Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sree Narayana Guru

ഭരണഘടനയ്ക്കുവേണ്ടി പോരാടും, സാധാരണ പുസ്തകമല്ല: രാഹുൽഗാന്ധി

കൊല്ലം: ഭരണഘടന സാധാരണ പുസ്തകമല്ല, താൻ ഇന്ത്യയുടെ ഭരണഘടനയ്ക്കു വേണ്ടിയാണ് പോരാടുന്നതെന്നും ശ്രീനാരായണഗുരുവിന്‍റെ തത്വങ്ങൾ ഭരണഘടനയുടെ ഉള്ളടക്കത്തിൽ അടങ്ങിയത് അദ്ഭുതകരമായി തോന്നിയെന്നും ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി.

ഭരണഘടന ഭാരതീയ തത്വങ്ങളുടെ പ്രതീകമാണ്. ഭരണഘടന പറയുന്നതും സ്നേഹിക്കുക, പരസ്പരം ആദരിക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീനാരായണഗുരു- മഹാത്മാഗാന്ധി മഹാസംഗമ ശതാബ്ദിയാഘോഷം കൊല്ലം ആശ്രാമം മൈതാനിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശിവഗിരി മഠത്തിന്‍റെയും കെപിസിസിയുടെ കീഴിലുള്ള രാജീവ് ഗാന്ധി പഠനഗവേഷണ കേന്ദ്രത്തിന്‍റെയും നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്. വിട്ടുവീഴ്ചയും ക്ഷമയുമാണ് ഭരണഘടനയുടെ അന്തഃസത്ത. സത്യത്തെ കുറിച്ചാണ് ഗാന്ധിയും ഗുരുവും സംസാരിച്ചത്. ഗുരുവിന്‍റെ തത്വങ്ങൾ വിരിച്ച പാതയിലൂടെ സഞ്ചരിക്കുകയാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി ചൂണ്ടികാട്ടി.

ശ്രീനാരായണഗുരുവും ഗാന്ധിജിയും എതിർത്ത കാര്യങ്ങളാണ് രാഷ്ട്രീയത്തിൽ നടക്കുന്നതെന്നും അദേഹം വിമർശിച്ചു. രാഷ്ട്രീയത്തിൽ മാത്രമല്ല രാജ്യാന്തര സ്ഥിതിവിശേഷത്തിലും ആളുകൾ ഇരുട്ടിലേക്ക് കൂപ്പുകുത്തുന്നെന്നും അദേഹം വിമർശിച്ചു. അപരനെ മനസിലാക്കാനോ ഉൾക്കൊള്ളാനോ ശ്രമിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗാന്ധിജിയും ഗുരുവും രാഷ്ട്രീയത്തിലും ജീവിതത്തിലും വഴികാട്ടികളായി മാറണം. ഗാന്ധിജിയുടെ പോരാട്ടവീര്യം ഒരു മാതൃകയും വെളിച്ചവുമാണ്. ഗാന്ധിജി പോരാടിയതു ബ്രീട്ടീഷ് സാമ്രാജ്യത്തോടാണ്. എന്നാൽ, അവർ ഗാന്ധിയെ ഇല്ലാതാക്കാൻ ശ്രമിച്ചില്ല. ഇന്നു വിദ്വേഷത്തിനടിമകളായി മാറിയവർ ചോദ്യംചോദിക്കുന്നവരെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, രമേഷ് ചെന്നിത്തല, എംപിമാരായ കൊടിക്കുന്നേൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹന്നാൻ, ജെബി മേത്തർ, ആന്‍റോ ആന്‍റണി, രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറന്പിൽ, എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, സിആർ. മഹേഷ്, സ്വീകരണസമിതി ചെയർമാൻ എം. ലിജു തുടങ്ങിയവർ പ്രസംഗിച്ചു.

സംഘാടകസമതി ചെയർമാൻ അടൂർ പ്രകാശ് സ്വാഗതവും ഡിസിസി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് നന്ദിയും പറഞ്ഞു. സമ്മേളനത്തിനുമുന്നോടിയായി സർവമത സമ്മേളനം സംഘടിപ്പിച്ചു. ഗീവർഗീസ് മാർ കൂറിലോസ്, ഡോ. ജോസ് ജോർജ്, കുര്യാക്കോസ് മാർ സേവ്യറിയോസ്, ഫാ. ലാസൻ എസ്. പട്ടകടവ് തുടങ്ങിയവർ പ്രസംഗിച്ചു.

