ഉരുൾപൊട്ടൽ നെന്മാറയിലും മണ്ണാർക്കാട്ടും എട്ടുപേർ മരിച്ചു
ഉരുൾപൊട്ടൽ    നെന്മാറയിലും മണ്ണാർക്കാട്ടും എട്ടുപേർ മരിച്ചു
Friday, August 17, 2018 12:54 AM IST
നെന്മാറ/ മണ്ണാർക്കാട്: പാലക്കാട് ജില്ലയിലെ നെന്മാറയിലും മണ്ണാർക്കാട് കരടിയോടിലും ഉരുൾപൊട്ടി നവജാതശിശു ഉൾപ്പെടെ നാലു കുടുംബങ്ങളിലെ എട്ടുപേർ മരിച്ചു. രണ്ടിടങ്ങളിലുമായി അഞ്ചുപേരെ കാണാതായി.

നെന്മാറ അളുവാശ്ശേരി ചേരുംകാട് ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽമാത്രം ഏഴുപേരാണ് മരിച്ചത്. ഇന്നലെ രാവിലെ ആറിനാണ് ഉരുൾപൊട്ടലുണ്ടായത്.ചേരുംകാട് ഗംഗാധരൻ (60), ഭാര്യ സുഭദ്ര (55), മക്കളായ ആര്യ (17), ആതിര (28), ആതിരയുടെ 15 ദിവസം പ്രായമായ ആണ്‍കുട്ടി, ചേരുംകാട് ഉണ്ണികൃഷ്ണന്‍റെ മക്കളായ അനിത (28), അഭിജിത് (22) എന്നിവരാണ് മരിച്ചത്. മണ്ണാർക്കാട് കരടിയോട് ആദിവാസികോളനിയിലെ തന്പിയാണ് (56)മരിച്ചത്. തന്പിയുടെ ഭാര്യ ചാത്തി, കൊച്ചുമകൾ വാണി എന്നിവർക്കായി തെരച്ചിൽ തുടരുന്നു.

മരണപ്പെട്ട ഗംഗാധരന്‍റെ മകൻ അരവിന്ദ് (17), മരിച്ച അനിതയുടെ മൂന്നര വയസ് പ്രായമുള്ള മകൾ ആത്മിയ, സുന്ദരന്‍റെ മകൻ സുധിൻ (20) എന്നിവരെയാണ് കാണാതായത്. ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഉരുൾപൊട്ടലിൽ പരിക്കേറ്റ മണികണ്ഠൻ(47), സുനിത (37), കല്യാണി (65), ചിഞ്ചു (18), പ്രവീണ്‍ (16), പ്രജിത് (10),അഖില (25) എന്നിവരെ പാലക്കാട്ടെയും നെന്മാറയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ശക്തമായ മഴയുണ്ടായിരുന്ന മേഖലയിൽ പൊടുന്നനെയുണ്ടായ ഉരുൾപൊട്ടലിൽ ഗംഗാധരന്‍റെയും ഉണ്ണികൃഷ്ണന്‍റെയും വീടുകൾ മണ്ണിനടിയിലാവുകയായിരുന്നു. ഓടിരക്ഷപ്പെടാനും ഇവർക്കു സമയം കിട്ടിയില്ല. ഗംഗാധരന്‍റെ മകൾ അമിതയും, അയൽവാസിയായ മണികണ്ഠന്‍റെ കുടുംബവും മാത്രമാണ് രക്ഷപ്പെട്ടത്.

അഗ്നിശമനസേന, പൊലീസ്, നെല്ലിയാന്പതി വനംവകുപ്പ് ജീവനക്കാർ, നാട്ടുകാർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. പ്രദേശത്തു വീണ്ടും ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നുണ്ട്.

ഓടിട്ട രണ്ടും ഒരു കോണ്‍ക്രീറ്റ് കെട്ടിടവും ഉൾപ്പെടെ മൂന്ന് വീടുകളാണ് തകർന്നത്. രാവിലെ ഇടയ്ക്കിടയ്ക്കു പെയ്ത മഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. വീണ്ടും ഉരുൾപൊട്ടാനുള്ള സാധ്യത കണക്കിലെടുത്തു സമീപവാസികളെ ജില്ലാ ഭരണകൂടം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
എംഎൽഎമാരായ കെ.ഡി. പ്രസേനൻ, കെ. ബാബു, കെ. കൃഷ്ണൻകുട്ടി , ജില്ലാ കളക്ടർ ഡി. ബാലമുരളി, ജില്ലാ പോലീസ് സൂപ്രണ്ട് ദേബേഷ്കുമാർ ബഹ്റ എന്നിവർ ആളുവാശ്ശേരിയിലെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.