അവസാന മണിക്കൂറിലെ ടിക്കറ്റിൽ നാസറിന് 10 കോടി
അവസാന മണിക്കൂറിലെ  ടിക്കറ്റിൽ നാസറിന് 10 കോടി
Thursday, March 28, 2024 12:04 AM IST
ആലക്കോട്(കണ്ണൂർ): ഇന്നലെ നറുക്കെടുത്ത കേരള സർക്കാരിന്‍റെ സമ്മർ ബംപർ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ പത്തു കോടി ആലക്കോട് പരപ്പയിൽ. ഓട്ടോറിക്ഷാ ഡ്രൈവറായ നെടുവോട് പാറപ്പുറത്ത് (കൊടിയിൽ) നാസറാണ് ഭാഗ്യശാലി.ആലക്കോട് രാജരാജേശ്വരി ലോട്ടറി ഏജൻസിയുടെ ഏജന്‍റായ കാർത്തികപുരത്തെ രാജുവിൽനിന്ന് എടുത്ത എസ്‌സി 308797 നന്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം 7.30നായിരുന്നു നാസർ ടിക്കറ്റെടുത്തത്. വൈകുന്നരം ആറരയോടെ ലോട്ടറിക്കടയിൽ പോയി ടിക്കറ്റ് നോക്കിയശേഷം തിരിച്ചുവരുന്നതു വരെ ആരും ഈ ടിക്കറ്റെടുത്തില്ലെങ്കിൽ താനെടുത്തോളാമെന്ന് പറഞ്ഞിരുന്നു.

പിന്നീട് ഒരു മണിക്കൂറിനുശേഷം എത്തിയപ്പോൾ ഈ ടിക്കറ്റ് വിറ്റുപോകാതെ കടയിൽ കണ്ടതോടെ എടുക്കുകയായിരുന്നു. പത്തു വർഷം മുന്പ് മരത്തിൽനിന്നു വീണ് പരിക്കേറ്റതിനെത്തുടർന്നാണ് ഓട്ടോ ഡ്രൈവിംഗിലേക്കു തിരിഞ്ഞത്. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്കിന്‍റെ ആലക്കോട് ശാഖയിൽ ഏൽപ്പിച്ചിരിക്കുകയാണെന്ന് നാസർ പറഞ്ഞു.


പരേതനായ സുലൈമാൻ-മറിയം ദന്പതികളുടെ മകനാണ്. വിദ്യാർഥികളായ നിസാർ, നാദില എന്നിവരാണു മക്കൾ. വഴിപോലുമില്ലാത്ത മലമുകളിലെ ആറു സെന്‍റ് സ്ഥലത്തെ ഇടിഞ്ഞുവീഴാറായ വീട്ടിലാണ് നാസറും കുടുംബം കഴിയുന്നത്. ലോട്ടറിയടിച്ചതറിഞ്ഞ് ചോദിച്ചവരോട് താമസിക്കാൻ കുടിവെള്ള ലഭ്യതയും വഴിയുമുള്ള ഒരു നല്ല വീടു വേണമെന്ന് ഉമ്മ ആഗ്രഹം പ്രകടിപ്പിക്കുന്പോൾ നമ്മളേക്കാൾ കഷ്ടപ്പെടുന്നവരെ കൂടി സഹായിക്കണമെന്നായിരുന്നു നാസറിന്‍റെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.