തലശേരിയിൽ യുവാവ്‌ മരിച്ചത്‌ ഗെയിം സ്വാധീനത്തിലെന്നു‌ സംശയം
തലശേരിയിൽ യുവാവ്‌ മരിച്ചത്‌ ഗെയിം സ്വാധീനത്തിലെന്നു‌ സംശയം
Wednesday, August 16, 2017 2:08 PM IST
തലശേരി: ഇരുപത്തിരണ്ടുകാരന്‍ തലശേരിയില്‍ തൂങ്ങിമരിച്ചത്‌ കൊലയാളി ഗെയിം ""ബ്ലൂവെയ്‌ലി’’ന്‍റെ സ്വാധീനം മൂലമാണെന്ന്‌ റിപ്പോര്‍ട്ട്‌. കൊളശേരി കാവുംഭാഗം നാമത്ത്‌ വീട്ടില്‍ ഹരീന്ദ്രൻ- ശാഖി ദമ്പതികളുടെ ഏകമകന്‍ സാവന്തിന്‍റെ (22) മരണം സംബന്ധിച്ചാണ് സംശയമുയര്‍ന്നിട്ടുള്ളത്‌. ഇതേക്കുറിച്ച് തലശേരി ഡിവൈഎസ്‌പി പ്രിന്‍സ്‌ ഏബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അന്വേഷണമാരംഭിച്ചു. മേയ്‌ 19നാണ് സാവന്തിനെ വീടിന്‍റെ മുകളിലത്തെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്‌.

തന്‍റെ മകന്‍ മരിച്ചത്‌ കൊലയാളി ഗെയിമിന്‍റെ കെണിയിൽപ്പെട്ടാണെന്ന്‌ സംശയിക്കുന്നതായി സാവന്തിന്‍റെ അമ്മ ശാഖി ദീപികയോട്‌‌ പറഞ്ഞു. ബ്ലൂവെയ്ൽ ഗെയിം മരണത്തിലേക്ക് നയിക്കുന്നുവെന്ന വാര്‍ത്തകള്‍ ശ്രദ്ധയിൽപ്പെട്ടതിനെത്തുടര്‍ന്ന്‌ മകന്‍റെ ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലും നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളാണ് സംശയം ബലപ്പെടാൻ കാരണമെന്നും ശാഖി പറഞ്ഞു. ദേഹത്ത്‌ പലയിടത്തും മുറിവേല്‍പ്പിച്ചതിന്‍റെയും രക്തം വാര്‍ന്നിറങ്ങുന്നതിന്‍റെയും ചിത്രങ്ങള്‍ സാവന്തിന്‍റെ ലാപ്‌ടോപ്പില്‍ കണ്ടെത്തിയിട്ടുണ്ട്‌. സാവന്തിന്‍റെ ദേഹത്ത് ഇത്തരത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നതായും ഈ ചിത്രങ്ങളാണ്്‌ ലാപ്‌ടോപ്പിലുണ്ടായിരുന്നതെന്നും പോലീസ്‌ സംശയിക്കുന്നു.

മകന്‍ സ്വന്തം ശരീരത്തിൽ പലതവണ മുറിവേല്‍പ്പിക്കുന്നത്‌ കണ്ടിട്ടുണ്ടെന്ന് അമ്മ പറഞ്ഞു. ഒരിക്കല്‍ കൈഞരമ്പ്‌ മുറിച്ചിരുന്നു. അന്ന്‌ ആശുപത്രിയില്‍ കൊണ്ടുപോയി. കോമ്പസ് ഉപയോഗിച്ച് ദേഹത്ത്‌ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ കോറിയിടുകയും പതിവായിരുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ചതോടെ നിരവധിപ്രാവശ്യം മനോരോഗ വിദഗ്ധർ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരെ കാണിച്ചിരുന്നു. എന്നാല്‍, മാതാപിതാക്കളായ തങ്ങള്‍ മകനെ അനാവശ്യമായി നിയന്ത്രിക്കുന്നുവെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാരില്‍ പലരും എത്തിയതെന്ന് അവർ പറഞ്ഞു. മംഗലാപുരത്തെ ഡോക്ടറെ കാണിച്ചപ്പോള്‍ മകന്‍ ഇംഗ്ലീഷില്‍ ഡോക്ടറോട്‌ ഏറെ സംസാരിച്ചു. പിന്നീട്‌ മകനെ അനാവശ്യമായി നിയന്ത്രിക്കരുതെന്ന്‌ ഡോക്ടര്‍ തന്നോട്‌ പറഞ്ഞതായും ശാഖി പറഞ്ഞു.

