപകരെ തൃപ്തിപ്പെടുത്താത്തതിനാൽ ഓഹരിവില 11 ശതമാനം ഇടിഞ്ഞു. മറ്റ് ഐടി കന്പനികളായ ഇൻഫോസിസ്, ടിസിഎസ്, ടെക്മഹീന്ദ്ര എന്നിവയുടെ ഓഹരികളും ഇടിഞ്ഞു.
ടാറ്റാ കണ്‍സ്യൂമർ പ്രൊഡക്ട്സ്, ഹിന്ദുസ്ഥാൻ യൂണിലിവർ, എൻടിപിസി എന്നിവ നേട്ടമുണ്ടാക്കി. വിശാല വിപണിയിൽ നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്മോൾകാപ് 100 സൂചികകൾ യഥാക്രമം 0.19 ശതമാനവും 1.13 ശതമാനവും ഉയർന്നു. മേഖലാ സൂചികകളിൽ നിഫ്റ്റി ഐടി 3.89 ശതമാനം ഇടിഞ്ഞ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തി. എച്ച്സിഎൽ ടെക്കിന്റെ മോശം സാന്പത്തികഫലങ്ങളാണ് ഐടി സൂചികയെ ബാധിച്ചത്. ഐടിയെ കൂടാതെ ഓട്ടോ, ഫിനാൻഷൽ സർവീസസ് , പ്രൈവറ്റ് ബാങ്ക് തുടങ്ങിയവയ്ക്കും താഴ്ചയായിരുന്നു. എഫ്എംസിജി, മീഡിയ, മെറ്റൽ, റിയൽറ്റി തുടങ്ങിയ സൂചികകൾ നേട്ടത്തിലെത്തി.
ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു
ഹോർമുസ് കടലിടുക്കിൽ ചരക്കു കപ്പലുകൾക്കു നേരേയുണ്ടായ വെടിവയ്പ്പിലും യുഎസും ഇറാനും തമ്മിൽ സമാധാന ചർച്ചയിൽ പുരോഗതിയില്ലാത്തതിനെയും തുടർന്ന് ഇന്നലെ ക്രൂഡ് ഓയിൽ വില രണ്ടു ശതമാനത്തിലധികം വർധിച്ചു.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 3.18 ശതമാനം ഉയർന്ന് ബാരലിന്101.6 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ഫ്യൂച്ചറുകൾ 2.91 ശതമാനം വർധിച്ച് 92.33 ഡോളറിലെത്തി.
Kerala
പരവൂര്‍: കേരളത്തിലെ പറമ്പുകളില്‍ ആര്‍ക്കും വേണ്ടാതെ പാഴായിപ്പോയിരുന്ന ചക്കയ്ക്ക് ഇപ്പോള്‍ വിപണിയില്‍ പൊന്നുംവില. ഓരോ ദിവസവും നൂറുകണക്കിന് ലോഡ് ചക്കയാണ് കേരളത്തിന്റെ അതിര്‍ത്തി കടന്ന് ഉത്തരേന്ത്യയിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുന്നത്.
വിദേശത്ത് ചക്ക ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതും ഭക്ഷ്യസംസ്കരണ മേഖലയില്‍ ചക്കയുടെ ഉപയോഗം കൂടിയതുമാണ് ഈ മാറ്റത്തിനു പ്രധാന കാരണം.
ജനുവരി മുതല്‍ ചക്ക ശേഖരിക്കുന്ന സംഘങ്ങള്‍ സജീവമാകാറുണ്ട്. മൂപ്പെത്താത്ത ഇടിച്ചക്കയ്ക്കാണ് ഉത്തരേന്ത്യന്‍ വിപണിയില്‍ പ്രിയമേറെ. കര്‍ഷകരില്‍നിന്ന് കിലോയ്ക്ക് എട്ടു മുതല്‍ 12 രൂപ വരെ നല്കി ശേഖരിക്കുന്ന ഇടിയന്‍ചക്ക മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ എത്തുമ്പോള്‍ കിലോയ്ക്ക് 60 രൂപ വരെയായി ഉയരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലേക്കും വന്‍തോതില്‍ ചക്ക കയറ്റുമതി ചെയ്യുന്നുണ്ട്. ചക്കയില്‍നിന്ന് ബിസ്കറ്റ്, ഐസ്ക്രീം, ഹല്‍വ, ജാം തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ വര്‍ധിച്ചതോടെ കൂഴച്ചക്കയ്ക്കും ഇപ്പോള്‍ ആവശ്യക്കാരുണ്ട്.
മുമ്പ് പള്‍പ്പിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന കമ്പനികള്‍ ഇപ്പോള്‍ കേരളത്തിലെ പ്രാദേശിക യൂണിറ്റുകളെയാണ് സമീപിക്കുന്നത്. എന്നാൽ, ചക്കയ്ക്ക് വില കൂടിയത് ചിപ്സ് നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 10 കിലോയുള്ള ചക്കയ്ക്ക് 400 രൂപയിലധികം നല്‍കേണ്ടിവരുന്നത് ഉത്പാദനചെലവ് വര്‍ധിപ്പിക്കുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ചക്ക ഉത്പാദനത്തിന്റെ 45 ശതമാനവും കേരളത്തിലാണെങ്കിലും ഇതിന്റെ 30 ശതമാനത്തോളം ഇപ്പോഴും പാഴായിപ്പോകുന്നുണ്ടെന്നാണ് കണക്കുകള്‍. എങ്കിലും ആധുനിക സംസ്കരണ രീതികള്‍ വ്യാപകമാകുന്നതോടെ കര്‍ഷകര്‍ക്ക് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ലാഭം കൊയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
Business
മുംബൈ: ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിൽ മാരുതി സുസുക്കിയുടെ ആധിപത്യം 2026 സാന്പത്തിക വർഷത്തിൽ കുറഞ്ഞു. വർധിച്ച മത്സരവും ഉപയോക്താക്കളുടെ മാറുന്ന താത്പര്യങ്ങളും മൂലം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാർ വിപണിയിലുള്ള മേൽക്കോയ്മ മാരുതി സുസുക്കിക്ക് കുറഞ്ഞത്. വിപണി വിഹിതം 13 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 39.26 ശതമാനത്തിലേക്ക് ഇടിഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി വിപണി വിഹിതത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത് തുടർച്ചയായ മൂന്നാം സാന്പത്തികവർഷമാണ്.
ഒരുകാലത്ത് ഇന്ത്യൻ വിപണിയുടെ പകുതിയോളം കൈപ്പിടിയിലായിരുന്ന മാരുതി സുസുക്കിക്ക് 2020 സാന്പത്തികവർഷത്തിനുശേഷം വിപണി വിഹിതത്തിൽ 12 ശതമാനത്തിന്റെ കുറവാണ് നേരിടേണ്ടിവന്നത്.
മറ്റു കന്പനികൾ കൂടുതൽ മത്സരക്ഷമതയോടെ വിപണിയിലേക്ക് പുതിയ മോഡലുകൾ അവതരിപ്പിച്ചതും ഉപഭോക്തൃ അഭിരുചിയിൽ മാറ്റങ്ങളുണ്ടായതും ഒന്നാംസ്ഥാനക്കാർക്ക് തിരിച്ചടിയായി. ഇന്ത്യയിലെ പാസഞ്ചർ വെഹിക്കിൾ വിപണിയുടെ 67 ശതമാനവും സ്പോർട് യൂട്ടിലിറ്റി വെഹിക്കിൾസ് വിഭാഗമാണ് കൈയടക്കിയിരിക്കുന്നത്. ഈ വിഭാഗത്തിൽ മാരുതിയുടെ വിഹിതം വെറും 25 ശതമാനം മാത്രമാണ്.
വിപണി വിഹിതത്തിൽ മാരുതി പിന്നാക്കം പോയപ്പോൾ എസ്യുവി തരംഗത്തെ പ്രയോജനപ്പെടുത്തി മഹീന്ദ്ര ആൻഡ് മഹീന്ദ്ര താർ, ബെലെറോ, സ്കോർപിയോ തുടങ്ങിയ മോഡലുകളുമായി വിപണിവിഹിതത്തിൽ അഞ്ചുവർഷംകൊണ്ട് വളർച്ച ഇരട്ടിയാക്കാൻ അവർക്ക് സാധിച്ചു.
2026 സാന്പത്തികവർഷം 14.21 ശതമാനമാണ് മഹീന്ദ്രയുടെ വിപണിവിഹിതം. ടാറ്റാ മോട്ടോഴ്സിന്റെ 2026 സാന്പത്തികവർഷത്തെ വിപണി വിഹിതം 13 ശതമാനമാണ്.
Kerala
കൊച്ചി: ചൂടുകാല വിപണി ലക്ഷ്യമിട്ട് നഗരങ്ങളിലെ കടകളില്‍ വ്യാജ ശീതളപാനീയങ്ങള്‍ നിറയുന്നു.
പ്രമുഖ ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ പേരിനോടു സാമ്യം തോന്നുന്ന ഗുണനിലവാരം തീരെയില്ലാത്ത വ്യാജന്മാരാണ് വേനല്‍ചൂട് മുതലെടുത്ത് വിപണിയില്‍ സജീവമായിട്ടുള്ളത്. ഇവ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പരിശോധനയ്ക്കും നടപടിക്കും ഒരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം.
ശീതളപാനീയം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം, ഐസ്, പാല്, തൈര് എന്നിവ നിശ്ചിത ഗുണനിലവാരമുള്ളതും സുരക്ഷിതവുമായിരിക്കണമെന്നാണ് നിബന്ധന. എന്നാല്‍ പലയിടത്തും ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് കണ്ടെത്തല്‍.
10 രൂപ മുതല്‍ 40 രൂപ വരെയുള്ള നിരക്കിലാണ് വ്യാജ ശീതള പാനീയങ്ങളുടെ വില്പന. അനധികൃതമായുള്ള ഉത്പന്നമാണെങ്കിലും ഉയര്‍ന്ന കമ്മീഷന് ലഭിക്കുന്നതിനാല്‍ പല കടകളും സാമ്പത്തിക ലാഭം കണ്ട് വില്പനയ്ക്ക് തയാറാവുകയാണ്.
അതിനിടെ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ശുദ്ധജലം മാത്രം ഉപയോഗിക്കണമെന്നും അനധികൃതവും അംഗീകാരമില്ലാത്തതുമായ ഇത്തരം വ്യാജ ഉത്പന്നങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും മുന്നറിയിപ്പ് നല്കുന്നു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മന്ദഗതിയിലായിരുന്ന പരിശോധനകള്‍ തെരഞ്ഞെടുപ്പ് തിരക്കുകള്‍ പൂര്‍ത്തിയായതോടെ വേഗത്തിലാക്കാനൊരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.
Business
ഒരു വിഭാഗം ഫണ്ടുകൾ താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപത്തിന് ഉത്സാഹിക്കുമെന്നു മുൻവാരം സൂചന നൽകിയത് ശരിവച്ച് വിൽപ്പന സമ്മർദം അവസരമാക്കി കലക്കവെള്ളത്തിൽ അവർ മീൻ പിടിച്ചു. വിപണി പ്രതിവാര നഷ്ടത്തിലെങ്കിലും ബോട്ടം ഫിഷിംഗിനു ലഭിച്ച അവസരം ഒരു കൂട്ടർ നേട്ടമാക്കിയെങ്കിലും സാങ്കേതികമായി വിപണി ദുർബലാവസ്ഥയിലാണ്.
