• Logo

Allied Publications

Americas
സാം പിത്രോദ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു
Share
ന്യൂഡൽഹി: ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം സാം പിത്രോദ രാജിവച്ചു. വിവാദ പരാമർശത്തിനു പിന്നാലെ പ്രതിഷേധം ശക്തമായതോടെയാണ് അദ്ദേഹത്തിന്‍റെ നടപടി. സാം പിത്രേദയുടെ രാജി അംഗീകരിച്ചതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും അറിയിച്ചു.

വടക്കുകിഴക്കന്‍ മേഖലയിലുള്ളവര്‍ ചൈനക്കാരെ പോലെയും തെക്കേ ഇന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണെന്നുമാണ് സാം പിത്രോദ അഭിപ്രായപ്പെട്ടത്. ഇന്ത്യയുടെ വൈവിധ്യങ്ങളെ കുറിച്ചുള്ള ഒരു ഇംഗ്ലീഷ് മാധ്യമത്തിന്‍റെ ചോദ്യത്തിനാണ് അദ്ദേഹം വിവാദപരമായ മറുപടി നല്‍കിയത്.

പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെയും വടക്കുള്ളവര്‍ യൂറോപ്പുകാരെപോലെയും ആണെന്നും പിത്രോദ പറഞ്ഞിരുന്നു. നേരത്തെ, അമേരിക്കയിലേതുപോലെ ഇന്ത്യയിലും പാരമ്പര്യ സ്വത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന പിത്രോദയുടെ പ്രസ്താവനയും വലിയ വിവാദമായിരുന്നു.

മാധ്യമപ്രവർത്തക ആലീസ് സ്റ്റുവർട്ട് മരിച്ചനിലയിൽ.
വിർജീനിയ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാഷ്ട്രീയ നിരൂപകയും എമ്മി അവാർഡ് ജേതാവുമായ ആലീസ് സ്റ്റുവർട്ടിനെ മരിച്ചനിലയിൽ കണ്ടെ
ഫോമാ വെെസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഷാലു പുന്നൂസ് മത്സരിക്കുന്നു.
ഫിലാഡൽഫിയ: ഫോമയുടെ വെെസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടീം യുണൈറ്റഡിന്‍റെ ഭാഗമായി ഷാലു പുന്നൂസ് മത്സരിക്കുന്നു.
മിസ് ഒട്ടാവ സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി ലെനോർ.
ഒട്ടാവ: മിസ് ഒട്ടാവ സൗന്ദര്യമത്സരത്തിൽ കിരീടം നേടി മലയാളി പെൺകുട്ടി.
ഓർമ ഇന്‍റർനാഷണൽ ഫിലഡൽഫിയ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫിലാഡൽഫിയ: ഓവർസീസ് റസിഡന്‍റ് മലയാളീസ് അസോസിയേഷൻ ഇന്‍റർനാഷനലിന്‍റെ (ഓർമ ഇന്‍റർനാഷനൽ) ഫിലഡൽഫിയ ചാപ്റ്റർ ഭാര
ഹൂസ്റ്റണിൽ കൊടുങ്കാറ്റ്; ഏഴ് പേർ മരിച്ചു.
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ മണിക്കൂറിൽ 100 മൈൽ വേഗതയിൽ വീശിയ കൊടുങ്കാറ്റില്‍ ഏഴ് പേർ മരിച്ചു.