ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം വിശേഷങ്ങൾ പങ്കിട്ട് ഉപരാഷ്‌ട്രപതി
ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം വിശേഷങ്ങൾ പങ്കിട്ട് ഉപരാഷ്‌ട്രപതി
Tuesday, November 21, 2017 2:21 PM IST
കൊച്ചി: ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം വിശേഷങ്ങളും ഭക്ഷണവും പങ്കിട്ട് ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡു. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു ജില്ലയിലെ വിവിധ സ്പെഷൽ സ്കൂളുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളും അധ്യാപകരുമായുള്ള കൂടിക്കാഴ്ച.
സെന്‍റർ ഫോർ എൻവയോണ്‍മെന്‍റ് ആൻഡ് എൻറിച്ച്മെന്‍റിന്‍റെ ആവശ്യപ്രകാരമാണു ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാൻ ഉപരാഷ്‌ട്രപതി തയാറായത്.

വിദ്യാർഥികൾ പൂക്കൾ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. പാട്ടുകൾ പാടിയ കുട്ടികളോടു പ്രസംഗിക്കാൻ കഴിവുള്ളവരാരുണ്ട് എന്ന് വെങ്കയ്യ നായിഡു ചോദിച്ചു. പരിമിതികളിലും വ്യത്യസ്തമായ കഴിവുകൾ ഉള്ളവരാണു ഭിന്നശേഷിയുള്ളവരെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ ഇവരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. ദൈവം നൽകിയ കഴിവുകൾ പരിപോഷിപ്പിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഗവർണർ ജസ്റ്റീസ് പി. സദാശിവം, മന്ത്രി കെ.ടി. ജലീൽ, സെന്‍റർ ഫോർ എൻവയോണ്‍മെന്‍റ് ആൻഡ് എൻറിച്ച്മെന്‍റ് കോ ഓർഡിനേറ്റർ മേരി അനിത എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഉപരാഷ്‌്ട്രപതിയും മറ്റുള്ളവരും കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.