സെൻസെക്സ് 30 പോയിന്റും നിഫ്റ്റി സൂചിക 36 പോയിന്റും പ്രതിവാര തളർച്ചയിലാണ്. മൂന്നാഴ്ചകളിൽ 8250 പോയിന്റ് സെൻസെക്സും 2419 പോയിന്റ് നിഫ്റ്റിയും ഇടിഞ്ഞ ശേഷമുള്ള നിലവിലെ നേരിയ തളർച്ച തിരിച്ചുവരവിനുള്ള അണിയറ ഒരുക്കങ്ങളുടെ സൂചനയായി വിലയിരുത്താം. ഒരു വശത്ത് രണ്ട് ദിവസത്തെ വെടി നിർത്തലിനുള്ള യു എസ്- ഇസ്രയേൽ സൂചനകൾ ഷോർട്ട് കവറിംഗിന് ഊഹക്കച്ചവടക്കാരെ പ്രേരിപ്പിക്കാം. അതേസമയം, ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്ക് നേരിട്ട തിരിച്ചടിയിൽനിന്നു മോചനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും.
നിഫ്റ്റിയിൽ പ്രതീക്ഷ
നിഫ്റ്റി മുൻവാരത്തിലെ 23,151ൽനിന്നും ഇടപാടുകളുടെ ആദ്യ പകുതിയിൽ 22,950ലേക്ക് ഇടിഞ്ഞു. എന്നാൽ, മുൻവാരം സൂചിപ്പിച്ച 22,748ലെ സപ്പോർട്ട് വിപണി നിലനിർത്തിയത് പ്രതീക്ഷ പകരുന്നു. താഴ്ന്ന റേഞ്ചിൽ കനത്ത വാങ്ങലുകാൾക്ക് ഒരു വിഭാഗം ആഭ്യന്തര ഫണ്ടുകൾ ഉത്സാഹിച്ചത് കണ്ട് പ്രാദേശിക നിക്ഷേപകരും വാങ്ങലുകൾക്ക് തിരക്കിട്ട നീക്കം നടത്തിയത് സൂചികയെ 23,341 വരെ ഉയർത്തി, എന്നാൽ മാർക്കറ്റ് ക്ലോസിംഗിൽ നിഫ്റ്റി 23,114 പോയിന്റിലായിരുന്നു.
ഈ വാരം ആദ്യ താങ്ങ് 22,757 പോയിന്റിലാണ്. അത് നിലനിർത്താൻ ക്ലേശിച്ചാൽ 22,400 വരെ തിരുത്തൽ പ്രതീക്ഷിക്കാം. അതേസമയം, വാരാന്ത്യത്തിലെ ഉണർവ് ആവർത്തിച്ചാൽ നിഫ്റ്റി സൂചിക മാസാന്ത്യതോടെ 23,664 – 24,214നെ ലക്ഷ്യമാക്കാം. നിഫ്റ്റിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ, എംഎസിഡി എന്നിവ ദുർബലാവസ്ഥയിലാണ്. അതേസമയം സ്റ്റോക്കാസ്റ്റിക്ക് ഫാസ്റ്റ് ഓവർ സോൾഡ് മേഖലയിൽ നീങ്ങുന്നത് ഒരു വിഭാഗം ഫണ്ടുകളെ ആകർഷിക്കാം.
നിഫ്റ്റി മാർച്ച് ഫ്യൂച്ചേഴ്സ് 23,199ൽനിന്ന് വാരത്തിന്റെ ആദ്യ പകുതിയിൽ 23,876 വരെ മുന്നേറിയ ശേഷം ക്ലോസിംഗിൽ 23,141ലാണ്. നിലവിലെ സാഹചര്യത്തിൽ 23,000ൽ ശക്തമായ താങ്ങ് ലഭിക്കുമെന്നതിനാൽ തിരിച്ചുവരവിനുള്ള ശ്രമങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ, വിപണിയിൽ വില്പനക്കാരുടെ ആധിപത്യം തുടരുന്നതിനാൽ 22,700 വരെ തിരുത്തൽ സാധ്യത തള്ളികളയാനാവില്ല. ഒരു കുതിച്ചുചാട്ടത്തിനുള്ള സാഹചര്യം ഒന്നും ഉരുത്തിരിഞ്ഞിട്ടില്ല. 24,000 കടന്നാൽ മാത്രമേ അത്തരം ഒരു ഉണർവിന് അവസരം തെളിയൂ.
ഫ്യൂച്ചേഴ്സ് മാർച്ച് സീരീസ് ഓപ്പൺ ഇന്ററസ്റ്റ് 200 ലക്ഷം കരാറുകളിൽ നിന്നും 172 ലക്ഷമായി കുറഞ്ഞു. പിന്നിട്ടവാരം ലോംഗ് കവറിംഗ് മാത്രമല്ല ഒരു വിഭാഗം ഷോർട്ട് കവറിംഗിനും നീക്കം നടത്തിയതായി വേണം അനുമാനിക്കാൻ. മാർച്ച്, ഏപ്രിൽ, മേയ് ഫ്യൂച്ചേഴ്സ് കരാറുകളുടെ മൊത്തം ഓപ്പൺ ഇന്ററസ്റ്റ് 242 ലക്ഷം കരാറുകളിൽനിന്നും 228 ലക്ഷമായി കുറഞ്ഞു.
സെൻസെക്സിൽ ഇടിവ്
സെൻസെക്സ് 74,563ൽനിന്നും വാരത്തിന്റെ ആദ്യ ദിനങ്ങളിൽ 76,976 വരെ ഉയർന്ന ശേഷം വിപണി ആടിയുലഞ്ഞ് 74,019ലേക്ക് തളർന്നു. വ്യാപാരാന്ത്യം സെൻസെക്സ് 74,532 പോയിൻറ്റിലാണ്. ഈവാരം 76,332ലെ ആദ്യ പ്രതിരോധം തകർക്കാനായാൽ 78,132നെ ലക്ഷ്യമാക്കാനാവും. എന്നാൽ, വിൽപ്പന സമ്മർദം തുടർന്നാൽ സൂചിക 73,375 – 72,218ൽ താങ്ങ് കണ്ടെത്താം.
ഡോളറിന് ഡിമാൻഡ് ഉയർന്നു; രൂപയ്ക്കു നഷ്ടം
രൂപ റിക്കാർഡ് തകർച്ചയെ അഭിമുഖീകരിച്ചു. വിദേശ ഫണ്ടുകൾ മധ്യപൂർവേഷ്യൻ സംഘർഷം മുൻനിർത്തി രൂപ വിറ്റ് ഡോളർ ശേഖരിക്കാൻ മത്സരിച്ചതോടെ മൂല്യം 92.45ൽനിന്നും സർവകാല റിക്കാർഡ് തകർച്ചയായ 93.78ലേക്ക് ഇടിഞ്ഞു, വ്യാപാരാന്ത്യം രൂപ 93.71ലാണ്. രൂപയ്ക്ക് 1.25 പൈസയുടെ ഇടിവ് ഒറ്റ ആഴ്ചയിൽ സംഭവിച്ചു. ഡെയ്ലി ചാർട്ടിൽ രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഡോളറിനു മുന്നിൽ രൂപ 95ലേക്ക് ദുർബലമാകാം.
എണ്ണ ഇറക്കുമതിക്കാരിൽനിന്നും ഡോളറിന് ആവശ്യം വർധിച്ചത് രൂപയിൽ അധിക സമ്മർദം സൃഷ്ടിക്കുന്നു. ഇറാനിൽ യുദ്ധം തുടങ്ങിയ ശേഷം രൂപയുടെ മൂല്യം മൂന്നു ശതമാനം ഇടിഞ്ഞു. എണ്ണ വിലക്കയറ്റവും ആഗോള അനിശ്ചിതത്വവും നാണയ വിപണിയിലെ മണികിലുക്കം ശക്തമാക്കുന്നു. ഒരു വർഷത്തിനിടയിൽ ഡോളറിനു മുന്നിൽ രൂപയ്ക്ക് എട്ട് ശതമാനം തകർച്ച. യൂറോ, ബ്രിട്ടീഷ് പൗണ്ട്, ചൈനീസ് യുവാൻ എന്നിവയ്ക്ക് മുന്നിലും രൂപ ദുർബലമായി.
വിദേശ ഓപ്പറേറ്റർമാർ പിന്നിട്ടവാരം 29,897 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഈ മാസത്തെ അവരുടെ വിൽപ്പന 86,780 കോടി രൂപയാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ 87,374 കോടിയുടെ കനത്ത വിൽപ്പനയ്ക്ക് ശേഷം ആദ്യമാണ് ഇത്തരം ഒരു വിൽപ്പന. ആഭ്യന്തര ഫണ്ടുകൾ പോയവാരം 30,641.09 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ഈ മാസം അവർ ഇതിനകം 1,01,168.60 കോടി രൂപയുടെ നിക്ഷേപം നടത്തി. 2024 ഒക്ടോബറിൽ നടത്തിയ 1,07,254 കോടിയാണ് ഇതിനു മുൻപുള്ള കനത്ത വാങ്ങൽ.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനിടയിൽ ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡ്കസ് കുതിച്ചു കയറി അപായ സൂചന നൽകി. വാരമധ്യം സൂചിക 22 ശതമാനം വർധിച്ച് 20.98ലേക്ക് കയറി, പത്ത് മാസത്തിനിടയിൽ ആദ്യമാണ് ഇത്രയും ഉയർന്ന തലത്തിലേക്കു സൂചിക നീങ്ങുന്നത്.
സ്വർണത്തിനു കാലിടറി
ന്യൂയോർക്കിൽ സ്വർണത്തിനു കാലിടറി. ട്രോയ് ഔൺസിന് 5018 ഡോളറിൽ നിന്ന് 5044നു മുകളിൽ ഇടംപിടിക്കാനാവുന്നില്ലെന്നു വ്യക്തമായതോടെ ഫണ്ടുകൾ വിൽപ്പനയിലേക്ക് ചുവടു മാറ്റി. ഇതോടെ നിരക്ക് 4484 ഡോളറിലേക്ക് ഇടിഞ്ഞ ശേഷം 4491 ഡോളറിലാണ്.
ആഭ്യന്തര അവധി വിപണിയിൽ പത്ത് ഗ്രാം സ്വർണം മൂന്നാഴ്ചയായി നിലനിർത്തിയ 1.58 ലക്ഷം രൂപയിലെ സപ്പോർട്ട് നഷ്ടപ്പെട്ടു. വിൽപ്പന സമ്മർദത്തിൽ 1.41 ലക്ഷത്തിലേക്ക് ഇടിഞ്ഞ ശേഷം ചെറിയതോതിലെ തിരിച്ചുവരവിൽ 1.44 ലക്ഷം രൂപയിലാണ്. എംസിഎക്സിൽ സാങ്കേതിക ചലനങ്ങൾ ഇപ്പോഴും ദുർബലാവസ്ഥയിൽ നിലകൊള്ളുന്നതിനാൽ 1.38 - 1.33 ലക്ഷത്തിലേക്ക് പരീക്ഷണങ്ങൾ പ്രതീക്ഷിക്കാം, സ്വർണം മുന്നേറാൻ ശ്രമിച്ചാൽ 1.54ൽ പ്രതിരോധമുണ്ട്.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തെതുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്നത് തടയാൻ തീവ്രശ്രമവുമായി അമേരിക്കൻ ഉദ്യോഗസ്ഥർ. നിലവിലെ എണ്ണ വിതരണത്തിലുണ്ടായ തടസങ്ങൾ താൽക്കാലികമാണെന്നും വിപണി ഉടൻ പൂർവസ്ഥിതിയിലാകുമെന്നുമാണ് അമേരിക്കൻ ഏജൻസികൾ പറയുന്നത്.
എന്നാൽ പശ്ചിമേഷ്യൻ മേഖലയിലെ എണ്ണ ഉൽപ്പാദന-സംഭരണ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ക്രൂഡ് ഓയിൽ വില 200 ഡോളർ കടക്കുന്ന സാഹചര്യം നേടാനാവുമെങ്കിൽ മാത്രമേ ഇസ്രയേൽ തങ്ങളുടെ എണ്ണ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തുന്നത് തുടരാവൂ എന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.
