അന്പലപ്പുഴ: പതക്കവും മാലയും കോടതിയിൽ ഹാജരാക്കി
അന്പലപ്പുഴ: പതക്കവും മാലയും കോടതിയിൽ ഹാജരാക്കി
Wednesday, May 24, 2017 11:42 AM IST
അന്പലപ്പുഴ: അന്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽനിന്നു കണ്ടെടുത്ത പതക്കവും മാലയും അന്പലപ്പുഴ കോടതിയിൽ ഹാജരാക്കി. അന്പലപ്പുഴ സിഐ ബിനു വി. നായരുടെ നേതൃത്യത്തിലുള്ള സംഘമാണു ഇവ കോടതിയിൽ ഹാജരാക്കിയത്. ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ തിരുവാഭരണത്തോടൊപ്പം ചാർത്തുന്ന കാണാതായ മാലയും നവരത്നങ്ങൾ പതിച്ച പതക്കവും കഴിഞ്ഞ ദിവസമാണു ക്ഷേത്രത്തിലെ രണ്ടു കാണിക്കവഞ്ചികളിൽ നിന്നായി കണ്ടെത്തിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പതക്കവും 98 ഗ്രാം തൂക്കം വരുന്ന മാലയും ഏപ്രിൽ 17നാണ് നഷ്ടപ്പെട്ട വിവരമറിയുന്നത്. തുടർന്ന് 19നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇവ ഭണ്ഡാരത്തിൽനിന്നും കണ്ടെടുത്തത്.

നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടില്ലാത്ത ഭാഗത്തെ കാണിക്കവഞ്ചികൾ ദേവസ്വം ഡപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് പതക്കവും മാലയും കണ്ടെത്തിയത്. പത്രക്കടലാസിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ പതക്കം ഉരുക്കിയ നിലയിലും മാല ചെറുകഷ്ണങ്ങളായി പൊട്ടിച്ച നിലയിലുമായിരുന്നു. എന്നാൽ, ഈ രംഗത്തു വൈദഗ്ദ്ധ്യമുള്ളവരല്ല പതക്കം ഉരുക്കിയതെന്നു വ്യക്തമായിട്ടുണ്ട്. ഇതിൽ പതിഞ്ഞ വിരലടയാളം നശിപ്പിക്കുന്നതിനാവും ഇത് ഉരുക്കിയതെന്നു കരുതുന്നതായി സിഐ ബിനു വി. നായർ പറഞ്ഞു. അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. വിജയകുമാരൻ നായരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ മേൽശാന്തിമാർ അടക്കമുള്ളവരെയും ക്ഷേത്രം ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്യും.

കോടതിയിലുള്ള പതക്കവും മാലയും ഇന്നു തിരികെ ലഭിക്കുമെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.