മീഡിയ അക്രഡിറ്റേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
Wednesday, August 23, 2017 11:49 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി സംസ്ഥാന മീഡിയ അക്രഡിറ്റേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ച് ഉത്തരവായി. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി വൈസ് ചെയര്‍മാനും ഡയറക്ടര്‍ ഡോ. കെ. അമ്പാടി കണ്‍വീനറുമാണ്.

കെയുഡബ്‌ളിയുജെ പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, റവ.ഡോ. മാണി പുതിയിടം (ദീപിക), പി.എം. മനോജ്, വി.ബി. പരമേശ്വരന്‍ (ദേശാഭിമാനി), ജോസ് പനച്ചിപ്പുറം (മലയാള മനോരമ), ദീപു രവി (കേരള കൗമുദി), കെ.പി. മോഹനന്‍ (ജയ്ഹിന്ദ് ടിവി), എം.വി. ശ്രേയാംസ്‌കുമാര്‍ (മാതൃഭൂമി), എം. വെങ്കിട്ടരാമന്‍ (കൈരളി ടിവി), ജോണി ലൂക്കോസ് (എംഎംടിവി), സി.പി.സെയ്ദലവി (ചന്ദ്രിക), സി. ഗൗരീദാസന്‍ നായര്‍ (ദി ഹിന്ദു), പ്രദീപ് പിള്ള (ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്), എം. രാജീവ് (കൈരളി ടിവി), പി.ജെ. ആന്‍റണി (ജീവന്‍ ടിവി), അബ്ദുല്‍ ഗഫൂര്‍ (ജനയുഗം), എം. സരിതാ വര്‍മ (ദി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്), എം.എസ് . ശ്രീകല (മാതൃഭൂമി ന്യൂസ്), ബി. രമേഷ്‌കുമാര്‍ (മാതൃഭൂമി), മനോജ് കെ. ദാസ് (ടൈംസ് ഓഫ് ഇന്ത്യ), വി.എസ്. രാജേഷ് (കേരളകൗമുദി), കെ. ബാബുരാജ് (മാധ്യമം), സോമി സേവ്യര്‍ (വീക്ഷണം), ദീപക് ധര്‍മടം (അമൃത ടിവി) എന്നിവരാണ് അംഗങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.