Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shivakumar

അയാൾ പറഞ്ഞത് എനിക്ക് ട്രിഗറായി, ആ സംഭവത്തിനു ശേഷം അച്ഛന്‍റെ സിനിമകൾ കാണാറില്ല: സൂര്യ

പിതാവ് ശിവകുമാർ അഭിനയിച്ച സിനിമകൾ താൻ കാണാറില്ലെന്ന് വെളിപ്പെടുത്തി നടൻ സൂര്യ. 22-ാം വയസിൽ താൻ അച്ഛന്‍റെ സിനിമകൾ കാണുന്നത് അവസാനിപ്പിച്ചതാണെന്നും അതുണ്ടാക്കിയ കാരണവും സൂര്യ പറയുന്നു.

സൂര്യയെ നായകനാക്കി വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമായ വിശ്വനാഥൻ ആൻഡ് സൺസിന്‍റെ പ്രമോഷൻ അഭിമുഖത്തിനിടെയാണ് സൂര്യയുടെ വെളിപ്പെടുത്തൽ. 

‘എന്‍റെ അടുത്ത സുഹൃത്തിന്‍റെ വീട്ടിൽ ഒരു കല്യാണം നടക്കാനിരിക്കുകയായിരുന്നു. ഒരു മന്ത്രിയുടെ ബന്ധുവായിരുന്നു സുഹൃത്ത്. സുഹൃത്തിനൊപ്പം മന്ത്രിയെ വിവാഹം ക്ഷണിക്കാൻ എത്തിയതായിരുന്നു ഞാൻ. അപ്പോൾ അദ്ദേഹം എന്നെ പരിചയപ്പെട്ടു.

നടൻ ശിവകുമാറിന്‍റെ മകനാണ് എന്ന് പറഞ്ഞപ്പോൾ നീ എന്താണ് ചെയ്യുന്നത് എന്നു ചോദിച്ചു. ആ സമയത്ത് ഞാൻ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

ഉടൻ ആ മന്ത്രി എന്നോട് പറഞ്ഞു നീ നിന്‍റെ അച്ഛനെ പോലെ തന്നെയുണ്ട് കാണാൻ, അദ്ദേഹം ചെയ്തതു പോലെ തന്നെയല്ലേ നീയും ചെയ്യുക? അതു തന്നെയല്ലേ നീയും ആവർത്തിക്കുകയെന്ന്?. അച്ഛന്‍റെ അതേ ലുക്കും ശരീരഭാഷയും ശബ്ദവും മോഡുലേഷനുമല്ലേ നിനക്ക്, അതു തന്നെയല്ലേ നീയും സിനിമയിൽ ചെയ്യുക എന്നു ചോദിച്ചു. 

ഇത് എനിക്ക് വല്ലാതെ ട്രിഗർ ആയി. ഈ സംഭവത്തോടെ അച്ഛന്‍റെ സിനിമകൾ കാണുന്നത് നിർത്തി. എന്‍റെ 22 വയസിലോ മറ്റോ ആയിരുന്നു ഈ സംഭവം. ഇതോടെ അച്ഛൻ അഭിനയിച്ച സിനിമകൾ കാണുന്നത് ഞാൻ നിർത്തി. ഞാൻ എന്‍റെ പിതാവിനേപ്പോലെ തന്നെയാണ് കാണാൻ. അദ്ദേഹത്തിന്‍റെ മാനറിസങ്ങളും എനിക്ക് ഉണ്ടാകും. കാരണം അത് എന്‍റെഡിഎൻഎയിലുള്ളതാണ്. അതു സ്വാഭാവികവുമാണ്.

പക്ഷേ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളും അദ്ദേഹം ചെയ്ത മാനറിസങ്ങളും എനിക്ക് അനുകരിക്കാതിരിക്കാൻ കഴിയും. അതോടെ ഇനി അദ്ദേഹത്തിന്‍റെ സിനിമകൾ കാണില്ലെന്ന് ഉറപ്പിച്ചു. അതിൽ നിന്നും ഇൻഫ്ലുവൻസ്ഡ് ആകാതിരിക്കാൻ  വേണ്ടി മാത്രമാണ് അച്ഛന്‍റെ സിനിമകൾ കാണാതിരിക്കുന്നത്,’ സൂര്യ പറയുന്നു. 

National

മുഖ്യമന്ത്രിയായി തുടരുമെന്ന് സിദ്ധരാമയ്യ, ആശംസകളെന്ന് ശിവകുമാർ

ബംഗളൂരു: മുഖ്യമന്ത്രിസ്ഥാനത്തു തുടരുമെന്നും ഭാവിയിൽ ബജറ്റുകൾ അവതരിപ്പിക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആശംസകളെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു. നേതൃമാറ്റത്തിനായി ശിവകുമാർ പക്ഷം ഹൈക്കമാൻഡിനുമേൽ സമ്മർദം ചെലുത്തവേയാണ് സിദ്ധരാമയ്യയുടെ പരാമർശം.

നേതൃമാറ്റം സംബന്ധിച്ച് പരസ്യപ്രസ്താവന നടത്തരുതെന്ന് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല എംഎൽഎമാർക്കു മുന്നറിയിപ്പ് നല്കി.

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് 15 എംഎൽഎമാരും ഒരു ഡസൻ എംഎൽസിമാരും ഡൽഹിയിൽ ക്യാന്പ് ചെയ്യുകയാണ്. രണ്ടര വർഷം കഴിയുന്പോൾ മുഖ്യമന്ത്രിസ്ഥാനം ശിവകുമാറിനു കൈമാറാമെന്ന് കരാറുണ്ടെന്നാണ് അനുയായികൾ പറയുന്നത്.

‘മുഖ്യമന്ത്രിസ്ഥാനത്ത് അഞ്ചു വർഷം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞാൻ അദ്ദേഹത്തിന് ആശംസ നേരുന്നു. ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കും. ഗ്രൂപ്പിസത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. സംസ്ഥാനത്തെ 140 എംഎൽഎമാരുടെയും പ്രസിഡന്‍റാണ് ഞാൻ’. -ഡി.കെ. ശിവകുമാർ പറഞ്ഞു.

ഡൽഹിയിൽ എംഎൽഎമാർ ക്യാന്പ് ചെയ്യുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ, മന്ത്രിസ്ഥാനം മോഹിക്കുന്നവർ ഡൽഹി സന്ദർശിക്കുന്നതു സ്വാഭാവികമാണെന്നായിരുന്നു ശിവകുമാറിന്‍റെ മറുപടി. ആരെയും ഡൽഹിയിലേക്കു വിളിപ്പിച്ചിട്ടില്ലെന്നും സ്വമേധയാ പോയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗളൂരു സെൻട്രൽ ജയിലിലുള്ള കോൺഗ്രസ് എംഎൽഎമാരായ വിനയ് കുൽക്കർണി, കെ.സി. വീരേന്ദ്ര എന്നിവരെ ഇന്നലെ ശിവകുമാർ സന്ദർശിച്ചു. കൊലക്കേസിലാണ് കുൽക്കർണി ജയിലിലായത്.കള്ളപ്പണം വെളുപ്പിക്കൽ കേസാണ് വീരേന്ദ്രയ്ക്കെതിരേയുള്ളത്.

Latest News

Corehub Up