ആരോഗ്യ ഇൻഷ്വറൻസ്: ജീവനക്കാർ പ്രതിവർഷം മുടക്കേണ്ടിവരുന്നത് 3600 രൂപ
Friday, April 21, 2017 1:07 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുമ്പോൾ ജീവനക്കാർ പ്രതിവർഷം മുടക്കേണ്ടി വരുന്നത് 3600 രൂപ. പ്രതിമാസം 300 രൂപ വീതമാണ് ജീവനക്കാരിൽനിന്ന് പ്രീമിയമായി ഈടാക്കുക.
ഇപ്പോഴുള്ള മെഡി ക്ലെയിം പോളിസികൾക്കായാണ് ജീവനക്കാർ 15,000 രൂപ വരെ വർഷം മുടക്കേണ്ടി വരുന്നത്. പുതിയ പദ്ധതി നടപ്പാക്കുമ്പോൾ എത്ര തുക വരെ ജീവനക്കാർക്കും പെൻഷൻകാർക്കും ആനുകൂല്യമായി കിട്ടും എന്നതടക്കമുള്ള വിശദാംശങ്ങൾ ഇൻഷ്വറൻസ് ഏജൻസികളുമായി നടത്തുന്ന ചർച്ചകൾക്കു ശേഷമാകും അന്തിമ തീരുമാനത്തിലെത്തുക. ഈ വർഷംതന്നെ പദ്ധതി നടപ്പാക്കി തുടങ്ങാനാണു തീരുമാനം.

മത്സരാധിഷ്ഠിത ടെൻഡർ വഴിയാകും പദ്ധതി നടത്തിപ്പ് ഏജൻസിയെ തെരഞ്ഞെടുക്കുക. 28 സ്വകാര്യ ഇൻഷ്വറൻസ് സ്ഥാപനങ്ങളും നാലു പൊതുമേഖലാ സ്ഥാപനങ്ങളുമടക്കം 32 സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ചാകും ടെൻഡർ. ഇതിൽ നാലു പൊതുമേഖലാ സ്ഥാപനങ്ങൾക്കു മുൻഗണന നൽകുമെന്നു കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. മന്ത്രിസഭാ തീരുമാനത്തിന്‍റെ ഉത്തരവിറങ്ങുന്ന മുറയ്ക്ക് ഇതിന്‍റെ നടപടിക്രമങ്ങളിലേക്കു കടക്കും.

നിലവിലെ മെഡി ക്ലെയിം പോളിസികൾ അനുസരിച്ച് രണ്ടോ മൂന്നോ അംഗങ്ങളുള്ള കുടുംബത്തിനു മൂന്നു ലക്ഷം വരെയാണു പരമാവധി ചികിത്സാ ആനുകൂല്യം ലഭിച്ചു വരുന്നത്. മുഴുവൻ ജീവനക്കാരുടെയും പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടുള്ള കളക്ടീവ് റിസ്ക് ഷെയറിംഗ് സ്കീം ആയാണ് പുതിയ പദ്ധതിയെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്. അതായത്, പദ്ധതിയിൽ മുഴുവൻ ജീവനക്കാരും ചേരേണ്ടിവരും.ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാകുന്നതുവരെ നിലവിലുള്ള മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് തുടരും.

പുതിയ തീരുമാനം സംസ്ഥാനത്തെ നാലര ലക്ഷം വരുന്ന ജീവനക്കാർക്കും അധ്യാപകർക്കും അഞ്ച് ലക്ഷത്തോളം വരുന്ന പെൻഷൻകാർക്കുമാണു പ്രയോജനപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.