ഇറാനെതിരെയുള്ള നീക്കങ്ങളിൽ അമേരിക്കൻ ഭരണകൂടം സഖ്യകക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും എന്നാൽ ബ്രിട്ടന്റെ വിമാനവാഹിനി കപ്പലുകൾ തനിക്ക് ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. യുദ്ധം ഇതിനോടകം അമേരിക്ക ജയിച്ചുകഴിഞ്ഞു എന്ന ആത്മവിശ്വാസമാണ് ട്രംപ് പ്രകടിപ്പിച്ചത്. ഇറാനിലെ എണ്ണ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം മൂലം ആഗോള ക്രൂഡ് ഓയിൽ വിതരണത്തിന്റെ അഞ്ചിലൊന്ന് നിലച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
International
ഇറാൻ യുദ്ധം നീളുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിലച്ച മട്ടായി. ഗതാഗതം വിലക്കിയതായി ഇറാൻ സേന പറഞ്ഞു. എങ്കിലും ക്രൂഡ് ഓയിൽ വില നാടകീയ കുതിപ്പ് നടത്തിയിട്ടില്ല. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 83 ഡോളറിൽ എത്തി.
യുദ്ധം തുടങ്ങുന്നതിനു മുമ്പുള്ള വിലയിൽനിന്നു 14 ശതമാനം മാത്രം കൂടുതൽ. വലിയ ഇന്ധനക്ഷാമം വരും മുമ്പ് യുദ്ധം തീരുമെന്ന പ്രതീക്ഷ വിപണിക്കുണ്ട് എന്നാണ് ഈ മിതമായ വർധന കാണിക്കുന്നത്. മുമ്പൊക്കെ വലിയ ക്ഷാമം വരുമ്പോൾ വില ഇരട്ടിയോ മൂന്നിരട്ടിയോ ആകുകയായിരുന്നു പതിവ്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇന്ധനലഭ്യത ഉറപ്പുവരുത്താൻ തീവ്രപരിശ്രമം തുടങ്ങി. പെട്രോളിയം ഉത്പന്നങ്ങളുടെ (ഡീസൽ, പെട്രോൾ) കയറ്റുമതി വിലക്കാൻ കേന്ദ്രം ഉദ്ദേശിക്കുന്നു. ഇന്ത്യയിലെ ഡീസൽ, പെട്രോൾ ഉത്പാദനത്തിന്റെ 10 ശതമാനം കയറ്റുമതി ചെയ്യുകയാണ്. ഹോർമുസ് വഴിയല്ലാതെ ക്രൂഡ് ഓയിലും ദ്രവീകൃത പ്രകൃതിവാതകവും (എൽഎൻജി) പാചകവാതകവും (എൽപിജി) എത്തിക്കാനുള്ള വഴി തേടുകയാണ് ഇന്ത്യ.
74 ദിവസത്തെ ഉപയോഗത്തിനു വേണ്ട എണ്ണയാണ് രാജ്യത്തു റിസർവ് ആയി ഉള്ളത്. ഇങ്ങോട്ടു വരുന്ന എണ്ണടാങ്കറുകളിലും എണ്ണക്കമ്പനികളുടെ സംഭരണികളിലും സർക്കാരിന്റെ തന്ത്രപ്രധാന ശേഖരത്തിലും കൂടി ഉള്ളതാണ് ഇത്. എണ്ണ കിട്ടാതായാൽ അതു മുഴുവനും എടുക്കാൻ പറ്റില്ല. പ്രതിരോധ സേനകൾക്കു വേണ്ട കരുതൽ നിലനിർത്തണം. ബാക്കിയേ സാധാരണ ആവശ്യങ്ങൾക്ക് എടുക്കാനാവൂ.
ഇന്ത്യക്ക് വിശാഖപട്ടണം, മംഗളൂരു, പാഡൂർ (കർണാടകം) എന്നിവിടങ്ങളിൽ സ്ട്രാറ്റജിക് റിസർവ് ഉണ്ട്. മൊത്തം ശേഷി 53.3 ലക്ഷം ടൺ. ഇത് ഒൻപതര ദിവസത്തെ ഉപയോഗത്തിനു തികയും. എണ്ണക്കമ്പനികളുടെ സംഭരണികളിലും ഇങ്ങോട്ടുള്ള കപ്പലുകളിലും കൂടി 64.5 ദിവസത്തേക്കു വേണ്ട ക്രൂഡ് ഉണ്ട്. മൊത്തം 74 ദിവസത്തേക്കു വേണ്ടത്ര ക്രൂഡ്.
ചൊവ്വാഴ്ച ഹോർമുസ് വഴി രണ്ടു കപ്പൽ മാത്രമേ നീങ്ങിയുള്ളൂ എന്നാണു കെപ്ലർ ഏജൻസി പറയുന്നത്. പതിവുള്ളതിന്റെ ഒരു ശതമാനം മാത്രം. തിങ്കളാഴ്ച മൂന്നെണ്ണം നീങ്ങിയതാണ്. 706 ടാങ്കർ കപ്പലുകളാണ് എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും നിറയ്ക്കാനായി കാത്തു കിടക്കുന്നത്.
യുദ്ധം നീണ്ടാൽ ലോകത്തിന്റെ ഇന്ധനസുരക്ഷ അപകടത്തിലാകും. 2025ൽ ലോകത്തിലെ കടൽമാർഗമുള്ള ക്രൂഡ് ഓയിൽ നീക്കത്തിന്റെ 31 ശതമാനം ഹോർമുസ് വഴിയായിരുന്നു. പ്രതിദിനം 130 ലക്ഷം വീപ്പ ക്രൂഡ് ഓയിൽ ആണു കഴിഞ്ഞ വർഷം ആ കടലിടുക്കിലൂടെ അറബിക്കടലിലേക്കു കടന്നത്. 2025ൽ ഇന്ത്യയുടെ ഇറക്കുമതിയിൽ 60 ശതമാനം പശ്ചിമേഷ്യയിൽ നിന്നായിരുന്നു. അതത്രയും ഹോർമുസിലൂടെയാണു വന്നത്.
ആഗോള എൽഎൻജി നീക്കത്തിന്റെ 20 ശതമാനവും അതിലേയായിരുന്നു. കപ്പൽനീക്കം മുടങ്ങിയതോടെ ഖത്തർ പ്രകൃതിവാതക ഉത്പാദനം നിർത്തി. ഇന്ത്യയുടെ എൽഎൻജി ആവശ്യത്തിന്റെ 53 ശതമാനം ഖത്തറിലും യുഎഇയിലും നിന്നാണ്. അതു മുഴുവൻ ഹോർമുസ് വഴിയും. പാക്കിസ്ഥാന്റെ 99 ഉം ബംഗ്ലാദേശിന്റെ 72 ഉം ശതമാനം എൽഎൻജി ഇറക്കുമതി ഇതുവഴി തന്നെയാണ്.
ഇറാന്റെ എണ്ണയുടെ 80 ശതമാനവും വാങ്ങുന്ന ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനം ഹോർമുസ് വഴിയാണ്. എൽഎൻജി ഇറക്കുമതിയുടെ 30 ശതമാനവും ഇതിലേ തന്നെ. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങി എല്ലാ ഏഷ്യൻ രാജ്യങ്ങൾക്കും ഹോർമുസ് ആണ് ഊർജ കവാടം. അത് അടഞ്ഞു കിടന്നാൽ ഏഷ്യൻ സമ്പദ്ഘടനകൾ നിശ്ചലമാകും. വലിയ സാമ്പത്തിക തകർച്ചയാകും ഫലം.
എണ്ണ ഉപയോഗം ഇത്രയും ഇല്ലാതിരുന്ന 1979ലെ ഇസ്ലാമിക വിപ്ലവവും തുടർന്നുണ്ടായ ഇറാക്ക്-ഇറാൻ യുദ്ധവും നടന്നപ്പോൾ ക്രൂഡ് ഓയിൽ വില മൂന്നു മടങ്ങായി വർധിച്ചു. 1979 ആദ്യം 13 ഡോളറായിരുന്ന ക്രൂഡ് വില പിറ്റേ വർഷം ഫെബ്രുവരിയിൽ 40 ഡോളറിൽ എത്തി. 1981 മുതൽ വില ഇടിഞ്ഞ് 1986ൽ 12 ഡോളറിലേക്കു തിരിച്ചെത്തി.
1990 ഓഗസ്റ്റിൽ ഇറാഖ് കുവൈറ്റിനെ കീഴടക്കിയപ്പോൾ എണ്ണവില 15 ഡോളറിൽനിന്നു രണ്ടു മാസം കൊണ്ട് 40 ഡോളറിലേക്കു കുതിച്ചു. ഇറാക്കിനെ തുരത്തിയ ശേഷമാണ് വില 20 ഡോളറിലേക്കു താഴ്ന്നത്.
2007-08ൽ ലോകത്തിന്റെയും ഇന്ത്യ, ചൈന രാജ്യങ്ങളുടെയും സാമ്പത്തികവളർച്ച ഉയർന്ന തോതിലായപ്പോൾ ക്രൂഡ് ഓയിൽ വില കുതിച്ചു കയറിയ സംഭവവും ഉണ്ട്. 50 ഡോളറിനു താഴെനിന്ന് 2008 ജൂലൈയിൽ 147 ഡോളറിൽ എത്തി. പിറ്റേ വർഷം ആഗോള സാമ്പത്തിക മാന്ദ്യം വന്നിട്ടാണു വില ഇടിഞ്ഞത്. ഇപ്പോഴത്തെ 14 ശതമാനം വിലക്കയറ്റം ലോകത്തെ ഞെട്ടിക്കാത്തത് അതുകൊണ്ടാണ്.
Business
തിരുവനന്തപുരം: ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ ഡവലപ്മെന്റ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ‘ഹില്ലി അക്വ’ ബയോ ഡീഗ്രേഡബിൾ കുപ്പികളിൽ കുടിവെള്ളം പുറത്തിറക്കി. പ്രാരംഭഘട്ടമായി 300 മില്ലി ലിറ്റർ കുപ്പികളിലാണ് വെള്ളം പുറത്തിറക്കിയത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വിതരണോദ്ഘാടനം നിർവഹിച്ചു.
പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരുന്പോൾ ബയോ ഡീഗ്രേഡബിൾ കുപ്പികളിൽ കുപ്പിവെള്ളം വിതരണം ചെയ്യുന്നത് ഹരിതപെരുമാറ്റച്ചട്ടം നിലവിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുൾപ്പെടെ സഹായകമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നിലവിൽ തൊടുപുഴയിൽനിന്നും അരുവിക്കരയിൽനിന്നുമാണ് ഹില്ലി അക്വ കുപ്പിവെള്ളം പുറത്തിറക്കുന്നത്. കട്ടപ്പനയിലും ആലുവയിലും രണ്ടു പ്ലാന്റുകൾ ഒരുമാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും.
പെരുവണ്ണാമൂഴിയിൽ മറ്റൊരു പ്ലാന്റ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണെന്നു മന്ത്രി പറഞ്ഞു. റേഷൻ കടകൾ വഴിയും കെഎസ്ആർടിസി, റെയിൽവേ തുടങ്ങിയ സ്ഥാപനങ്ങളിലൂടെയും ഹില്ലി അക്വ കുപ്പിവെള്ളം വിതരണം ചെയ്യുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്കു സർക്കാർ ഉത്പന്നമായ കുപ്പിവെള്ളം കയറ്റി അയയ്ക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Business
കൊച്ചി: പാർലെ അഗ്രോ തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നമായ അഗ്രോ സ്മൂദ് കേസർ ബദാം പുറത്തിറക്കി. ബദാമും കുങ്കുമപ്പൂവും ചേരുന്ന പുതിയ ഉത്പന്നത്തിൽ സ്മൂദിന്റെ തനത് ശൈലിയിൽ ക്രീമും ചേർത്തിട്ടുണ്ട്.
