18 സീറ്റുകളിൽ യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് കെപിസിസി
18 സീറ്റുകളിൽ യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് കെപിസിസി
Sunday, May 5, 2024 2:15 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 18 സീറ്റുകളിൽ യുഡിഎഫിന്‍റെ വിജയം സുനിശ്ചിതമെന്നു കെപിസിസി വിലയിരുത്തൽ. നാലിടത്ത് കടുത്ത മത്സരമുണ്ടെങ്കിലും രണ്ടിടത്തു മാത്രമേ സംശയത്തിന്‍റെ നേരിയ കണികയുള്ളൂ. എന്നാൽ, ഇപ്പോഴത്തെ രാഷ്്‌ട്രീയ സാഹചര്യത്തിൽ യുഡിഎഫ് 20 സീറ്റിലും വിജയിച്ചാലും അദ്ഭുതപ്പെടേണ്ടതില്ലെന്നാണു കോണ്‍ഗ്രസ് വിലയിരുത്തൽ.

കടുത്ത ത്രികോണ പോരാട്ടം നടന്ന തൃശൂരിൽ 20,000ത്തിൽ കൂടുതൽ വോട്ടിനു വിജയിക്കുമെന്നു സ്ഥാനാർഥിയായ കെ. മുരളീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നാലു മണ്ഡലങ്ങളിലായിരുന്നു കടുത്ത പോരാട്ടം നടന്നതെന്നാണു വിലയിരുത്തൽ.

ആറ്റിങ്ങൽ, മാവേലിക്കര, ആലത്തൂർ, കണ്ണൂർ. ഇതിൽ മാവേലിക്കരയിൽ കടുത്ത മത്സരമായിരുന്നെങ്കിലും വിജയിക്കുമെന്നു സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കണ്ണൂരിൽ കെ. സുധാകരനും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചില പ്രത്യേക മത വിഭാഗങ്ങൾ സഹായിച്ചെന്ന് പേരെടുത്തു പറഞ്ഞായിരുന്നു കെ. സുധാകരന്‍റെ ആത്മവിശ്വാസം.

ആലത്തൂരിൽ എത്ര വോട്ടിനു ജയിക്കുമെന്നു സ്ഥാനാർഥിയായ രമ്യ ഹരിദാസ് യോഗത്തിൽ പറഞ്ഞില്ല. ആറ്റിങ്ങലിൽ 1.60 ലക്ഷത്തോളം കള്ളവോട്ടുകളുണ്ടായിരുന്നുവെന്ന് സ്ഥാനാർഥിയായ അടൂർ പ്രകാശ് പറഞ്ഞു.

കഴിഞ്ഞ തവണ കള്ളവോട്ട് തടഞ്ഞതു മൂലമാണ് ജയിക്കാനായത്. കാസർഗോഡ് 80,000 ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നു സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട പരാതികളും കാര്യമായി ഉയർന്നില്ല. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 സീറ്റും നേടുമെന്ന യുഡിഎഫിന്‍റെ ആത്മവിശ്വാസം കൂടുതൽ ഉയർന്ന തരത്തിലാണ് കെപിസിസി നേതൃയോഗത്തിന്‍റെ വിലയിരുത്തലെന്ന് ആക്‌ടിഗ് പ്രസിഡന്‍റ് എം.എം.ഹസൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

സുധാകരൻ പ്രസിഡന്‍റിന്‍റെ ചുമതല ഏറ്റെടുത്തില്ല

തിരുവനന്തപുരം: കെ. സുധാകരൻ കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല ഇന്നലെ ഏറ്റെടുത്തില്ല. തെരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയായതിനു ശേഷമാകാം എന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി നിർദേശിച്ചതിനെ തുടർന്നാണ് ചുമതല കൈമാറാതിരുന്നത്.

തെരഞ്ഞെടുപ്പു കഴിയുന്നതു വരെയാണ് എം.എം. ഹസനെ ആക്ടിംഗ് പ്രസിഡന്‍റായി എഐസിസി നിയമിച്ചത്. ഇന്നലത്തെ നേതൃയോഗത്തിൽ ചുമതല ഏറ്റെടുക്കാൻ സുധാകരൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായാണ് അദ്ദേഹം ഇന്നലെ യോഗത്തിനെത്തിയത്.

എന്നാൽ, തെരഞ്ഞെടുപ്പുഫലം പുറത്തു വന്നതു വരെ ആക്ടിംഗ് പ്രസിഡന്‍റിനു തുടരാമെന്നു ചില നേതാക്കൾ നിലപാടെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.