അർത്തുങ്കൽ തിരുനാൾ ഇന്ന്
Thursday, January 19, 2017 3:52 PM IST
ചേർത്തല: അർത്തുങ്കൽ സെന്‍റ് ആൻഡ്രൂസ് ബസിലിക്കയിലെ പ്രധാന തിരുനാൾ ഇന്ന്. ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം വൈകുന്നേരം നാലിനു നടക്കും. വൈകുന്നേരം മൂന്നിനു നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ ആലപ്പുഴ രൂപത വികാരി ജനറാൾ മോണ്‍. പയസ് ആറാട്ടുകുളം മുഖ്യ കാർമികത്വം വഹിക്കും. ഫാ. ഡോ. ഫെർണാണ്ടസ് കാക്കശേരിൽ വചന പ്രഘോഷണം നടത്തും. തുടർന്നു നടക്കുന്ന പ്രദക്ഷിണത്തിൽ ഫാ. സെബാസ്റ്റ്യൻ ചുള്ളിക്കൽ മുഖ്യ കാർമികത്വം വഹിക്കും.

അത്ഭുത തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചതുമുതൽ അർത്തുങ്കലിലേക്കു പതിനായിരക്കണക്കിനു വിശ്വാസികൾ രാപകലന്യേ പ്രവഹിക്കുകയാണ്. ഇന്നു നടക്കുന്ന പ്രദക്ഷിണം ദർശിക്കാനും അതിൽ പങ്കെടുക്കാനും അന്യസംസ്ഥാനങ്ങളിൽനിന്നുപോലും വിശ്വാസികൾ എത്തിച്ചേരും. വിശുദ്ധന്‍റെ തിരുസ്വരൂപം വിശ്വാസികൾ തോളിലേറ്റിയാണ് പടിഞ്ഞാറു സ്ഥാപിച്ചിട്ടുള്ള കുരിശടിവരെ പ്രദക്ഷിണം നടത്തുന്നത്. തിരുസ്വരൂപം വഹിക്കുന്നതിനായി ജനങ്ങൾ പ്രത്യേക വ്രതാനുഷ്ഠാനങ്ങളോടെയാണ് എത്തുന്നത്.

പ്രദക്ഷിണ സമയം വിശ്വാസികൾ വെറ്റിലയും മലരുമൊക്കെ പ്രാർഥനാപൂർവം തിരുസ്വരൂപത്തിൽ അർച്ചിക്കാറുണ്ട്. തിരുസ്വരൂപം ദേവാലയത്തിൽനിന്നു പുറത്തിറക്കുന്നതു മുതൽ തിരികെ എത്തുന്നതുവരെ ആകാശത്ത് ചെമ്പരുന്തുകൾ വട്ടമിട്ടുപറക്കുന്നത് അർത്തുങ്കലിലെ പ്രദക്ഷിണത്തിന്‍റെ മറ്റൊരു സവിശേഷതയാണ്.


രാവിലെ 11നു സീറോ മലബാർ റീത്തിൽ നടക്കുന്ന ദിവ്യബലിയിൽ കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിയ്ക്കൽ വചന പ്രഘോഷണം നടത്തും. വൈകിട്ട് ഏഴിനു നടക്കുന്ന തമിഴ് ദിവ്യബലിയിൽ ഫാ. സുഭാഷ് മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജോസഫ് മെന്‍റസ് വചനപ്രഘോഷണം നടത്തും. പുലർച്ചെ 5.30 മുതൽ രാത്രി ഒൻപതുവരെ ഏഴു ദിവ്യബലികൾ ഇന്നു അർപ്പിക്കപ്പെടും. അമ്പും വില്ലും എഴുന്നള്ളിക്കലാണ് അർത്തുങ്കലിലെ പ്രധാന നേർച്ച. പള്ളിക്കു മുന്നിലെ കുരിശടിയിൽനിന്നും പടിഞ്ഞാറെ കുരിശടിയിൽ നിന്നും എഴുന്നള്ളിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ വിശ്വാസികൾ വീടുകളിൽനിന്ന് ആഘോഷമായ അമ്പും വില്ലും എഴുന്നള്ളത്തുകൾ നടത്താറുണ്ട്. മുത്തുക്കുട, സ്വർണ വെള്ളി നേർച്ചകൾ, അടിമ നേർച്ച എന്നിവയും പ്രധാന നേർച്ചകളാണ്. തിരുനാൾ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലും വിശ്വാസികൾക്ക് പ്രയാസമില്ലാതെ പള്ളിയിലെത്തുന്നതിനും നേർച്ചകാഴ്ചകൾ അർപ്പിക്കുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി റെക്ടർ ഫാ. ക്രിസ്റ്റഫർ എം അർഥശേരിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.