80 മില്ലി ലിറ്ററിന് പത്തു രൂപയും 150 മില്ലി ലിറ്ററിന് 20 രൂപയുമാണ് വില. രുചികരവും പോഷകഗുണവുമുള്ള പാലുത്പന്ന പാനീയം തേടുന്ന ഉപഭോക്താക്കൾക്കായാണ് സ്മൂദ് കേസർ ബദാമിന് രൂപം നൽകിയതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
Business
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 14,135 രൂപയിലും പവന് 1,13,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ചൊവ്വാഴ്ച പവന് 1,120 രൂപയും ഗ്രാമിന് 140 രൂപയും കുറഞ്ഞിരുന്നു. ചാഞ്ചാട്ടം തുടരുന്ന സ്വർണവില കഴിഞ്ഞ വെള്ളിയാഴ്ച രണ്ടു തവണയായി പവന് 2400 രൂപയും ഗ്രാമിന് 300 രൂപയും കുറഞ്ഞ ശേഷം ശനിയാഴ്ച ഗ്രാമിന് ഒറ്റയടിക്ക് 240 രൂപയും പവന് 1920 രൂപയും ഉയർന്നിരുന്നു. തിങ്കളാഴ്ച പവന് വീണ്ടും 960 രൂപ ഇടിയുകയാണുണ്ടായത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം. അന്ന് ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില പവന് 1,07,920 രൂപയിൽ എത്തിയെങ്കിലും പിന്നീട് തിരിച്ചു കയറുകയാണ്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്.
2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്. 2025 ജനുവരി 22-നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി. ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില.
നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഗസ്റ്റ് തുടക്കത്തിൽ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ടു.
വൻകുതിപ്പ് ദൃശ്യമായ 23ന് രണ്ടുതവണയായി 1,920 രൂപ കൂടിയതോടെ ഒരേ ദിവസം 83,000 രൂപയും 84,000 രൂപയും പിന്നിട്ട് ചരിത്രംകുറിച്ചു. പിന്നീട് ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കുതിച്ച സ്വർണം 29ന് 85,000 രൂപ പിന്നിടുകയും 30ന് 86,000 രൂപയെന്ന പുതിയ ഉയരം കുറിക്കുകയുമായിരുന്നു.
ഒക്ടോബർ ഒന്നിന് ചരിത്രത്തിലാദ്യമായി 87,000 പിന്നിട്ട സ്വർണവില പിന്നീട് താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു ദിവസത്തിനിടെ 880 രൂപയുടെ ഇടിവാണുണ്ടായത്. പിന്നാലെ നാലിന് വീണ്ടും 87,000 പിന്നിട്ട സ്വർണം ആറിന് 88,000 രൂപയും ഏഴിന് 89,000 രൂപയും എട്ടിന് 90,000 രൂപയും ഒമ്പതിന് 91,000 രൂപയും കടന്നു.
തുടർന്ന് 14ന് ഒറ്റയടിക്ക് 2,400 രൂപ ഉയർന്ന സ്വർണ വില 94,000 കടക്കുകയും 17ന് 2,440 രൂപ ഉയർന്ന് 97,000 രൂപയെന്ന നാഴികക്കല്ല് പിന്നിടുകയുമായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില 28ന് 89,000 രൂപയിലും താഴെവീഴുകയായിരുന്നു.
നവംബർ തുടക്കത്തില്‍ 90,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. പിന്നാലെ ചാഞ്ചാടിയ സ്വർണവില മാസാവസാന ദിനമായ 30ന് 95,000 കടന്നു.
ഡിസംബർ തുടക്കത്തിൽ വൻകുതിപ്പിനു ശേഷം സ്വർണവില പിന്നീട് താഴ്ന്നിറങ്ങുകയും തിരിച്ചുകയറുകയുമായിരുന്നു. ഡിസംബർ 12ന് ഒറ്റയടിക്ക് 1,400 രൂപ ഉയർന്ന് വീണ്ടും 97,000 കടന്ന് കുതിച്ചുയർന്നു. വീണ്ടും കുതിപ്പ് തുടർന്ന് 15ന് 99,000 കടന്ന് പുതിയ നാഴികക്കല്ലിലെത്തിയതിനു ശേഷം വീണ്ടും ചാഞ്ചാട്ടം തുടർന്നു.
ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടർന്ന സ്വർണം റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്നു. ഡിസംബർ 27ന് പവന് 1,04,440 രൂപ എന്ന ആ വർഷത്തെ റിക്കാർഡ് വിലയിലെത്തി. പിന്നീട് രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ, പുതുവർഷപ്പിറവി ദിനം മുതൽ വില കൂടുന്നതാണ് കണ്ടത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. തിങ്കളാഴ്ച ഔൺസിന് 4,993ൽ ക്ലോസ് ചെയ്ത സ്വർണവില ചൊവ്വാഴ്ച 4,952 ഡോളർ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം, വെള്ളിവില ഇന്നു കുറഞ്ഞു. ഗ്രാമിന് അഞ്ചു രൂപ ഇടിഞ്ഞ് 255 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. പവന് 1,120 രൂപയും ഗ്രാമിന് 140 രൂപയുമാണ് ഇന്ന് കുറവ് വന്നിട്ടുള്ളത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 14,200 രൂപയിലും പവന് 1,13,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 115 രൂപ കുറഞ്ഞ് 11,670 രൂപയിലെത്തി.
ചാഞ്ചാട്ടം തുടരുന്ന സ്വർണവില കഴിഞ്ഞ വെള്ളിയാഴ്ച രണ്ടു തവണയായി പവന് 2400 രൂപയും ഗ്രാമിന് 300 രൂപയും കുറഞ്ഞ ശേഷം ശനിയാഴ്ച ഗ്രാമിന് ഒറ്റയടിക്ക് 240 രൂപയും പവന് 1920 രൂപയും ഉയർന്നിരുന്നു. തിങ്കളാഴ്ച പവന് വീണ്ടും 960 രൂപ ഇടിയുകയാണുണ്ടായത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം. അന്ന് ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില പവന് 1,07,920 രൂപയിൽ എത്തിയെങ്കിലും പിന്നീട് തിരിച്ചു കയറുകയാണ്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്.
2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്. 2025 ജനുവരി 22-നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി. ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില.
നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഗസ്റ്റ് തുടക്കത്തിൽ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ടു.
വൻകുതിപ്പ് ദൃശ്യമായ 23ന് രണ്ടുതവണയായി 1,920 രൂപ കൂടിയതോടെ ഒരേ ദിവസം 83,000 രൂപയും 84,000 രൂപയും പിന്നിട്ട് ചരിത്രംകുറിച്ചു. പിന്നീട് ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കുതിച്ച സ്വർണം 29ന് 85,000 രൂപ പിന്നിടുകയും 30ന് 86,000 രൂപയെന്ന പുതിയ ഉയരം കുറിക്കുകയുമായിരുന്നു.
ഒക്ടോബർ ഒന്നിന് ചരിത്രത്തിലാദ്യമായി 87,000 പിന്നിട്ട സ്വർണവില പിന്നീട് താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു ദിവസത്തിനിടെ 880 രൂപയുടെ ഇടിവാണുണ്ടായത്. പിന്നാലെ നാലിന് വീണ്ടും 87,000 പിന്നിട്ട സ്വർണം ആറിന് 88,000 രൂപയും ഏഴിന് 89,000 രൂപയും എട്ടിന് 90,000 രൂപയും ഒമ്പതിന് 91,000 രൂപയും കടന്നു.
തുടർന്ന് 14ന് ഒറ്റയടിക്ക് 2,400 രൂപ ഉയർന്ന സ്വർണ വില 94,000 കടക്കുകയും 17ന് 2,440 രൂപ ഉയർന്ന് 97,000 രൂപയെന്ന നാഴികക്കല്ല് പിന്നിടുകയുമായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില 28ന് 89,000 രൂപയിലും താഴെവീഴുകയായിരുന്നു.
നവംബർ തുടക്കത്തില്‍ 90,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. പിന്നാലെ ചാഞ്ചാടിയ സ്വർണവില മാസാവസാന ദിനമായ 30ന് 95,000 കടന്നു.
ഡിസംബർ തുടക്കത്തിൽ വൻകുതിപ്പിനു ശേഷം സ്വർണവില പിന്നീട് താഴ്ന്നിറങ്ങുകയും തിരിച്ചുകയറുകയുമായിരുന്നു. ഡിസംബർ 12ന് ഒറ്റയടിക്ക് 1,400 രൂപ ഉയർന്ന് വീണ്ടും 97,000 കടന്ന് കുതിച്ചുയർന്നു. വീണ്ടും കുതിപ്പ് തുടർന്ന് 15ന് 99,000 കടന്ന് പുതിയ നാഴികക്കല്ലിലെത്തിയതിനു ശേഷം വീണ്ടും ചാഞ്ചാട്ടം തുടർന്നു.
ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടർന്ന സ്വർണം റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്നു. ഡിസംബർ 27ന് പവന് 1,04,440 രൂപ എന്ന ആ വർഷത്തെ റിക്കാർഡ് വിലയിലെത്തി. പിന്നീട് രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ, പുതുവർഷപ്പിറവി ദിനം മുതൽ വില കൂടുന്നതാണ് കണ്ടത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. തിങ്കളാഴ്ച ഔൺസിന് 4,993ൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് 4,932 വരെ താഴ്ന്നു. നിലവിൽ 1.5 ശതമാനം നഷ്ടത്തിൽ 4,952 ഡോളർ എന്ന നിലയിലാണ്.
അതേസമയം, വെള്ളിവിലയും ഇന്നു കുറഞ്ഞു. ഗ്രാമിന് എട്ടുരൂപ ഇടിഞ്ഞ് 260 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കോട്ടയം: വിപണിയില്‍ ഞാലിപ്പൂവന് പഴത്തിന്റെ വില കുതിക്കുന്നു. ഏതാനും നാളുകളായി ഏത്തപ്പഴം, റോബസ്റ്റ, പൂവന് പഴം എന്നിവയൊക്കെ വിലയിടിവു നേരിടുമ്പോഴും ഞാലിപ്പൂവന്റെ വില സെഞ്ചുറിയടിച്ചു മുന്നോട്ടു പോവുകയാണ്. പച്ച ഞാലിപ്പൂവൻ കുലക്കു കിലോഗ്രാമിനു 70 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. ഞാലിപ്പൂവന് പഴം കടകളില്‍ നിന്നും കിലോഗ്രാമിനു 105 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്.
ഗുണനിലവാരമുള്ള വാഴവിത്തുകളുടെ ലഭ്യത കുറവ് കര്‍ഷകരെ വലയ്ക്കുകയാണ്. ഇപ്പോൾ വിപണിയില്‍ എത്തുന്ന കുലകളില്‍ 70 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവയാണ്. വിപണന സാധ്യത തകരാതിരിക്കാന്‍ ഗുണനിലവാരമില്ലാത്ത ഞാലിപ്പൂവന് വിത്തുകളാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് കയറ്റിവിടുന്നതെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.
കേരളത്തിലെ വാഴവിത്തു വിപണിയില്‍ 70 ശതമാനവും ഇതര സംസ്ഥാന വിത്തുകളാണ് വില്പന നടത്തുന്നത്. വാഴ കൃഷിയില്‍ ഏറ്റവും ചെലവു കുറഞ്ഞ കൃഷിയാണ് ഞാലി പൂവന് കൃഷി. കൂടാതെ വാഴയിലയും വില്പന നടത്താന്‍ സാധിക്കും. വെള്ളവും കുറവു മതി.