Kerala

ശ്രീനാരായണ ഗുരുവിന്‍റേയും മഹാത്മാഗാന്ധിയുടെയും സമാഗമശതാബ്ദി മഹാസമ്മേളനമായി ആഘോഷിക്കും: യുഡിഎഫ്

കൊല്ലം: ശ്രീനാരായണ ഗുരുവിന്‍റേയും മഹാത്മാഗാന്ധിയുടെയും സമാഗമശതാബ്ദി ആഘോഷം യുഡിഎഫ് മഹാസമ്മേളനമായി നടത്തുമെന്നും രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി പറഞ്ഞു. ശിവഗിരി മഠവുമായി ചേർന്ന് ആശ്രാമം മൈതാനത്തു ഫെബ്രുവരി അവസാനമാണ് സമ്മേളനം നടത്തുന്നത്.

രാഹുൽ ഗാന്ധി എംപി പങ്കെടുക്കും. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടി പങ്കെടുപ്പിക്കുമെന്നും തീയതി ഉടൻ തീരുമാനിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

വിജയ സാധ്യത മാത്രമാകും സ്ഥാനാർഥി നിർണയത്തിലെ ഘടകമെന്നും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും സ്‌ക്രീനിംഗ് കമ്മിറ്റി കാര്യങ്ങള്‍ വിലയിരുത്തി തീരുമാനിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ സാന്നിധ്യത്തിൽ അടൂർ പ്രകാശ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുമോ എന്ന ചോദ്യത്തിന് അടൂർ പ്രകാശ് മറുപടി നൽകിയില്ല.

National

നയപ്രഖ്യാപനത്തിൽ ശ്രീനാരായണ ഗുരു, ഗാന്ധിജി, നെഹ്റു, ടാഗോർ...

ന്യൂഡൽഹി: വിദ്യകൊണ്ടു പ്രബുദ്ധരാകുക, സംഘടിച്ചു ശക്തരാകുക എന്ന ശ്രീനാരായണ ഗുരുവിന്‍റെ വചനം യുവാക്കൾ ഓർമിക്കണമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. രാജ്യത്തിന്‍റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതു യുവാക്കളാണെന്നു മുർമു ചൂണ്ടിക്കാട്ടി. സ്വാശ്രയത്വത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കാൻ രബീന്ദ്രനാഥ ടാഗോറിനെയും രാഷ്‌ട്രപതി ഉദ്ധരിച്ചു.

ശ്രീനാരായണ ഗുരുവിനും ടാഗോറിനും പുറമെ മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും രാഷ്‌ട്രപതി അനുസ്മരിച്ചതു ശ്രദ്ധേയമായി.

പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണു മുർമുവിന്‍റെ പരാമർശം. ദേശീയ താത്പര്യമുള്ള വിഷയങ്ങളിൽ എല്ലാ എംപിമാരും ഏകീകൃത നിലപാടു സ്വീകരിക്കണമെന്ന് അഭ്യർഥിക്കാനാണ് മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ബാബാ സാഹേബ് അംബേദ്കർ, സർദാർ വല്ലഭ്ഭായ് പട്ടേൽ, ജയപ്രകാശ് നാരായണ്‍, റാം മനോഹർ ലോഹ്യ, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ, അടൽ ബിഹാരി വാജ്പേയി എന്നിവരെ മുർമു പരാമർശിച്ചത്. വ്യത്യസ്ത അഭിപ്രായങ്ങൾക്കും വീക്ഷണകോണുകൾക്കുമിടയിൽ, രാഷ്‌ട്രത്തേക്കാൾ വലുതായി ഒന്നുമില്ലെന്ന് രാഷ്‌ട്രപതി ഓർമിപ്പിച്ചു.

ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ, ചില വിഷയങ്ങൾ വ്യത്യാസങ്ങൾക്ക് അതീതമാണെന്ന് ഗാന്ധിജിയും നെഹ്റുവും മുതൽ വാജ്പേയി വരെയുള്ള രാഷ്‌ട്രനേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

വികസിത ഭാരതത്തിന്‍റെ ദൃഢനിശ്ചയം, ഇന്ത്യയുടെ സുരക്ഷ, ആത്മനിർഭരത, സ്വദേശി പ്രചാരണം, ദേശീയ ഐക്യത്തിനായുള്ള ശ്രമങ്ങൾ, സ്വച്ഛത തുടങ്ങി രാജ്യത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും പാർലമെന്‍റംഗങ്ങൾ ഐക്യത്തോടെ നിൽക്കണമെന്നു രാഷ്‌ട്രപതി പറഞ്ഞു. രാജ്യവികസനത്തിൽ പങ്കാളികളാകാനും പുരോഗതിയിൽ ഊർജം പകരാനും രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും ഭരണഘടനയുടെ ആത്മാവ് അതാണെന്നും മുർമു ചൂണ്ടിക്കാട്ടി.

