കിഫ്ബി വഴി 2,000 കോടിയുടെ പദ്ധതികൾക്കുകൂടി അംഗീകാരം; പ്രവാസി ചിട്ടി ഓണത്തിനു തുടങ്ങും
Tuesday, May 23, 2017 12:35 PM IST
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി നടപ്പാക്കുന്ന പദ്ധതികൾക്കു തുക കണ്ടെത്തുന്നതിനുള്ള പ്രധാന മാർഗമായി കരുതുന്ന കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി ഓണത്തിനു മുമ്പ് ആരംഭിക്കാൻ ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഓഗസ്റ്റ് അവസാനത്തോടെ ചിട്ടി ആരംഭിക്കാനാണു തീരുമാനം.

രണ്ടായിരം കോടി രൂപയുടെ പദ്ധതികൾക്കുകൂടി അനുമതി നൽകാനും കിഫ്ബി യോഗം തീരുമാനിച്ചു.

പൊതുമരാമത്തു വകുപ്പിന്‍റെ നിർമാണ പ്രവൃത്തികൾക്കൊപ്പം സ്കൂൾ- കോളജ് ആധുനികവത്കരണത്തിന്‍റെ ഭാഗമായുള്ള ഐടി അധിഷ്ഠിത പദ്ധതികളും ഇന്നലെ അംഗീകാരം നൽകിയവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തേ 101 പദ്ധതികളിലായി 12,000 കോടി രൂപയുടെ പദ്ധതികൾക്കു കിഫ്ബി എക്സിക്യൂട്ടീവ് യോഗം അനുമതി നൽകിയിരുന്നു.
കിഫ്ബി യോഗങ്ങൾ തുടർച്ചയായി ചേർന്നു പദ്ധതികളിൽ അവലോകനം നടത്തും. ഈ മാസം 31ന് ആദ്യ അവലോകനയോഗം ചേരും.

ജൂണ്‍ 20നും ജൂലൈ മധ്യത്തോടെയും അടുത്ത യോഗങ്ങളും ചേരാൻ തീരുമാനിച്ചിട്ടുണ്ട്. എൽഡിഎഫ് സ്വപ്നപദ്ധതികളായി അവതരിപ്പിക്കുന്ന തീര ദേശ- മലയോര ഹൈവേകളുടെ വിശദപഠന റിപ്പോർട്ട് ഈ യോഗങ്ങളിൽ അവതരിപ്പിക്കാനാണു നിർദേശിച്ചിട്ടുള്ളത്.

പൊതുമരാമത്ത് എൻജിനിയർമാർ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും ടെൻഡർ എസ്റ്റിമേറ്റുകൾ കിഫ്ബി വിദഗ്ധ സമിതി പുനരവലോകനം നടത്തുന്നുണ്ട്.

പല തുകയിൽ കുറവു വരുത്തി നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നും കിഫ്ബി വിദഗ്ധ സമിതി കണ്ടെത്തിയിട്ടുണ്ട്.

അസൗകര്യത്തെത്തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ചേർന്ന യോഗത്തിൽ പങ്കെടുത്തില്ല. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.