എല്ലാ സമയത്തും വിപണിയില്‍ ഡിമാന്‍ഡുമുണ്ട്. ഈ സാഹചര്യത്തില്‍ ഗുണനിലവാരമുള്ള വിത്തുകള്‍ ലഭ്യമാക്കി ഞാലിപ്പൂവന് വാഴ കൃഷി പ്രോത്സാഹിപ്പിക്കാന്‍ കൃഷി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.
പെനാപ്പിള് വിപണി വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ റബര്‍ പുനര്‍കൃഷിക്ക് ഇടവിളയായി ഞാലിപ്പൂവന് കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്കു പ്രോത്്സാഹനം നല്‍കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
Business
കോട്ടയം: റബറുത്പാദന പ്രോത്സാഹനപദ്ധതി പ്രകാരം കേരള സര്‍ക്കാര്‍ ആര്‍എസ്എസ് നാലാം ഗ്രേഡ് റബറിന്റെ വിപണിസഹായവില കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ കിലോഗ്രാമിന് 180 രൂപയില്‍ നിന്ന് 200 രൂപയാക്കി വര്‍ധിപ്പിച്ചു.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി കര്‍ഷകര്‍ക്ക് അവരുടെ ബില്ലുകള്‍, സെയില്‍സ് ഇന്‍വോയ്സുകള്‍ റബറുത്പാദകസംഘങ്ങള് വഴി www.ebt. kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കാം.
എല്ലാ റബറുത്പാദകസംഘങ്ങളും കര്‍ഷകരുടെ ബില്ലുകള്‍ സമയബന്ധിതമായി അപ്ലോഡ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ബില്ലുകള്‍, സെയില്‍സ് ഇന്‍വോയ്സുകള്‍ അപ്ലോഡ് ചെയ്യുന്നതിനു മുമ്പ് കര്‍ഷകര്‍ തങ്ങളുടെ തോട്ടത്തിന്റെ തന്നാണ്ടത്തെ കരമടച്ച രസീതും സത്യവാങ് മൂലവും ഉത്പാദകസംഘത്തില്‍ സമര്‍പ്പിച്ചു പദ്ധതിയിലെ രജിസ്ട്രേഷന് പുതുക്കണം.
പോര്‍ട്ടല്‍ ഉപയോഗിക്കുമ്പോള്‍ ഏതെങ്കിലും ഉത്പാദകസംഘങ്ങള്‍ സാങ്കേതികബുദ്ധിമുട്ടുകളോ ലോഗിന്പ്രശ്നങ്ങളോ നേരിടുകയാണെങ്കില്‍ സഹായത്തിനായി റബര്‍ബോര്‍ഡ് ഫീല്‍ഡ് ഓഫീസുമായോ റീജണല്‍ ഓഫീസുമായോ ബന്ധപ്പെടാം.
Business
മുംബൈ: ഇന്ത്യ ഓഹരി സൂചികകൾ നഷ്ടത്തോടെ ആഴ്ചയ്ക്കു തുടക്കമിട്ടു. ആഗോള വിപണികളിലെ തളർച്ചയും വൻതോതിലുള്ള ലാഭമെടുപ്പുമാണ് ഇന്ത്യൻ സൂചികകൾക്ക് തിരിച്ചടി നൽകിയത്.
ആഗോള തലത്തിൽ വീണ്ടും ഉടലെടുത്ത വ്യാപാര യുദ്ധഭീഷണികളും കന്പനികളുടെ സമ്മിശ്രമായ മൂന്നാംപാദ ഫലങ്ങളും നിക്ഷേപകരെ ലാഭമെടുപ്പിലേക്കു നയിച്ചു. ഇന്നലെ വലിയ തകർച്ചയെ നേരിട്ട വിപണിയെ എഫ്എംസിജി, ഓട്ടോ എന്നിവയുടെ തെരഞ്ഞെടുക്കപ്പെട്ട ഓഹരികളിലുണ്ടായ വാങ്ങലുകളാണ് രക്ഷിച്ചത്.
സെൻസെക്സ് 324 പോയിന്റ് (0.39%) താഴ്ന്ന് 83,246.18ലും നിഫ്റ്റി 109 പോയിന്റ് (0.42%) നഷ്ടത്തിൽ 25,585.50ലും വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ നിഫ്റ്റി 25,500 പോയിന്റിലും താഴേക്കു പോയിരുന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ എഫ്എംസിജി (0.67%), ഓട്ടോ (0.13%) എന്നിവ ഒഴികെ എല്ലാ സൂചികകളും ചുവപ്പിലാണ് ക്ലോസ് ചെയ്തത്. റിയൽറ്റി (1.99%), മീഡിയ (1.84%) ഓഹരികൾ വൻ നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഐടി സൂചിക 0.47 ശതമാനം ഇടിവ് നേരിട്ടു.
വിപണിയുടെ ഇടിവിനുള്ള കാരണങ്ങൾ
1. ദുർബലമായ ആഗോള സൂചനകൾ: ഡെൻമാർക്കിൽനിന്ന് ഗ്രീൻലാൻഡ് വാങ്ങാനുള്ള യുഎസിന്റെ താത്പര്യങ്ങൾക്ക് എതിര് നിൽക്കുന്ന എട്ടു യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ആഗോള വിപണിയിൽ പ്രതിഫലിച്ചു. ഇത് പുതിയ വ്യാപാര യുദ്ധത്തിന്റെ ആശങ്കകളാണ് ഉയർത്തുന്നത്.
ഡെൻമാർക്ക്, നോർവെ, സ്വീഡൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, ഫിൻലൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കുമാണ് തീരുവ ചുമത്തിയിരിക്കുന്നത്. ഇത് ഫെബ്രുവരി ഒന്നിനു നിലവിൽ വരും. ജൂണ്‍ ഒന്നിനുള്ളിൽ പ്രശ്ന പരിഹാരമായില്ലെങ്കിൽ തീരുവ 25 ശതമാനമായി ഉയരും. ആഗോളതലത്തിൽ ഡോളർ ദുർബലാവസ്ഥയിലാണ്.
2. രൂപയുടെ ഇടിവ്: പുതിയ വ്യാപാര അനിശ്ചിതത്വങ്ങൾ ഉടലെടുത്തതോടെ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് ശക്തമായി. ഇതേത്തുടർന്ന്് ഡോളറിനെതിരേ രൂപ 14 പൈസ നഷ്ടത്തിൽ 90.92ൽ വ്യാപാരം പൂർത്തിയാക്കി.
ഡോളർ ദുർബലമാകുന്പോഴും അസംസ്കൃത എണ്ണ വില കുറയുന്പോഴും രൂപ കരുത്താർജിക്കേണ്ടതാണ്. എന്നാൽ, വിദേശ നിക്ഷേപകരുടെ പിൻവാങ്ങലാണ് രൂപയെ ബാധിച്ചത്. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 90.68 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീടിത് 91.01 എന്ന നിലയിലേക്കു വീണു. അവസാനം 14 പൈസ നഷ്ടത്തിൽ 90.92ൽ വ്യാപാരം പൂർത്തിയാക്കി. ഡിസംബർ 16നു രേഖപ്പെടുത്തിയ 90.93 ആണ് ഡോളറിനെതിരേ രൂപയുടെ വ്യാപാരാവസാനമുള്ള ഏറ്റവും താഴ്ന്ന നില.
3. ഫെഡറൽ റിസർവ് ചെയർമാൻ സ്ഥാനത്തിലുള്ള ഉൗഹാപോഹങ്ങൾ: അടുത്ത യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ആരാകുമെന്നതിലുള്ള ഉൗഹാപോഹങ്ങൾ വിപണിയിൽ പ്രതിഫലിച്ചു. നിലവിൽ വൈറ്റ് ഹൗസ് നാഷണൽ ഇക്കണോമിക് കൗണ്‍സിൽ ഡയറക്ടർ ചുമതല വഹിക്കുന്ന കെവിൻ ഹാസെറ്റ് ചെയർമാൻ ആകില്ലെന്ന ട്രംപിന്റെ പ്രസ്താവന ആഗോളവിപണികളെയൊന്നടങ്കം പ്രതികൂലമായി ബാധിച്ചു.
Business
മുംബൈ: കോവിഡ് കാലം മുതൽ തകർച്ച നേരിട്ടിരുന്ന ഇന്ത്യയിലെ ഹാച്ച്ബാക്ക് കാർ വിപണി ശക്തമായ തിരിച്ചുവരവിന്റെ പാതയിൽ. ജിഎസ്ടി നിരക്ക് കുറച്ചതിനെ തുടർന്ന് ചെറുകാറുകൾക്ക് വില കുറഞ്ഞതാണ് വിപണിയിൽ ഉണർവുണ്ടാക്കിയത്.
കഴിഞ്ഞവർഷത്തെ അവസാന പാദത്തിലെ കണക്കുകൾ പ്രകാരം ഹാച്ച്ബാക്ക് കാറുകളുടെ വിൽപനയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. വരും മാസങ്ങളിലെ പ്രകടനം കൂടി വിലയിരുത്തിയാൽ മാത്രമേ ഈ മുന്നേറ്റം എത്രത്തോളം സുസ്ഥിരമാണെന്ന് ഉറപ്പിക്കാൻ കഴിയൂ എന്ന് സാന്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഓട്ടോമോട്ടീവ് കൺസൾട്ടൻസി സ്ഥാപനമായ ജാറ്റോ ഡൈനാമിക്സ് (Jato Dynamics) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025ന്റെ അവസാന പാദത്തിൽ മാരുതി സുസുക്കി ആൾട്ടോ, ടാറ്റ ആൾട്രോസ്, ഹ്യൂണ്ടായ് ഐ20 തുടങ്ങിയ മോഡലുകളുടെ വിൽപനയിൽ 20 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതോടെ ആകെ കാർ വിപണിയിൽ ഹാച്ച്ബാക്കുകളുടെ പങ്ക് 24.4 ശതമാനമായി ഉയർന്നു. കോവിഡിന് മുന്‍പ് ഇത് 50 ശതമാനമായിരുന്നു.
സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽവന്ന ജിഎസ്ടി പരിഷ്കരണമാണ് വിപണിയിൽ നിർണായകമായത്. ഭൂരിഭാഗം ചെറുകാറുകളുടെയും നികുതി 28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറച്ചതോടെ വാഹനവിലയിൽ വലിയ കുറവുണ്ടായി. ഇത് ഇരുചക്ര വാഹന ഉടമകളെ കാറുകളിലേക്ക് മാറാൻ പ്രേരിപ്പിച്ചതായി വ്യവസായരംഗത്തുള്ളവർ പറയുന്നു.
വിപണിയിലെ മുൻനിരക്കാരായ മാരുതി സുസുക്കിയെയാണ് ഈ മാറ്റം ഏറ്റവുമധികം സഹായിച്ചത്. ജിഎസ്ടി ഇളവിനു ശേഷം ആദ്യമായി കാർ വാങ്ങുന്നവരുടെ എണ്ണത്തിൽ അഞ്ച് ശതമാനം വർധനയുണ്ടായതായി കന്പനി അധികൃതർ പറഞ്ഞു. ഡിസംബറിൽ മാത്രം ആൾട്ടോ, എസ്-പ്രെസ്സോ, സെലേറിയോ, വാഗൺ-ആർ തുടങ്ങിയ മോഡലുകളുടെ വിൽപനയിൽ 91.8 ശതമാനം വളർച്ചയാണ് കന്പനി രേഖപ്പെടുത്തിയത്.
