കെപിസിസി നേതൃയോഗം ശനിയാഴ്ച
കെപിസിസി  നേതൃയോഗം  ശനിയാഴ്ച
Tuesday, April 30, 2024 1:56 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പു വിലയിരുത്തലിനായി കെപിസിസി നേതൃയോഗം ശനിയാഴ്ച ചേരാനിരിക്കേ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ ഉടൻ മടങ്ങി വരുമോ എന്നു കോണ്‍ഗ്രസിൽ ചർച്ച.

സുധാകരൻ കണ്ണൂരിൽ സ്ഥാനാർഥി ആയതിനെ തുടർന്നാണ് എം.എം. ഹസനെ തെരഞ്ഞെടുപ്പു കഴിയുന്നതു വരെ ആക്ടിംഗ് പ്രസിഡന്‍റ് ആയി നിയോഗിച്ചത്. ആ ചുമതല അദ്ദേഹം ഭംഗിയായി നിർവഹിച്ചു എന്നാണ് കോണ്‍ഗ്രസിൽ പൊതുവെയുള്ള അഭിപ്രായം.

തെരഞ്ഞെടുപ്പു കഴിയുന്നതു വരെ എന്നു വ്യക്തമായി രേഖപ്പെടുത്തിയാണ് ഹസനു ചുമതല നൽകിയത്. ഉടനടി ചുമതല ഏറ്റെടുക്കാൻ സുധാകരൻ തയാറാണെന്നാണ് അറിയുന്നത്. എന്നാൽ തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം ചുമതല മാറ്റമാകാം എന്ന അഭിപ്രായവും പാർട്ടിയിലുണ്ട്.

ഏതായാലും ശനിയാഴ്ചത്തെ നേതൃയോഗത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും പങ്കെടുക്കുന്നുണ്ട്. ഇവരുടെകൂടി നിലപാടനുസരിച്ചായിരിക്കും തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പു വിശകലനത്തിനായാണ് നേതൃയോഗം വിളിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.