സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
Monday, April 29, 2024 4:31 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. പോളിംഗിന്‍റെ അടിസ്ഥാനത്തിൽ ഓരോ മണ്ഡലങ്ങളിലെയും ജയസാധ്യതകൾ യോഗത്തിൽ വിലയിരുത്തും.

അപ്രതീക്ഷിതമായി ഉണ്ടായ ഇ.പി. ജയരാജൻ- ബിജെപി വിവാദം ഇന്നത്തെ യോഗത്തിൽ ചർച്ചയാകുമോ എന്നതാണ് ഏറെ ശ്രദ്ധേയം. തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്ന് ഇന്നലെ ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് സിപിഎമ്മിനും എൽഡിഎഫിനുമെതിരായ സംഘടിത ഗൂഢാലോചനയെന്നായിരുന്നു ഇന്നലെ ഇ.പി. പ്രതികരിച്ചത്. എന്നാൽ ബിജെപി ബാന്ധവം സംബന്ധിച്ച് മുഖ്യമന്ത്രി എന്തു നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.