Business
മുംബൈ: കഴിഞ്ഞയാഴ്ചയിലെ തുടർച്ചയായ അഞ്ചു വ്യാപാര ദിനവും തകർച്ചയിലായിരുന്ന ഇന്ത്യൻ ഓഹരിവിപണി ഇന്നലെ നേട്ടത്തിലേക്കു തിരിച്ചുവന്നു.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനയാണ് ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ വലിയ ഇടിവിലായിരുന്ന സെൻസെക്സ്, നിഫ്റ്റി സൂചികകളെ ലാഭത്തിലേക്കു തിരിച്ചെത്തിച്ചത്.
തുടക്കത്തിലെ വ്യാപാരത്തിൽ സെൻസെക്സ് 715.15 പോയിന്റ് ഇടിഞ്ഞ് 82,861ലേക്കും നിഫ്റ്റി 25,500 പോയിന്റിൽനിന്ന് 25,473.40ലേക്കും വീണു.
വിപണി തകർച്ചയിലേക്ക് എന്നു കരുതിയിരിക്കേയാണു വ്യാപാര ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന ഗോറിന്റെ പ്രസ്താവന വന്നത്. ഇതോടെ വിപണിയിൽ ഉണർവുണ്ടായി. തകർച്ചയിൽനിന്ന് 1000 പോയിന്റ് തിരിച്ചുപിടിച്ച സെൻസെക്സ് 302 പോയിന്റ് (0.36%) ലാഭത്തിൽ 83,878.17ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 107 പോയിന്റ് (0.42%) നേട്ടത്തിൽ 25,790ൽ വ്യാപാരം പൂർത്തിയാക്കി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഇന്ത്യ സന്ദർശിക്കുമെന്നും ഗോർ പറഞ്ഞു.
വിപണിയുടെ പെട്ടെന്നുള്ള തിരിച്ചുവരവിനു പിന്നിൽ
1) ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലെ പ്രതീക്ഷകൾ: വാഷിംഗ്ടണിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയെപ്പോലെ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്നും വ്യാപാരക്കരാർ ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളും സജീവമായി ഇടപെടുന്നുണ്ടെന്നും സെർജിയോ ഗോർ പറഞ്ഞു.
യഥാർഥ സുഹൃത്തുക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം, എന്നാൽ, അവസാനം അവർ അവ പരിഹരിക്കുകതന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മിലുള്ള സൗഹൃദത്തെ പരാമർശിച്ച് അദ്ദേഹം തന്റെ ആദ്യ പ്രസംഗത്തിൽ വ്യക്തമാക്കി.
നിർണായക ധാതുക്കളുടെ വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനായി അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യമായ പാക്സ് സിലിക്കയിൽ ചേരാൻ ഇന്ത്യയെ അടുത്ത മാസം ഒൗദ്യോഗികമായി ക്ഷണിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സെമികണ്ടക്ടറുകൾ, നിർണായക ധാതുക്കൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ സുരക്ഷിതവും സുസ്ഥിരവുമായ വിതരണ ശൃംഖല ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള യുഎസ് സംരംഭമായ പാക് സിലിക്കയിലേക്ക് ഗോർ ഇന്ത്യയെയും ക്ഷണിച്ചു. ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ, ഇസ്രയേൽ, സിംഗപ്പുർ, യുഎഇ, ഓസ്ട്രേലിയ എന്നിവ നിലവിൽ ഇതിൽ അംഗങ്ങളാണ്. കൂടാതെ തായ്വാൻ, യൂറോപ്യൻ യൂണിയൻ, കാനഡ, ഒഇസിഡി എന്നിവ അതിഥികളാണ്.
2) കുറഞ്ഞ വിലയിൽ വാങ്ങാൻ ആവേശം: കഴിഞ്ഞ ആഴ്ചയിലെ തുടർച്ചയായ അഞ്ച് വ്യാപാര സെഷനുകളിലുണ്ടായ ഇടിവിനു ശേഷം, ഓഹരികൾ കുറഞ്ഞ വിലയിൽ വാങ്ങാൻ നിക്ഷേപകർ താത്പര്യം കാണിച്ചതും വിപണിയുടെ തിരിച്ചുവരവിന് കരുത്തായി.
ലാഭമെടുപ്പ്, വിദേശ ഫണ്ട് പുറത്തേക്കൊഴുകുന്നത്, ഇന്ത്യൻ കയറ്റുമതിക്ക് മേൽ യുഎസ് കൂടുതൽ നികുതികൾ ചുമത്തിയേക്കാമെന്ന ആശങ്ക, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ വലിയ സമ്മർദം ചെലുത്തിയിരുന്നു.
കഴിഞ്ഞ അഞ്ച് വ്യാപാര ദിവസങ്ങളിലായി ബിഎസ്ഇ സെൻസെക്സ് 2,185.77 പോയിന്റ് (2.54 ശതമാനം) ഇടിഞ്ഞു. നിഫ്റ്റി 645.25 പോയിന്റ് (2.45 ശതമാനം) നഷ്ടവും രേഖപ്പെടുത്തിയത്.
3) ബാങ്കിംഗ് ഓഹരികൾ വാങ്ങൽ: തുടക്കത്തിൽ തകർച്ചയിലായിരുന്ന നിഫ്റ്റി ബാങ്ക് സൂചിക ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെക്കുറിച്ചുള്ള യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനയ്ക്കുശേഷം മുന്നേറ്റം നടത്തി. വ്യാപാരത്തിനിടെ സൂചിക 677 പോയിന്റ് ഉയർന്ന് ദിവസത്തെ ഉയർന്ന നിലയായ 59541 പോയിന്റിലെത്തി. അവസാനം 199 പോയിന്റ്് ലാഭത്തിൽ 59,450.50ൽ വ്യാപാരം പൂർത്തിയാക്കി.
District News
നെടുമങ്ങാട്: നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ കാർഷിക ഉൽപ്പന്നങ്ങൾ വില്പനക്ക് എത്തിക്കുന്ന കർഷകർക്കു ഹോർട്ടികോർപ്പ് കുടിശിക നൽകാത്തത്തിൽ പ്രതിഷേധിച്ചു സൂചനാസമരം നടത്തി.
അഞ്ചുമാസത്തെ കുടിശികയായി ലക്ഷങ്ങൾ ലഭിക്കാനുണ്ടെന്നു കർഷകർ പറഞ്ഞു. രാവിലെ പത്തുമുതൽ തുടങ്ങിയ സമരം 11.30യോടെ അവസാനിച്ചു. കർഷകർ കൊണ്ടുവരുന്ന കാർഷിക ഉൽപ്പന്നങ്ങൾ വ്യാപാരികൾ വാങ്ങും. ഈ തുക സെക്രട്ടറിയുടെ അക്കൗണ്ടിൽനിന്നും കർഷകർക്കു ലഭിക്കാറുണ്ട്.
ബാക്കിവരുന്ന ഉൽപ്പന്നങ്ങൾ ഹോർട്ടി കോർപ്പ് ഏറ്റെടുത്ത വകയിലാണ് കുടിശികയായി ലക്ഷങ്ങൾ നൽകാനുള്ളതെന്നു കർഷകർ പറഞ്ഞു. രണ്ടാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
District News
അടൂർ: പറക്കോട് വ്യാപാര ആവശ്യത്തിനു വേണ്ടി നൂറുകണക്കിനാളുകൾ വന്നു പോകുന്ന അനന്തരാമപുരം മാർക്കറ്റിൽ അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കളിൽ വ്യാപകമായി ത്വക്ക് രോഗം. ചില നായകളുടെ ത്വക്കുകൾ ഇളകിയും രോമങ്ങൾ കൊഴിഞ്ഞ അവസ്ഥയിലാണ്. പഴുത്ത വ്രണങ്ങളും ചിലവയിലുണ്ട്. ഇതു കാരണം നായ്ക്കൾ പലതും അവശനിലയിലാണ്. ഇവ അടുത്തു വരുമ്പോൾ വലിയ ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
പറക്കോട് ഭാഗത്ത് ഹോട്ടലുകളുടേയും ബേക്കറികളുടേയും മുൻപിൽ എത്തുന്ന ഇത്തരം നായ്ക്കൾ കാരണം ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് വലിയ പ്രയാസമാണ് ഉണ്ടാകുന്നതെന്ന് വ്യാപാരികളും പറയുന്നു. പറക്കോട് ജംഗ്ഷൻ, ചന്ത തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലും തെരുവുനായ്ക്കൾ തങ്ങുന്നത്.
ബസ് നിൽക്കുന്നവർക്കിടയിലൂടെയും കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കുന്നവർക്കു സമീപവും ഇത്തരം രോഗമുള്ള നായ്ക്കൾ വന്നു കിടക്കാറുണ്ട്. ഇതു കാരണം യാത്രക്കാർ വളരെ പ്രയാസത്തിലാണ്. നായകൾക്ക് അണുബാധയാകാം ഇത്തരത്തിൽ ത്വക്ക് ഇളകാൻ കാരണമെന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. ഇത് മാറാൻ കുത്തിവയ്പാണ് ഏക മാർഗം. പക്ഷേ നായ്ക്കളെ പിടികൂടിയാൽ മാത്രമേ ഇത് സാധിക്കുകയുള്ളൂവെന്നുമാണ് മൃഗസംരക്ഷണ അധികൃതർ പറയുന്നത്.
നിവേദനം നൽകി
രോഗവാഹകരായ തെരുവു നായ്ക്കൾ മനുഷ്യർക്ക് ഭീഷണിയല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നുണ്ടെങ്കിലും നാട്ടുകാരിൽ ആശങ്ക മാറിയിട്ടില്ല. പലയിടത്തും നായകൾ ചത്ത് ജീർണിച്ച് വലിയ ദുർഗന്ധമാണ് ഉണ്ടാക്കുന്നത്. ദിവസേന നൂറുകണക്കിനാളുകൾ വ്യാപാര ആവശ്യത്തിന് വേണ്ടി വന്നു പോകുന്ന അനന്തരാമപുരം ചന്തയിൽ സാംക്രമികരോഗങ്ങൾ ഇതുമൂലം പടർന്നു പിടിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
ഇത്തരം പ്രശ്നങ്ങൾ ഒഴുവാക്കാൻ ബന്ധപ്പെട്ടവരുടെ അടിയന്തരമായി നടപടിയെടുക്കണമെന്ന ആവിശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും, മൃഗസംരക്ഷണ മന്ത്രിക്കും നിവേദനം നൽകിയതായി അടൂർ നഗരസഭ കൗൺസിലർ ജോസ് കളീക്കൽ പറഞ്ഞു.
NRI
ന്യൂയോർക്ക്: ആഗോള ഇലക്ട്രിക് വാഹന (ഇവി) വിപണിയിൽ എലോൺ മസ്കിന്റെ ടെസ്ലയെ പിന്തള്ളി ചൈനീസ് കരുത്തരായ ബിവൈഡി ഒന്നാം സ്ഥാനം പിടിച്ചെടുത്തു.
2025ൽ 22.6 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചാണ് ബിവൈഡി ചരിത്രനേട്ടം കൈവരിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 28ശതമാനം വളർച്ചയാണ് കമ്പനി നേടിയത്.
വിൽപനയിൽ തുടർച്ചയായ രണ്ടാം വർഷവും ഇടിവ് നേരിട്ട ടെസ്ലയ്ക്ക് 16.4 ലക്ഷം വാഹനങ്ങൾ മാത്രമേ കഴിഞ്ഞ വർഷം വിതരണം ചെയ്യാനായുള്ളൂ.
Business
കൊച്ചി: ഹെൽത്ത്കെയർ കമ്പനിയായ നോവോ നോർഡിസ്കിന്റെ ടൈപ് 2 പ്രമേഹ ചികിത്സയ്ക്കുള്ള മരുന്നായ ഒസെമ്പിക് ഇന്ത്യയിൽ ലഭ്യമാക്കുന്നു.
