മോദി അടവുകളുടെ ആശാൻ: വി.എസ്
മോദി അടവുകളുടെ ആശാൻ: വി.എസ്
Friday, January 20, 2017 3:49 PM IST
കൊച്ചി: രാജ്യത്ത് നടപ്പിലാക്കിയ നോട്ട് നിരോധനം നവലിബറൽ നയങ്ങൾക്ക് ഫാസിസത്തിന്‍റെ ചേരുവകൾ ചേരുന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. ഓൾ ഇന്ത്യ ഇൻഷ്വറൻസ് എംപ്ലോയീസ് അസോസിയേഷൻ ദേശീയ സമ്മേളനത്തിന്‍റെ ഭാഗമായി എറണാകുളം ടൗണ്‍ഹാളിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടവുകളുടെ ആശാനാണെന്നും പാർലമെന്‍റോ റിസർവ് ബാങ്കോ അറിയാതെ രാജ്യത്തെ ജനങ്ങളെല്ലാം കള്ളപ്പണക്കാർ എന്ന രീതിയിൽ അടിച്ചേൽപ്പിച്ച നോട്ട് നിരോധനം വിതച്ച ദുരിതങ്ങൾ ഇനിയും തീർന്നിട്ടില്ലെന്നും വി.എസ് പറഞ്ഞു.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കുന്ന നടപടി മോദി തീർത്തും ലാഘവബുദ്ധിയോടെയാണ് സ്വീകരിച്ചത്. നോട്ട് നിരോധിച്ച ഉടൻ അദ്ദേഹം വച്ചുപിടിച്ചത് ജപ്പാനിലേക്കാണ്. ഇവിടെ സാധാരണക്കാർ ജോലി ചെയ്തു സമ്പാദിച്ച പണമെടുക്കാൻ വരിനിന്നു മരിച്ചു വീഴുമ്പോൾ അദ്ദേഹം അവിടെ ചെണ്ട കൊട്ടുന്നു, കുഴലൂതുന്നു, നൃത്തം വയ്ക്കുന്നു, കരയുന്നു. പല വിധത്തിലുള്ള അടവുകളാണ് അദ്ദേഹം പയറ്റുന്നത്.

ഇതുപോലെ താണുവണങ്ങിയും കരഞ്ഞുമാണ് മോദി അഡ്വാനിയെ കാലുവാരി താഴെയിട്ടത്. ഇപ്പോൾ മോദി ഗാന്ധിജിയാകാനുള്ള ഒരുക്കത്തിലാണ്. ചർക്കയിൽ നൂൽനൂൽക്കുന്ന ചിത്രം നൽകിയാൽ ഗാന്ധിജി ആവില്ല. ആയിരം കൊല്ലം ജീവിച്ചാലും മോദിക്ക് ഗാന്ധിജി ആവാൻ കഴിയില്ല. മോദിയുടെ ചെപ്പടി വിദ്യകൾ ജനങ്ങൾക്ക് മനസിലായി തുടങ്ങിയിട്ടുണ്ടെന്നും വി.എസ് പറഞ്ഞു.


നരസിംഹറാവു- മൻമോഹൻസിംഗ് കൂട്ടുകെട്ട് തുടങ്ങിവച്ച നവ ലിബറൽ പരീക്ഷണങ്ങൾ മോദിയുടെ കൈയിലെത്തിയപ്പോൾ കൂടുതൽ അപകടകരമായ നിലയിലായി. ആഗോളവത്കരണ സാമ്പത്തിക നയങ്ങൾക്കും സാംസ്കാരിക അധിനിവേശത്തിനുമെതിരെയുള്ള സമരം ശക്തിപ്പെടുത്തേണ്ട കാലമാണിത്. നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയിൽനിന്ന് പുറത്തുകടക്കാനായി അവർ ചൂഷണം ശക്തിപ്പെടുത്തുകയാണ്. മറുവശത്ത് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുംവേണ്ടി അതിശക്തമായ ബഹുജനസമരങ്ങൾ ലോകമെങ്ങും അലയടിക്കുന്നു. എന്നാൽ, പ്രതിരോധത്തിൽ മാത്രം ഊന്നിയ സമരങ്ങൾക്ക് ദൗർബല്യമുണ്ടെന്നും കാലാനുസൃതമായ അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളാണ് നടത്തേണ്ടതെന്നുമുള്ള തിരിച്ചറിവുണ്ടാകണമെന്നും വി.എസ്. അച്യുതാനന്ദൻ ഓർമിപ്പിച്ചു.

ഉദാരവത്കരണത്തിന്‍റെ 25 വർഷം, ഇന്ത്യൻ സാമ്പത്തിക ഘടനയിലെ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് അധ്യക്ഷത വഹിച്ചു. സാന്പത്തിക വിദഗ്ധൻ വെങ്കടേഷ് ആത്രേയ സെമിനാറിൽ വിഷയം അവതരിപ്പിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്‍റ് കെ. വേണുഗോപാൽ, സെമിനാർ കമ്മിറ്റി ചെയർമാൻ വി.കെ. പ്രസാദ്, സംഘാടകസമിതി ജനറൽ കണ്‍വീനർ പി.ബി. ബാബുരാജ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.