ആദ്യദിനം പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യദിനംതന്നെ പ്രതിപക്ഷ പ്രതിഷേധം. രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്‍റെ നയപ്രഖ്യാപന പ്രസംഗത്തിൽ യുപിഎ സർക്കാരിന്‍റെ തൊഴിലുറപ്പ് പദ്ധതിക്കു പകരം ബിജെപി സർക്കാർ കൊടുവന്ന വിബി ജി -റാം ജി നിയമത്തെക്കുറിച്ച് പരാമർശിച്ചതാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്.

കേന്ദ്രസർക്കാരിന്‍റെ പുതിയ നിയമം പിൻവലിക്കണമെന്നും തൊഴിലുറപ്പ് പദ്ധതി തിരികെ കൊണ്ടുവരണമെന്നും പ്രതിപക്ഷ അംഗങ്ങൾ മുദ്യാവാക്യം മുഴക്കി ആവശ്യപ്പെട്ടു. തുടർന്ന് രാഷ്‌ട്രപതിയുടെ പ്രസംഗം കുറച്ചുസമയത്തേക്കു നിർത്തി. പ്രതിപക്ഷം ബഹളം അവസാനിപ്പിച്ചതോടെയാണ് പ്രസംഗം തുടർന്നത്.

ഗ്രാമീണ മേഖലയിലെ തൊഴിൽ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ നിയമം ഗ്രാമീണ വികസനത്തിന് പുതിയ പ്രചോദനം നൽകുമെന്നായിരുന്നു രാഷ്‌ട്രപതിയുടെ പ്രസംഗത്തിലെ പരാമർശം. എന്നാൽ, വിബി ജി -റാം ജി നിയമത്തിനെതിരേ കടുത്ത പ്രതിഷേധം ഉയർത്തുമെന്ന് ബജറ്റ് സമ്മേളനത്തിനുമുന്പു ചേർന്ന സർവകക്ഷി യോഗത്തിലുൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കിയിരുന്നു. നിയമത്തിനെതിരെ സമ്മേളനത്തിൽ ഉടനീളം പ്രതിപക്ഷം പ്രതിഷേധമുയർത്തും.

Kerala

ശ്രീനാരായണഗുരു നൽകിയ പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചെന്ന് ശിവഗിരി സമ്മേളനത്തിൽ ഉപരാഷ്ട്രപതി

തിരുവനന്തപുരം: ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരു മുന്നിൽ നിന്നുവെന്നും അദ്ദേഹം പറഞ്ഞു. 93 -ാം ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്‌ട്രപതി.

ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശി തരൂർ എംപി അടക്കമുള്ളവർ പങ്കെടുത്തു. രാവിലെ ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ഈ വർഷത്തെ ആഘോഷത്തിന് തുടക്കമായത്.

ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു. സ്നേഹമാണ് ഏറ്റവും വലിയ വിശ്വാസമെന്ന് പഠിപ്പിച്ചുവെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. മനസിന്‍റെയും ശരീരത്തിന്‍റെയും കേന്ദ്രമാണ് ശിവഗിരിയെന്നും അദ്ദേഹം ഒാർമിപ്പിച്ചു. 

Kerala

ശ്രീനാരായണ ഗുരുദേവന്‍റെ പ്രതിമ തോട്ടിൽ; അന്വേഷണം ആവശ്യപ്പെട്ട് എസ്എൻഡിപി യൂണിയൻ

തിരുവനന്തപുരം: ഉള്ളൂരിൽ ശ്രീനാരായണ ഗുരുദേവന്‍റെ പ്രതിമയെ തോട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഉള്ളൂരിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് പോകുന്ന വഴിയിലുണ്ടായിരുന്ന പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്.

ഇവിടെ സ്ഥാപിച്ചിരുന്ന പഴയ പ്രതിമ മാറ്റി പുതിയ പഞ്ചലോഹം കൊണ്ടുള്ള പ്രതിമ സ്ഥാപിച്ചിരുന്നു. പഴയ പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്. ആരാണ് പ്രതിമ തോട്ടിൽ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല.

അതേസമയം, സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുമെന്ന് തിരുവനന്തപുരം എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്‍റ് ചേന്തി അനിൽ പറഞ്ഞു.

Latest News

Corehub Up