പിണറായിക്കു നല്ല സർട്ടിഫിക്കറ്റുമായി വി.എസ്; ഗുണമുണ്ടാകട്ടേയെന്നു കെ.സി. ജോസഫ്
പിണറായിക്കു നല്ല സർട്ടിഫിക്കറ്റുമായി വി.എസ്; ഗുണമുണ്ടാകട്ടേയെന്നു കെ.സി. ജോസഫ്
Tuesday, February 28, 2017 3:26 PM IST
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ പ്രസംഗിക്കാൻ എഴുന്നേൽക്കുന്പോൾ ഭരണപക്ഷത്തും ആകാംക്ഷ ഉയരും. എന്താണു പറയുക എന്ന കാര്യത്തിൽ തിട്ടമില്ലല്ലോ. നന്ദിപ്രമേയചർച്ചയുടെ രണ്ടാം ദിവസമായ ഇന്നലെ ആദ്യ പ്രസംഗം നടത്തിയ വി.എസ്. പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയും പിണറായി സർക്കാരിനെ വാനോളം പുകഴ്ത്തുകയും ചെയ്തപ്പോൾ ഭരണപക്ഷത്ത് ആവേശവും ആശ്വാസവുമെല്ലാം പ്രകടമായി. പിന്നാലെ പ്രസംഗിച്ച പ്രതിപക്ഷത്തെ കെ.സി. ജോസഫിന് വി.എസ്. പിണറായി വിജയന്‍റെ വിനീതവിധേയനായി മാറിയതിൽ അദ്ഭുതമുണ്ടെങ്കിലും പരിഭവമില്ല. അങ്ങനെയെങ്കിലും വി.എസിന് സെക്രട്ടേറിയറ്റിൽ ഒരു മുറി കിട്ടുമെങ്കിൽ ആയിക്കോട്ടെ എന്നാണു ജോസഫിന്‍റെ നിലപാട്.

ബാർ കോഴയും സോളാർ വിവാദവും കെ.എം. മാണിയുടെ ഉപവാസവുമെല്ലാം വി.എസിന്‍റെ പ്രസംഗത്തിലൂടെ സഭയിൽ കടന്നു വന്നു. പെരുന്പാവൂരിലെ ജിഷയുടെ കൊലപാതകികളെ പിടിക്കാൻ പിണറായി വിജയൻ അധികാരത്തിലെത്തേണ്ടി വന്നു എന്നും വി.എസ്. പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിലും ബജറ്റിലും പറയുന്നതൊന്നും നടപ്പിലാകുന്നില്ലെന്നു കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി. കിഫ്ബിയിലൂടെ എത്ര തുക ഇതിനകം ചെലഴിച്ചെന്നും ജോസഫ് ചോദിച്ചു.

സർക്കാരിനെ ഉശിരോടെ പ്രതിരോധിച്ച സിപിഐക്കാരനായ കെ. രാജനോടു ടി.എ. അഹമ്മദ് കബീറിനു പറയാനുണ്ടായിരുന്നത് ഇക്കാര്യങ്ങൾ സ്വന്തം നേതാവായ കാനം രാജേന്ദ്രനെ ആദ്യം ബോധ്യപ്പെടുത്താനായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ നീളം കുറയ്ക്കണമെന്നു കെ.ബി. ഗണേഷ്കുമാർ ആവശ്യപ്പെട്ടു. രണ്ടര മണിക്കൂറൊന്നും പ്രസംഗിപ്പിക്കേണ്ട കാര്യമില്ല. കഴിഞ്ഞ പതിനഞ്ചു വർഷത്തെ നയപ്രഖ്യാപന പ്രസംഗങ്ങൾ സൂക്ഷിച്ചു വച്ചിട്ടുള്ള ഗണേഷ്കുമാറിന് എല്ലാം ഏതാണ്ട് ഒരു പോലെയാണെന്നാണു തോന്നിയിട്ടുള്ളത്.

