സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പദ്മഭൂഷൺ വേണ്ട: കലാമണ്ഡലം ഗോപി
സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട്  പദ്മഭൂഷൺ വേണ്ട: കലാമണ്ഡലം ഗോപി
Tuesday, March 19, 2024 2:52 AM IST
തൃശൂർ: സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ടു പദ്മഭൂഷൺ വേണ്ടെന്നു കലാമണ്ഡലം ഗോപി പറഞ്ഞെന്നു മകന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

സുരേഷ് ഗോപിക്കുവേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപി എന്ന് എല്ലാവരും മനസിലാക്കണമെന്നും മകൻ രഘുരാജ് ‘രഘു ഗുരുകൃപ’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലെഴുതിയ കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

സുരേഷ് ഗോപിക്കുവേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്നു മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ചു സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്കു മനസിലായത്. എല്ലാവർക്കും രാഷ്‌ട്രീയം ഉണ്ട്. അതു താത്കാലിക ലാഭത്തിനല്ല, നെഞ്ചിൽ ആഴ്ന്നിറങ്ങിയതാണ്. നിങ്ങളോടുള്ള ബഹുമാനം മുതലാക്കാൻ നോക്കരുത്.

(പ്രശസ്തനായ ഒരു ഡോക്ടർ അച്ഛനെ വിളിച്ചിട്ടു പറയുന്നു, നാളെ അങ്ങോട്ടു വരുന്നുന്നുണ്ട്, സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന്. അച്ഛനു മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്ടർ. അച്ഛൻ എന്നോടു പറഞ്ഞോളാൻ പറഞ്ഞു, ഞാൻ സാറെ വിളിച്ചുപറഞ്ഞു. എന്നോടു നിങ്ങളാരാ പറയാൻ, അസുഖം വന്നപ്പോൾ ഞാനേ ഉണ്ടായുള്ളൂന്ന്. ഞാൻ പറഞ്ഞു, അതു മുതലെടുക്കാൻ വരരുതെന്ന്. അത് ആശാൻ പറയട്ടെ എന്നായി. അവസാനം അച്ഛൻ വിളിച്ചുപറഞ്ഞു, വരേണ്ടെന്ന്. അപ്പോൾ ഡോക്ടർ, ആശാനു പദ്മഭൂഷൺ കിട്ടണ്ടേന്ന്. അച്ഛൻ, അങ്ങനെ എനിക്കു കിട്ടേണ്ടെന്ന്). ഇനിയും ആരും ബിജെപിക്കും കോണ്‍ഗ്രസിനും വേണ്ടി ഈ വീട്ടിൽ കേറി സഹായിക്കേണ്ട. ഇത് ഒരു അപേക്ഷയായി കൂട്ടിയാൽ മതി.

ഞായറാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പ് ഇന്നലെ രഘു ഡിലീറ്റ് ചെയ്തു.


ഇന്നലെ ഞാനിട്ട പോസ്റ്റ് എല്ലാവരും ചർച്ചയാക്കിയിരുന്നു. സ്നേഹംകൊണ്ട് ചൂഷണം ചെയ്യരുത് എന്നു പറയാൻവേണ്ടി മാത്രമാണ്... ഈ ചർച്ച അവസാനിപ്പിക്കാം, നന്ദി എന്നുള്ള കുറിപ്പും രഘു പോസ്റ്റ് ചെയ്തിട്ടുണ്ട്.

തങ്ങളുടെ വീട് ആലത്തൂർ ലോക്സഭാ മണ്ഡലത്തിലാണെന്നും തങ്ങൾക്കാർക്കും തൃശൂർ ലോക്സഭാ മണ്ഡലത്തിൽ വോട്ടില്ലെന്നും പറഞ്ഞു. പിന്നെ എന്തിനാണ് അനുഗ്രഹംതേടി അപ്പുറത്തെ മണ്ഡലത്തിൽനിന്നും ഇപ്പുറത്തേക്കു വരുന്നതെന്നു മനസിലാവുന്നുണ്ടെന്നും രഘു പറഞ്ഞു.

വിവാദങ്ങൾക്കിടെ കെ. രാധാകൃഷ്ണനായി വോട്ടഭ്യർഥന

തൃശൂർ: വിവാദങ്ങൾക്കിടെ ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണനായി വോട്ടഭ്യർഥിച്ച് കലാമണ്ഡലം ഗോപി. മന്ത്രിയായ കെ. രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്നും അദ്ദേഹത്തിന്‍റെ പ്രവൃത്തിയെപ്പറ്റിയും സ്വഭാവത്തെക്കുറിച്ചും നല്ല ബോധ്യമുണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തിലാണു വോട്ടഭ്യർഥിക്കുന്നതെന്നും വീഡിയോ സന്ദേശത്തിൽ പറയുന്നു.

‘കലാമണ്ഡലത്തിൽ അധ്യാപകനായിരിക്കുന്പോൾ ചേലക്കരയിലെ ജനപ്രതിനിധിയെന്ന നിലയിലും രാധാകൃഷ്ണൻ പരിചിതനാണ്. രാഷ്‌ട്രീയത്തിൽ ഉന്നതിയിലുള്ള അദ്ദേഹം, കലാമണ്ഡലവുമായി ബന്ധപ്പെട്ട് എല്ലാ പ്രവർത്തനങ്ങളിലും ഒപ്പംനിന്ന വ്യക്തിയാണ്.

ചേലക്കരയിൽനിന്നു വിജയിച്ചപ്പോഴൊക്കെ കലാമണ്ഡലത്തിനായി അദ്ദേഹം പ്രവർത്തിച്ചു. അന്നു ഞാൻ കലാമണ്ഡലത്തിൽ അധ്യാപകനാണ്. അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളും സ്വഭാവവും ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും ബോധ്യമുള്ളതുകൊണ്ടാണ് വ്യക്തിപരമായി അദ്ദേഹത്തിനായി വോട്ടഭ്യർഥിക്കുന്നത്’- കലാമണ്ഡലം ഗോപി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.