ജാവദേക്കറുമായി കൂടിക്കാഴ്ച ;സമ്മതിച്ച് ജയരാജൻ
ജാവദേക്കറുമായി കൂടിക്കാഴ്ച ;സമ്മതിച്ച് ജയരാജൻ
Saturday, April 27, 2024 3:30 AM IST
തിരുവനന്തപുരം: ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ സ്ഥിരീകരിച്ചത് തെരഞ്ഞെടുപ്പു ദിവസം ഇടതുമുന്നണിക്കു വൻ തിരിച്ചടിയായി. കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സിപിഎം-ബിജെപി ഡീലിന്‍റെ ഭാഗമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

വിവാദ ദല്ലാൾ നന്ദകുമാർ തുടങ്ങിവച്ച വെളിപ്പെടുത്തൽ പരന്പരയ്ക്കൊടുവിൽ ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയ പ്രമുഖ സിപിഎം നേതാവ് ഇ.പി. ജയരാജനാണെന്ന് വെള്ളിയാഴ്ച കെ. സുധാകരൻ പറഞ്ഞതോടെയാണ് വിവാദം കത്തിപ്പടർന്നത്.

ഇന്നലെ വോട്ട് ചെയ്ത ശേഷം പുറത്തു വന്ന ഇ.പി. ജയരാജൻ, ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ശരിവയ്ക്കുകയായിരുന്നു. എന്നാൽ രാഷ്്ട്രീയമൊന്നും സംസാരിച്ചില്ലെന്നും ജാവദേക്കർ തന്നെ പരിചയപ്പെടാൻ തന്‍റെ മകന്‍റെ ഫ്ളാറ്റിൽ വരികയായിരുന്നു എന്നുമാണ് ജയരാജൻ വിശദീകരിച്ചത്.


ജാവദേക്കർക്കു ചായ കുടിക്കാൻ ജയരാജന്‍റെ മകന്‍റെ ഫ്ളാറ്റ് ചായപ്പീടികയാണോയെന്നു കെ. സുധാകരൻ ചോദിച്ചു. രാഷ്്ട്രീയമല്ലെങ്കിൽ പിന്നെ രാമകഥയാണോ ഇവർ സംസാരിച്ചതെന്നും സുധാകരൻ പരിഹസിച്ചു.

ജയരാജനു ജാഗ്രതക്കുറവുണ്ടായി എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരമൊരു കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സമാനമായ പ്രതികരണം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.