നയപ്രഖ്യാപന പ്രസംഗത്തെ പൊതുവേ സ്വാഗതം ചെയ്ത കെ.എം. മാണി പ്രസംഗിച്ചു വന്നപ്പോൾ നല്ലതൊന്നും കണ്ടില്ല. ക്രമസമാധാന പാലനത്തിൽ കേരളം ഇന്ത്യയിൽ ഒന്നാമതാണെന്നു പറയുന്നതു ശരിയല്ല. ഈ സർക്കാരിൽ അഴിമതി ഇല്ല എന്നു പറയുന്നതിനോടും മാണിക്കു യോജിപ്പില്ല. ഇപി. ജയരാജനും മേഴ്സിക്കുട്ടിയമ്മയ്ക്കും കടകംപള്ളി സുരേന്ദ്രനുമെല്ലാമെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. അവർ അഴിമതിക്കാരാണെന്നു താൻ പറയില്ല. പക്ഷേ അന്വേഷണം നടക്കുന്നുണ്ട്. കാരുണ്യ ഇല്ലാതാക്കാനുള്ള നീക്കത്തെയും മാണി കുറ്റപ്പെടുത്തി.

പിണറായി സർക്കാർ കേരളത്തെ അമേരിക്കൻ നിലവാരത്തിലേക്കെത്തിച്ചു എന്നാണു വി.ടി. ബൽറാം കണ്ടെത്തിയത്. ഉമ്മൻ ചാണ്ടി ഭരിക്കുന്പോൾ ഒരു രൂപയ്ക്ക് അരി കിട്ടുമായിരുന്നു. ഇന്നിപ്പോൾ ഒരു ഡോളർ വേണം. ബിജെപിയും സിപിഎമ്മും തമ്മിൽ പരസ്പര ധാരണയിലാണു നീങ്ങുന്നതെന്നും ബൽറാം കുറ്റപ്പെടുത്തി. ഡൽഹിയിൽ ഭോപ്പാലിലും പ്രസംഗിക്കാൻ പറ്റാതിരുന്നപ്പോൾ മൗനം പാലിച്ചതു കൊണ്ടാണ് മംഗലാപുരത്തു തടയുമെന്നു സംഘപരിവാർ പറഞ്ഞത്. ഇനി ലക്നോയിൽ പോയി പ്രസംഗിക്കണമെന്നുണ്ടെങ്കിൽ അവിടെ ഒരു മതേതര സർക്കാർ വരണമെന്നു ബൽറാം ഓർമിപ്പിച്ചു.

ഗുണ്ടാ ആക്രമണങ്ങൾ ഇപ്പോഴും അരങ്ങേറുന്നതിന്‍റെ കാരണം യു. പ്രതിഭ ഹരി കണ്ടെത്തി. കഴിഞ്ഞ സർക്കാർ വളർത്തി വിട്ട ഗുണ്ടകൾ ഇപ്പോഴും ഇവിടെയുണ്ട്. അവരെ വൈകാതെ ഇല്ലാതാക്കുമെന്ന കാര്യത്തിൽ പ്രതിഭയ്ക്കു സംശയമില്ല. എം. ഉമ്മറിന്‍റെ അഭിപ്രായത്തിൽ നയപ്രഖ്യാപന പ്രസംഗം നിരർഥകമായ പുരാവൃത്തങ്ങളുടെ അസംബന്ധ മിശ്രണം ആണ്. ഉമ്മർ പറഞ്ഞതൊന്നും മനസിലായില്ലെന്നായിരുന്നു എസ്. രാജേന്ദ്രന്‍റെ പരാതി.


പഴയ സർക്കാരിനെ കുറ്റം പറഞ്ഞു കാലം കഴിക്കുന്നതല്ലാതെ ഒന്പതു മാസം കൊണ്ട് എന്തെങ്കിലും ചെയ്തോ എന്നായിരുന്നു കെ. മുരളീധരന്‍റെ ചോദ്യം. സെക്രട്ടേറിയറ്റിൽ ഒരു ഫയൽ പോലും നീങ്ങുന്നില്ല. വിജിലൻസിനെ നിലയ്ക്കു നിർത്താൻ മുഖ്യമന്ത്രിക്കു സാധിക്കുന്നില്ല. കഴിഞ്ഞ 11ന് മസ്കറ്റ് ഹോട്ടലിലെ അടച്ചിട്ട മുറിയിൽ കുമ്മനം രാജശേഖരനുമായി ചർച്ച ചെയ്തത് എന്തായിരുന്നു എന്നു മുഖ്യമന്ത്രി മറുപടി പറയുന്പോഴെങ്കിലും വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

