• Logo

Allied Publications

Americas
ജോ മാത്യു ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
Share
ബ്രാംപ്ടൺ: ബ്രാംപ്ടൺ മലയാളി സമാജം പ്രവർത്തകനും കാനഡയിലെ പ്രമുഖ ബിസിനസ്സുകാരനുമായ ജോ മാത്യു(തങ്കച്ചൻ) ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

ഡോ. കലാ ഷെഹിയുടെ പാനലിലാണ് ജോ മത്സരിക്കുന്നത്. എഎം റബ്ബേഴ്സിന്‍റെ സിഇഒ കൂടിയായ ജോ മാത്യു, കാനഡയിലെ മലയാളി സമൂഹത്തിന്‍റെ ഇടയിൽ സുപരിചിതനാണ്.

അറുപത് വർഷത്തെ പാരമ്പര്യമുള്ള ടൊറന്‍റോ മലയാളി സമാജത്തിന്‍റെ ട്രസ്റ്റീ ബോർഡ് അംഗം, മുൻ ചെയർമാൻ എന്നീ നിലകളിൽ ജോ മാത്യു സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഘടനാ നേതൃത്വപാടത്തിനും സമൂഹ സേവനത്തിനും പേരുകേട്ട അദ്ദേഹം കാനഡയിലെ മലയാളികൾക്ക് പ്രിയപ്പെട്ട വ്യക്തിത്വമാണ്.

നിലവിൽ ബ്രാംപ്ടൺ മലയാളി സമാജത്തിന്‍റെ പ്രസിഡന്‍റായും സമാജത്തിന്‍റെ അമരക്കാരനായ കുര്യൻ പ്രക്കാനത്തിന്‍റെ അനുഗ്രഹാശിസുകളോടെയുമാണ് ജോ മാത്യു ഫൊക്കാന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

മാധ്യമപ്രവർത്തക ആലീസ് സ്റ്റുവർട്ട് മരിച്ചനിലയിൽ.
വിർജീനിയ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാഷ്ട്രീയ നിരൂപകയും എമ്മി അവാർഡ് ജേതാവുമായ ആലീസ് സ്റ്റുവർട്ടിനെ മരിച്ചനിലയിൽ കണ്ടെ
ഫോമാ വെെസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഷാലു പുന്നൂസ് മത്സരിക്കുന്നു.
ഫിലാഡൽഫിയ: ഫോമയുടെ വെെസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടീം യുണൈറ്റഡിന്‍റെ ഭാഗമായി ഷാലു പുന്നൂസ് മത്സരിക്കുന്നു.
മിസ് ഒട്ടാവ സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി ലെനോർ.
ഒട്ടാവ: മിസ് ഒട്ടാവ സൗന്ദര്യമത്സരത്തിൽ കിരീടം നേടി മലയാളി പെൺകുട്ടി.
ഓർമ ഇന്‍റർനാഷണൽ ഫിലഡൽഫിയ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫിലാഡൽഫിയ: ഓവർസീസ് റസിഡന്‍റ് മലയാളീസ് അസോസിയേഷൻ ഇന്‍റർനാഷനലിന്‍റെ (ഓർമ ഇന്‍റർനാഷനൽ) ഫിലഡൽഫിയ ചാപ്റ്റർ ഭാര
ഹൂസ്റ്റണിൽ കൊടുങ്കാറ്റ്; ഏഴ് പേർ മരിച്ചു.
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ മണിക്കൂറിൽ 100 മൈൽ വേഗതയിൽ വീശിയ കൊടുങ്കാറ്റില്‍ ഏഴ് പേർ മരിച്ചു.