തോട്ടട ഐടിഐയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുകയായിരുന്ന സാവന്തില്‍ നാലു മാസം മുമ്പാണ്‌ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതെന്ന്‌ അമ്മ പറഞ്ഞു. ഏറെ ദേഷ്യത്തോടെയുള്ള പെരുമാറ്റമായിരുന്നു തുടക്കം. ആദ്യഘട്ടത്തില്‍ മുറിക്കുള്ളില്‍ വാതിലടച്ചിരുന്നു കുതിരപ്പുറത്ത്‌ തൊപ്പിവച്ച ആളിരിക്കുന്ന ഗെയിം കളിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. പിന്നീട്‌ രാത്രിയിൽ വീട്ടില്‍ നിന്നും പുറത്തുപോകുകയും പുലര്‍ച്ചെ തിരിച്ചുവരുന്നതും പതിവാക്കി. ചോദിക്കുമ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നുവെന്ന മറുപടിയാണ്്‌ നല്‍കിയിരുന്നത്‌. ഒരുദിവസം പുലര്‍ച്ചെ തലശേരി കടല്‍പാലത്തില്‍ നിന്നാണ്്‌ മകനെ കണ്ടെത്തിയത്‌.

സെമിത്തേരികളില്‍ പോയിരിക്കലും മകന്‍ പതിവാക്കിയിരുന്നു. മരിക്കുന്ന ദിവസം വീട്ടിലെ മുകളിലെ മുറിയില്‍ ലാപ്‌ടോപ്പുമായി ഇരിക്കുകയായിരുന്ന മകനോട്‌ എന്ത്‌ ചെയ്യുകയാണെന്ന്‌ ചോദിച്ചപ്പോള്‍ സിനിമ കാണുകയാണെന്ന മറുപടിയാണ്്‌ ലഭിച്ചത്. തന്‍റെ കൂടെയുണ്ടായിരുന്ന ബന്ധുവായ ചെറിയകുട്ടി താനും കൂടി സിനിമ കാണട്ടെയെന്ന്‌ ചോദിച്ചെങ്കിലും സാവന്ത്‌ അനുവദിച്ചില്ല. തുടര്‍ന്ന്‌ അരമണിക്കൂര്‍ കഴിഞ്ഞ്‌ മുറിയിൽ ചെന്നപ്പോഴാണ്് മകനെ തൂങ്ങിമരിച്ചനിലയില്‍ കാണുന്നത്‌. എന്നാൽ, പ്രണയനൈരാശ്യമാണ്്‌ മകനെ മരണത്തിലേക്ക്‌ നയിച്ചതെന്നായിരുന്നു പോലീസ്‌ കണ്ടെത്തൽ. ബ്ലൂവെയ്ൽ ഗെയിമിനെ കുറിച്ച്‌ മാധ്യമങ്ങളില്‍ വാര്‍ത്തകൾ വന്നതോടെയാണ് സമാനമായ പ്രകൃതമാണ് തന്‍റെ മകനില്‍ കണ്ടെതെന്ന്‌ മനസിലായത്‌. ഇനിയൊരു കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാന്‍ മകന്‍റെ മരണത്തിലേക്ക്‌ നയിച്ച സംഭവങ്ങള്‍ പുറത്തുവരണമെന്നും ശാഖി പറഞ്ഞു.


നവാസ്‌ മേത്തര്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.