ഗുണ്ടാ- മാഫിയ ആക്രമണങ്ങളെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണത്തിന് പഴയ ഭരണത്തിലെ കണക്കുകളുമായാണ് എ.എം. ആരിഫ് മറുപടി പറഞ്ഞത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന പതിനൊന്നു മാസത്തെ കണക്കു പറഞ്ഞപ്പോൾ താൻ 21 മാസം ആഭ്യന്തരമന്ത്രിയായിരുന്നു എന്നു തിരുവഞ്ചൂർ തിരുത്തി. തെറ്റായ കണക്കുകളാണ് ആരിഫ് പറയുന്നതെന്ന് തിരുവഞ്ചൂർ പറഞ്ഞപ്പോൾ രേഖകൾ മേശപ്പുറത്തു വയ്ക്കുകയാണെന്ന് ആരിഫ് പറഞ്ഞു. ഏതായാലും സംസ്ഥാനത്ത് ഇപ്പോൾ ഗുണ്ടാ ആക്രമണങ്ങളില്ലെന്ന് ആരിഫ് പറഞ്ഞില്ല. പഴയ ശേഷിപ്പുകൾ ഇപ്പോഴും അവശേഷിക്കുന്നതാണു പ്രശ്നമെന്നാണ് ആരിഫിന്‍റെയും പക്ഷം.

സംസ്ഥാനത്തു വർധിച്ചുവരുന്ന ഗുണ്ടാ - മാഫിയ ആക്രമണങ്ങളെക്കുറിച്ചു സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ശൂന്യവേളയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി പ്രസംഗിച്ചു. പ്രതിപക്ഷ ആരോപണങ്ങളെ തള്ളിയ മുഖ്യമന്ത്രി മുൻ ഡിജിപിക്കു പോലും സുരക്ഷയില്ലെന്ന ആരോപണത്തെ പ്രതിരോധിച്ചതു മറ്റൊരു വാദം ഉന്നയിച്ചുകൊണ്ടായിരുന്നു. ആ ഡിജിപി ഇപ്പോൾ നിങ്ങളുടെ ചേരിയിലല്ല. മറ്റൊരു ചേരിയിലാണ്. അത് ഓർത്തോളുക. ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതു പുതുമയായി മുഖ്യമന്ത്രി അവതരിപ്പിച്ചു. മന്ത്രി എ.കെ. ബാലൻ തൊട്ടടുത്ത സീറ്റിലിരുന്നു പറഞ്ഞു കൊടുക്കുകയായിരുന്നു.

ബാലൻ പറയുന്നത് ഏറ്റുപറഞ്ഞാൽ മുഖ്യമന്ത്രി വെട്ടിലാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്പും സംസ്ഥാനത്ത് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പ്രസംഗം തുടർന്നപ്പോൾ വീണ്ടും ബാലൻ പറഞ്ഞുകൊടുത്തു കൊണ്ടിരുന്നു. നിങ്ങളൊന്നു മിണ്ടാണ്ടിരി എന്നു മുഖ്യമന്ത്രി ബാലനോട് പറഞ്ഞത് സഭയിൽ കൂട്ടച്ചിരി പടർത്തി.

സഭ നിർത്തിവച്ചു ചർച്ചയില്ലെന്നു പറഞ്ഞതോടെ പ്രതിപക്ഷനേതാവ് വാക്കൗട്ട് പ്രഖ്യാപിച്ചു. മുൻകാലങ്ങളിലേതു പോലെയല്ല ഇപ്പോൾ കാര്യങ്ങൾ എന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ കയറി പിടിച്ചായിരുന്നു രമേശിന്‍റെ മറുപടി. ശരിയാണ്. മുൻകാലങ്ങളിലേതു പോലെയല്ല. ഇപ്പോൾ സ്ത്രീപീഡനങ്ങളും ഗുണ്ടാ ആക്രമണങ്ങളും വർധിച്ചിരിക്കുന്നു: രമേശ് പറഞ്ഞു.യുഡിഎഫിനു പിന്നാലെ കെ.എം. മാണിയും ഒ. രാജഗോപാലും വാക്കൗട്ട് നടത്തി. അങ്ങനെ വാക്കൗട്ട് സന്പൂർണമായി.

നിയമസഭാവലോകനം / സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.