ഒന്നും ശരിയാകാതെ പ്രതിച്ഛായാനഷ്ടവുമായി സർക്കാർ
Sunday, March 26, 2017 1:04 PM IST
തിരുവനന്തപുരം: പത്തു മാസം മുന്പ് വൻഭൂരിപക്ഷത്തോടെ ഇടതുസർക്കാർ അധികാരത്തിലേറിയത് അഴിമതിയും സ്ത്രീസുരക്ഷയും ഉയർത്തിക്കാട്ടിയായിരുന്നു. യുഡിഎഫ് സർക്കാരിനെ വിവാദങ്ങളിൽ കുടുക്കിയ ഈ വിഷയങ്ങളിലുള്ള പ്രതിഷേധമായാണ് ജനവിധി വിലയിരുത്തപ്പെട്ടത്.

എന്നാൽ, അധികാരത്തിലേറി പത്തു മാസം പിന്നിടുന്പോൾ പിണറായി സർക്കാരിൽ നിന്നു രണ്ടു മന്ത്രിമാർ രാജിവയ്ക്കേണ്ടി വന്നത് അഴിമതിയുടെയും സ്ത്രീവിഷയത്തിന്‍റെയും പേരിൽ. എല്ലാം ശരിയാക്കുമെന്ന വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ഇടതുസർക്കാർ പത്തു മാസം കൊണ്ടു തികച്ചും പ്രതിരോധത്തിലേക്കു നീങ്ങുന്ന കാഴ്ച.

സ്ത്രീസുരക്ഷ പ്രധാന അജൻഡയായി അവതരിപ്പിക്കുന്ന സർക്കാരിനു നാണക്കേടു സമ്മാനിക്കുന്ന സംഭവമായി ശശീന്ദ്രന്‍റെ രാജിയിലേക്കു നയിച്ച കാര്യങ്ങൾ. അധികാരക്കസേരയിൽ കടിച്ചുതൂങ്ങാതെ ഉടനടി രാജിവച്ചതു വഴി പ്രതിഷേധക്കൊടുങ്കാറ്റിനു തടയിടാൻ സാധിച്ചെങ്കിലും ഈ സംഭവം സൃഷ്ടിച്ച മാനഹാനിക്കു പരിഹാരമില്ല.

മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രമാണു ശേഷിക്കുന്നത്. സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തൽ കൂടിയാകും തെരഞ്ഞെടുപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷം സ്വാഭാവികമായും ഈ വിഷയം പ്രചാരണായുധമാക്കും. ഇവിടെയും ഭരണപക്ഷത്തിനു പറയാൻ ന്യായങ്ങളില്ല.

മുൻ സർക്കാരിനെതിരേ ഇന്നത്തെ ഭരണപക്ഷം ഉന്നയിച്ചിരുന്ന ആരോപണങ്ങൾ തന്നെ തിരിച്ച് ഉന്നയിക്കുന്ന സ്ഥിതിയാണു നിലനിൽക്കുന്നത്. സ്വജനപക്ഷപാതത്തിന്‍റെ പേരിലായിരുന്നു മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി. ജയരാജനു രാജിവയ്ക്കേണ്ടി വന്നത്. സ്ത്രീപീഡനങ്ങളുടെയും കുട്ടികൾക്കെതിരായ പീഡനങ്ങളുടെയും കഥകൾ ഒന്നൊന്നായി പുറത്തുവന്നു കൊണ്ടിരിക്കുന്ന ദിവസങ്ങളിലാണ് സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തിയതിന്‍റെ തെളിവുകൾ പുറത്തുവന്നത്. സ്ത്രീസുരക്ഷയ്ക്കായുള്ള ഹെൽപ് ലൈൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഇതേ വിഷയത്തിൽ ഒരു മന്ത്രി രാജി വയ്ക്കേണ്ടി വന്നിരിക്കുന്നത്.