നിയന്ത്രണവിധേയമല്ലാത്ത ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ഉള്ള പ്രായപൂർത്തിയായ രോഗികൾക്ക് ഭക്ഷണക്രമീകരണത്തിനും വ്യായാമത്തിനുമൊപ്പം ആഴ്ചയിലൊരിക്കൽ നൽകാവുന്ന ഒരു കുത്തിവയ്പാണിത്.
ശരീരഭാരം മികച്ച രീതിയിൽ കുറയ്ക്കുന്നതിനും ഒസെമ്പിക് സഹായകമാണെന്ന് അധികൃതർ പറഞ്ഞു
Business
മുംബൈ: തുടർച്ചയായ നാലു ദിവസത്തെ തകർച്ചകൾക്കുശേഷം ഓഹരി സൂചികകൾ ഇന്നലെ മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. യുഎസിന്റെ കുറഞ്ഞ പണപ്പെരുപ്പനിരക്കും രൂപ ശക്തിപ്പെട്ടതുമാണ് ഇന്ത്യൻ ഓഹരിവിപണിയുടെ തിരിച്ചുവരവിനിടയാക്കിയത്.
സെൻസെക്സ് 447 പോയിന്റ് (0.53%) ഉയർന്ന് 84929.36ലും നിഫ്റ്റി 151 പോയിന്റ് (0.58%) മുന്നേറി 25,966.40ലും ക്ലോസ് ചെയ്തു. പ്രധാന സൂചികകളേക്കാൾ മികച്ച പ്രകടനമാണ് നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകളിൽ കണ്ടത്. രണ്ടു സൂചികകളും ഒരു ശതമാനത്തിലേറെ മുന്നേറിയാണ് വ്യാപാരം പൂർത്തിയാക്കിയത്. എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ആഗോളതലത്തിലെ അനുകൂലാവസ്ഥയും രൂപയുടെ സ്ഥിരതയും ഒപ്പം ജപ്പാനിലെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്ക് ഉയർത്തിയതും വിപണിക്ക് നേട്ടമായി. ക്രൂഡ് ഓയിൽ വില 60 ഡോളറിൽ താഴേക്ക് പോയതും ഓഹരികളുടെ നേട്ടത്തിൽ പ്രതിഫലിച്ചു.
കേരള കന്പനികളുടെ പ്രകടനം
ചുരുക്കം ചിലത് ഒഴികെ ഒട്ടുമിക്ക കേരള ഓഹരികളും ഇന്നലെ മുന്നേറ്റമുണ്ടാക്കി. കൊച്ചിൻ ഷിപ്പ്യാർഡാണ് വലിയ നേട്ടമുണ്ടാക്കിയ കേരള ഓഹരികളിലൊന്ന്. 3.09 ശതമാനം ഉയരത്തിലാണ് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചടി നേരിട്ട ശേഷമാണ് കൊച്ചിൻ ഷിപ്പ് യാർഡ് ഉയർന്നത്.
നേട്ടത്തിനുള്ള കാരണങ്ങൾ യുഎസിന്റെ പണപ്പെരുപ്പ നിരക്കു കുറയുന്നു
നവംബറിൽ അവസാനിച്ച ഒരു വർഷത്തെ കണക്കനുസരിച്ച് യുഎസിലെ ഉപഭോക്തൃ വിലയിലുണ്ടായ വർധന പ്രതീക്ഷിച്ചതിലും കുറവാണ്. യുഎസിന്റെ പണപ്പെരുപ്പം നിരക്ക് നവംബറിൽ വാർഷികാടിസ്ഥാനത്തിൽ 2.7 ശതമാനമായി കുറഞ്ഞു. സെപ്റ്റംബറിൽ അവസാനിച്ച 12 മാസങ്ങളിൽ ഇത് മൂന്നു ശതമാനമായിരുന്നു.
ഉപഭോക്തൃവില സൂചികയിലുണ്ടായ ഈ കുറവ് അമേരിക്കൻ ഫെഡറൽ റിസർവ് വരും മാസങ്ങളിൽ പലിശനിരക്ക് ഇനിയും കുറയ്ക്കാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു.
അമേരിക്കയിലെ പലിശ നിരക്കുകൾ കുറയുന്നത് ട്രഷറി യീൽഡും ഡോളറിന്റെ മൂല്യവും ഇടിയാൻ കാരണമാകുന്നു. ഇത് ഇന്ത്യപോലെ വളർന്നു വരുന്ന വിപണികളിലെ ഓഹരികളെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപർക്ക് കൂടുതൽ ആകർഷകമാക്കുന്നു.
രൂപ ശക്തിപ്പെട്ടു
തുടർച്ചയായ മൂന്നാം ദിനവും ഡോളറിനെതിരേ രൂപ കരുത്ത് നേടി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലും പിന്തുണയുമാണ് രൂപയുടെ മൂല്യം ഉയരാൻ ഇടയാക്കിയത്.
ഡോളറിനെതിരേ മൂല്യം ഇന്നലെ 54 പൈസ ഉയർന്ന് 89.66 എന്ന നിലയിലെത്തി. വൻകിട കന്പനികളിൽനിന്നുള്ള ഡോളർ നിക്ഷേപവും ആഗോള വിപണിൽ അസംസ്കൃത എണ്ണ വില കുറഞ്ഞതുമാണ് ഇന്ത്യൻ രൂപയെ സ്വാധീനിച്ചത്.
ഇന്നലെ 90.19ലാണ് വ്യാപാരം ആരംഭിച്ചത്. ചാഞ്ചാട്ടങ്ങൾക്കുശേഷം വ്യാപാരത്തിനിടെ 89.25 എന്ന നിലയിലേക്ക് ഉയർന്നു. അവസാനം മുൻ ക്ലോസിംഗിനെക്കാൾ 54 പൈസ വർധിച്ച് 89.66ൽ വ്യാപാരം പൂർത്തിയാക്കി.
ചൊവ്വാഴ്ച ഡോളറിനെതിരേ രൂപയുടെ മൂല്യം 91 കടന്ന് എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരുന്നു.
ഡോളർ സൂചിക 0.24 ശതമാനം ഉയർന്ന് 98.66ലാണ് വ്യാപാരം നടത്തുന്നത്.
വിദേശ നിക്ഷേപം
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരികൾ തുടർച്ചയായ വാങ്ങലുകാരാകുന്നത് വിപണിക്ക് കരുത്ത് നൽകുന്നു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) തുടർച്ചയായി നിക്ഷേപകരായിരിക്കുകയാണ്. വ്യാഴാഴ്ച 600 കോടി രൂപയ്ക്കടുത്താണ് എഫ്ഐഐകൾ ഇന്ത്യൻ ഓഹരികൾ വാങ്ങിയത്. ഡിഐഐകൾ നിക്ഷേപ മൂഡിലാണ്. ഈ മാസം ഇതുവരെ 46,309 കോടിയുടെ നിക്ഷേപം നടത്തി.
Business
കൊച്ചി: അമിതവണ്ണവും ടൈപ്പ് 2 പ്രമേഹവും നിയന്ത്രിക്കുന്നതിന് ആഴ്ചയിലൊരിക്കൽ എടുക്കാവുന്ന ഇൻജക്ഷൻ തെറാപ്പി യുർപീക്ക് (ടിർസെപറ്റൈഡ്) സിപ്ല ലിമിറ്റഡ് വിപണിയിലിറക്കി.
മെട്രോ നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും മരുന്ന് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
Business
ശ്രീലങ്കയിൽ വീശിയടിച്ച ദിത്വ ചുഴലിയും തായ്ലാൻഡിനെയും ഇന്തോനേഷ്യയെയും പിടിച്ചുലച്ച സെൻയാർ ചുഴലിയും കാർഷിക മേഖലയ്ക്ക് താങ്ങാനാവുന്നതിലും കനത്ത പ്രഹരമേൽപ്പിച്ചു. പുതുവർഷത്തിന്റെ ആദ്യ പകുതിയിൽ ഈ രാജ്യങ്ങളിൽനിന്നുള്ള പല കാർഷികോത്പന്നങ്ങളുടെയും ലഭ്യതയിൽ വൻ ഇടിവിനു സാധ്യത.
നവംബർ ആദ്യം സൂചിപ്പിച്ച ടാർജറ്റായ 344 യെന്നിലേക്ക് ജപ്പാൻ എക്സ്ചേഞ്ചിൽ റബർ പ്രവേശിച്ചു, ഇന്ത്യൻ ടയർ ലോബി കർഷകർക്ക് വിദേശത്തെ നേട്ടം നിഷേധിച്ചു. കുരുമുളകിനും ചുക്കിനും ആവശ്യക്കാർ. നാളികേരത്തിനു കാലിടറി. യൂറോപ്യൻ പാർലമെന്റിൽനിന്നുള്ള പുതിയ പ്രഖ്യാപനം കാപ്പി, കൊക്കോ കർഷകർക്ക് താത്കാലിക ആശ്വാസം സമ്മാനിക്കും.
നാശം വരുത്തി ചുഴലിക്കാറ്റ്
ഏഷ്യൻ രാജ്യങ്ങളിൽ വാരാന്ത്യം വീഴിയടിച്ച ചൂഴലിക്കാറ്റിന്റെ വേഗം ഇനിയും ശമിച്ചിട്ടില്ല. ശ്രീലങ്കയിൽ ആൾനാശം മാത്രമല്ല, കാർഷിക മേഖലയ്ക്കും വ്യാപക നാശനഷ്ടം സംഭവിച്ചതു വരും മാസങ്ങളിൽ അവരുടെ റബർ, സുഗന്ധവ്യഞ്ജന കയറ്റുമതികളുടെ താളംതെറ്റിക്കും. പ്രകൃതിക്ഷോഭത്തിലെ നഷ്ടങ്ങളുടെ കണക്കെടുപ്പ് ഉടൻ പൂർത്തിയാക്കിയാലും ഉത്പാദനത്തിലെ വിടവ് പരിഹരിക്കാൻ മാസങ്ങൾ വേണ്ടിവരും. റബർ കയറ്റുമതിയിൽ മുന്നിൽ നിലകൊള്ളുന്ന രാജ്യങ്ങളായ തായ്ലൻഡിലും ഇന്തോനേഷ്യയിലും ചുഴലിക്കാറ്റ് വൻ നഷ്ടം വരുത്തി. പ്രതിസന്ധിയെ മറികടക്കാൻ അവിടത്തെ കർഷർകർക്ക് നീണ്ട മാസങ്ങൾ ആവശ്യമായിവരും. ഇരു രാജ്യങ്ങളിലും റബർ ഉത്പാദനം ഒട്ടുമിക്ക ഭാഗങ്ങളിലും സ്തംഭിച്ചു. പ്രതികൂല കാലാവസ്ഥ ഇന്തോനേഷ്യയിൽ സുഗന്ധവ്യഞ്ജന ഉത്പാദന മേഖലയെയും ബാധിച്ചു. അവരുടെ കുരുമുളക് അടക്കമുള്ള ഉത്പന്നങ്ങളുടെ വിളനാശം സംബന്ധിച്ച കണക്കുകൾ പുറത്തുവന്നാൽ മാത്രമേ അടുത്ത സീസണിലെ ആഗോള ഉത്പാദന കുറവിനെ കുറിച്ച് വിലയിരുത്താനാകൂ. വാരാവസാനം ശ്രീലങ്ക കുരുമുളക് വില ടണ്ണിന് 400 ഡോളർ ഉയർത്തി 7500 ഡോളറാക്കി. ഇന്തോനേഷ്യയും 7500 ഡോളറാക്കി. വിയറ്റ്നാം 6700ൽ നിന്നും 6925 ഡോളറാക്കിയപ്പോൾ ബ്രസീൽ 200 ഡോളർ വർധിപ്പിച്ച് 6500 ഡോളറാക്കി, ഇന്ത്യൻ വില 8100 ഡോളർ.