എല്ലാം ശരിയാക്കുമെന്ന വാഗ്ദാനം നൽകി അധികാരത്തിലേറിയെ പിണറായി വിജയൻ സർക്കാർ തുടക്കത്തിൽ ജനങ്ങൾക്കു വലിയ പ്രതീക്ഷയാണു പകർന്നുനൽകിയത്. അഴിമതിക്കും അതിക്രമങ്ങൾക്കുമെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങൾ വിശ്വാസത്തിലെടുത്തു. കർക്കശക്കാരനായ ഭരണാധികാരിയെന്ന പ്രതിച്ഛായ നേടിയെടുക്കാൻ പിണറായി വിജയനു തുടക്കത്തിൽ സാധിച്ചു. എന്നാൽ, വൈകാതെ ഭരണരംഗത്തു വിവാദങ്ങൾക്കു തുടക്കമായി. ഐഎഎസ്- ഐപിഎസ് തർക്കം ഭരണസ്തംഭനത്തിനു വരെ വഴിതെളിച്ചു.


പരസ്പരം ആരോപണങ്ങളും കേസുകളുമായി ഇരുകൂട്ടരും മുന്നോട്ടു പോയതോടെ ഭരണരംഗത്ത് അനിശ്ചിതത്വമായിരുന്നു ഫലം. പിന്നാലെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്‍റെ പേരിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ പേന താഴെ വച്ചു സമരം തുടങ്ങി. തീരുമാനത്തിൽ സർക്കാർ ഉറച്ചു നിൽക്കുന്പോഴും ജീവനക്കാരെ വരുതിയിലാക്കാൻ ഇനിയും സാധിച്ചിട്ടില്ല.

സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ പോലീസ് വീഴ്ച വരുത്തിയെന്ന പരാതിയാണു വ്യാപകമായി ഉയർന്നുവരുന്നത്. സദാചാര പോലീസിംഗും പോലീസ് അതിക്രമങ്ങളും നിരന്തരം വാർത്തായി. പോലീസ് പലപ്പോഴും കാഴ്ചക്കാരുടെ റോളിലേക്കു മാറി. റേഷൻ വിതരണം താറുമാറായപ്പോഴും മുൻസർക്കാരിനെയും കേന്ദ്രസർക്കാരിനെയും പഴി പറഞ്ഞു ഉത്തരവാദിത്വത്തിൽ നിന്നു തലയൂരാനായിരുന്നു സർക്കാരിന്‍റെ ശ്രമം. അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കു വൻതോതിൽ വില വർധിച്ചു. മുന്നണിയിലെ പ്രമുഖ കക്ഷികളായ സിപിഎമ്മും സിപിഐയും പല വിഷയങ്ങളിലും പരസ്യമായി തമ്മിലടിച്ചു. ഭരണത്തിലേറി ഒരു വർഷം തികയും മുന്പേ ഭരണനേട്ടങ്ങളേക്കാളുപരി ഭരണരംഗത്തെ വീഴ്ചകൾ മുഴച്ചുനിൽക്കുന്ന സ്ഥിതിയാണു നിലവിലുള്ളത്.

ഭരണത്തിന്‍റെ ആദ്യവർഷം പൊതുവെ സർക്കാരുകൾ മികച്ച പ്രതിച്ഛായ നിലനിർത്തുന്ന പതിവാണുള്ളത്. മുൻ സർക്കാരുകളുടെയെല്ലാം ചരിത്രം ഇതുതന്നെ. എന്നാൽ, അതിനു വിരുദ്ധമായി പിണറായി സർക്കാർ ഒന്നാം വാർഷികത്തിലേക്കു കടക്കുന്പോൾ രണ്ടു മന്ത്രിമാർ രാജിവയ്ക്കേണ്ടി വന്നിരിക്കുന്നു. രണ്ടു പേരും സർക്കാരിനെയും മുന്നണിയെയും കടുത്ത പ്രതിരോധത്തിലാക്കിയാണു പടിയിറങ്ങിയത്.
ഭരണരംഗത്ത് നിരവധി പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഒന്നും ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കുന്നില്ല. ശശീന്ദ്രന്‍റെ രാജി സർക്കാരിന്‍റെ പ്രതിച്ഛായയ്ക്കു വീണ്ടും മങ്ങലേൽപ്പിക്കുകയാണ്. പ്രതിപക്ഷത്തും കാര്യങ്ങൾ പന്തിയല്ലെന്നതു മാത്രമാണ് സർക്കാരിന് ആശ്വസിക്കാൻ വക നൽകുന്നത്.

സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.