വിദേശത്ത് കരുത്തായി റബർ
ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ കൂടുതൽ കരുത്ത് പ്രദർശിപ്പിച്ചു. നവംബർ ആദ്യം റബർ 300 യെന്നിനു മുകളിൽ ഇടം പിടിച്ച അവസരത്തിൽ തന്നെ സൂചന നൽകിയതാണ് 314-336 യെന്നുകളിലെ പ്രതിരോധം തകർത്ത് 344 യെൻ വരെ റബർ വില ഉയരുമെന്ന കാര്യം. വെള്ളിയാഴ്ച 344.4 യെൻ വരെ കയറിയ റബർ വ്യാപാരാന്ത്യം 342 യെന്നിലാണ്. റബർ വിപണി ബുള്ളിഷ് മനോഭാവം നിലനിർത്തുന്നതിനിടയിലാണ് പ്രതികൂല കാലാവസ്ഥയിൽ വിവിധ രാജ്യങ്ങളിൽ റബർ ടാപ്പിംഗ് തടസപ്പെട്ടത്. ടയർ നിർമാതാക്കളുടെ ഭാഷയിൽ എരിതീയിൽ എണ്ണ ഒഴിക്കലായി പ്രതികൂല കാലാവസ്ഥ. ഒസാക്ക റബറിനെ സാങ്കേതികമായി വീക്ഷിച്ചാൽ ഉത്പന്ന വില 355 – 378 യെന്നിലേക്കു കണ്ണോടിക്കാം.
അന്താരാഷ്ട്ര റബറിലെ ഉണർവ് ഇന്ത്യയിൽ പ്രതിഫലിക്കാതിരിക്കാൻ എല്ലാ അടവുകളും പയറ്റുന്നുണ്ട്. കമ്പനി സപ്ലെയർമാരോട് നിശബ്ദത പാലിക്കാൻ നിർദേശിച്ചത് വിലക്കയറ്റത്തിനു തുരങ്കംവയ്ക്കലായി. വ്യവസായികൾ കേരളത്തിലെ വിപണികളിൽനിന്നും അല്പം പിൻവലിഞ്ഞ് ഷീറ്റ് വിലക്കയറ്റം തടഞ്ഞു. തായ്ലൻഡിൽ റബർ 193 രൂപ വരെ കയറിയ ശേഷം 191 രൂപയിലാണ്. കൊച്ചിയിൽ നാലാം ഗ്രേഡ് ഷീറ്റ് 186 രൂപയിലും അഞ്ചാം ഗ്രേഡ് 183 രൂപയിലുമാണ്. ടാപ്പിംഗ് സീസണെങ്കിലും അടിക്കടിയുള്ള മഴ മൂലം ഉത്പാദന മേഖലയുടെ കണക്കുകൂട്ടലിനൊത്ത് റബർ വെട്ടിനു അവസരം ലഭിക്കുന്നില്ല.
കുരുമുളകിനും ചുക്കിനും ഡിമാൻഡ്
ഓഫ് സീസണായതിനാൽ മികച്ചയിനം കുരുമുളക് കുറഞ്ഞ അളവിൽ മാത്രമാണ് ടെർമിനൽ മാർക്കറ്റിൽ വില്പനയ്ക്ക് ഇറങ്ങുന്നത്. ഹൈറേഞ്ചിലും മറ്റ് ഭാഗങ്ങളിലെയും കർഷകരുടെ പക്കൽ മുളക് സ്റ്റോക്ക് നാമമാത്രം, അതുകൊണ്ട് തന്നെ ക്രിസ്മസ് വില്പന വിപണിക്ക് എരിവ് പകരാം. മുന്നിലുള്ള മൂന്നാഴ്ച രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിൽനിന്നും ആവശ്യക്കാരെ പ്രതീക്ഷിക്കാം. അൺ ഗാർബിൾഡ് മുളക് വില കിലോ 693 രൂപ.
ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽനിന്നും അച്ചാർ നിർമാണത്തിനുള്ള മൂപ്പ് കുറഞ്ഞ മുളക് വില്പനയ്ക്ക് ഇറങ്ങുന്നുണ്ട്. വാങ്ങലുകാർ കിലോ 190 രൂപ വരെ വാഗ്ദാനം ചെയ്തു, വിളവ് കുറഞ്ഞതിനാൽ 200 രൂപയ്ക്ക് മുകളിൽ ലഭിച്ചാൽ വിളവെടുപ്പ് നടത്താമെന്ന നിലപാടിലാണു പലരും. ഒലിയോറസിൻ വ്യവസായികൾക്ക് വേണ്ട ലൈറ്റ് പെപ്പർ തെക്കൻ കേരളത്തിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. എണ്ണ അംശം ഉയർന്ന മുളക് കൊല്ലം, തിരുവനന്തപരം മേഖലയിൽ ലഭ്യമാണ്. ശ്രീലങ്കയും ഇന്തോനേഷ്യയും ഇത്തരം മുളക് ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ, വർധിച്ച ഡിമാൻഡുമായി താരതമ്യം ചെയ്യുമ്പോൾ ഉത്പാദനം നന്നേ കുറവാണ്.
ഡിസംബറായതോടെ ഉത്തരേന്ത്യയിൽ തണുപ്പിനു കാഠിന്യമേറിയതു ചുക്കിനു ഡിമാൻഡ് ഉയർത്താം. നവംബറിൽ വാങ്ങൽ താത്പര്യം ചുരുങ്ങി നിന്നത് ഇടപാടുകാരെ നിരാശപ്പെടുത്തി. വൻ വില മോഹിച്ച് ഉത്പാദനമേഖല ചുക്ക് സംഭരിച്ചിട്ടുണ്ട്. വില്പന ചുരുങ്ങിയാൽ കാലാവസ്ഥാ മാറ്റം മൂലം ചുക്കിൽ കുത്ത് വീഴാൻ സാധ്യത. അറബ് രാജ്യങ്ങളിൽ ശൈത്യം ശക്തമാകുന്നതിനാൽ വിദേശത്തുനിന്നും പുതിയ ഓർഡറുകൾ പ്രതീക്ഷിക്കാം, നേരത്തേ ലഭിച്ച വൻ ഓർഡറുകളെക്കുറിച്ച് വിവരങ്ങൾ കയറ്റുമതിക്കാർ രഹസ്യമാക്കി താഴ്ന്ന വിലയ്ക്ക് ചുക്ക് സംഭരിച്ചിരുന്നു. വിവിധയിനം ചുക്ക് 28000‐30000 രൂപയിലാണ്.
നാളികേര വിപണി താഴ്ന്നുതന്നെ
നാളികേര വിപണിയെ ഉയർത്താനുള്ള തമിഴ്നാട് ലോബിയുടെ നീക്കം വിജയിച്ചില്ല. മാസാരംഭമായതിനാൽ പ്രാദേശിക വിപണികളിൽ വെളിച്ചെണ്ണ വില്പന ചൂടുപിടിക്കുമെന്നു മനസിലാക്കിയാണ് വൻകിട മില്ലുകാർ സംഘടിതരായി വില ഉയർത്താൻ ശ്രമിച്ചത്. കേരളത്തിൽ എണ്ണയ്ക്ക് ആവശ്യം വർധിക്കുമെന്നു കാങ്കയം ലോബി കണക്കുകൂട്ടി സ്റ്റോക്കിനു ഉയർന്ന വിലയാണ് ആവശ്യപ്പെട്ടത്. എന്നാൽ, കൊപ്ര വില ഉയർത്താൻ അവർ ഉത്സാഹിച്ചതുമില്ല. കേരളത്തിൽ എണ്ണ വില ഒരാഴ്ചയായി സ്റ്റെഡിയായി നീങ്ങിയ ശേഷം ശനിയാഴ്ച കുറഞ്ഞ് 34,500 രൂപയായി. ക്രിസ്മസ് അടുക്കുന്നതോടെ വെളിച്ചെണ്ണയ്ക്ക് ആവശ്യം വർധിക്കും.
വനം നശീകരണം നടത്തിയുള്ള കൃഷിയിൽനിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്താനുള്ള നിയമം ഒരു വർഷത്തേക്ക് മരവിപ്പിച്ച യൂറോപ്യൻ പാർലമെന്റ് തീരുമാനം വിവിധ രാജ്യങ്ങളിലെ കാപ്പി, കൊക്കോ കർഷകർക്ക് ആശ്വാസമായി. ഉത്പാദന രാജ്യങ്ങളിലെ വനനശീകരണം ചെറുക്കാൻ ലക്ഷ്യമിട്ട നീക്കം ആഫ്രിക്ക, ബ്രസീൽ, ഇന്തോനേഷ്യൻ കർഷകരെ ഏതാനും മാസങ്ങളായി സമ്മർദത്തിലാക്കിയിരുന്നു.
Business
റാന്നി: അത്തിക്കയം കേന്ദ്രീകരിച്ചുള്ള ജെജെ ഗാർഡൻ ഡ്രാഗണ്‍ ഫ്രൂട്ട് പ്ലാന്റേഷന്റെ ബൈ പ്രോഡക്ടായി ജെജെ ഗാർഡൻ ഡ്രാഗണ്‍ ഫ്രൂട്ട് ജാം വിപണിയിലിറങ്ങുന്നു. ജാം, സ്ക്വാഷ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ അടക്കം വിവിധ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ലക്ഷ്യമിടുന്നതിന്റെ ആദ്യപടിയായാണ് ജെജെ ഗാർഡൻ ഡ്രാഗണ്‍ ഫ്രൂട്ട് ജാം വിപണിയിലിറക്കാനുള്ള ആദ്യ ഘട്ടം പൂർത്തിയാക്കിയത്. പ്രകൃതിദത്ത ചേരുവകളിൽ ഗുണ സമൃദ്ധവും ഏറെ രുചികരവുമായ ഡ്രാഗണ്‍ ഫ്രൂട്ട് ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്ത് ഉപയോക്താക്കളുടെ കൈകളിലെത്തിക്കുന്നതിലൂടെ ഫാം ടു ഹോം എന്ന സന്ദേശമാണ് ലക്ഷ്യമിടുന്നത്.
ഏറെ മധുരമുള്ള ഡ്രാഗണ്‍ പഴം വൈറ്റമിന്റെയും നാരുകളുടെയും കലവറയാണ്. ഇത് ദഹന പ്രക്രിയയെ സഹായിക്കും. സ്വാഭാവിക കളറിൽതന്നെ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ കൃത്രിമ കളറോ മറ്റോ ചേർക്കപ്പെടുന്നില്ല. രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനും അത്യുത്തമം. വെള്ളായണി കാർഷിക കോളജിന്റെ സഹകരണത്തോടെയാണ് പ്രോജക്ടിന്റെ തുടക്കമെങ്കിലും പ്ലാന്റേഷനോടു ചേർന്നു തന്നെ ഭാവിയിൽ വിവിധ തരം പ്രോഡക്ടുകൾ ഉത്പാദിപ്പിച്ച് മാർക്കറ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ജെജെ ഗാർഡൻ ഡയറക്ടർ കെ.എസ്. ജോസഫ് പറഞ്ഞു. ജെജെ ഗാർഡൻ പ്ലാന്റേഷന്റെ വിപുലീകരണത്തോടൊപ്പം വിവിധയിടങ്ങളിൽ ആവശ്യക്കാർക്ക് ഏക്കർകണക്കിന് തോട്ടങ്ങൾ പ്ലാന്റ് ചെയ്തു നൽകി വരുന്നുണ്ട്. മതിയായ ബിസിനസ് സർവീസും ഇവർ ലഭ്യമാക്കുന്നു.