പീറ്റയെ നിരോധിക്കണം: കമൽഹാസൻ
പീറ്റയെ നിരോധിക്കണം: കമൽഹാസൻ
Tuesday, January 24, 2017 2:44 PM IST
ചെന്നൈ: തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽ ജെല്ലിക്കെട്ടിനായി നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളെ പ്രശംസിച്ച് ചലച്ചിത്രതാരം കമൽഹാസൻ. ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന്‍റെ അവസാനദിനം സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ തല്ലിച്ചതച്ചതു പോലീസുകാരാണ് .അതിന് അവർ മറുപടി പറയേണ്ടിവരുമെന്നും കമൽഹാസൻ പറഞ്ഞു.

ജെല്ലിക്കെട്ട് നിരോധിക്കാൻ സുപ്രീംകോടതിയിലെത്തിയ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്‍റ് ഓഫ് അനിമൽ(പീറ്റ) എന്ന സംഘടനയെ നിരോധിക്കുകയല്ല, നിയന്ത്രിക്കുകയാണു വേണ്ടത്. ഒരു ജനാധിപത്യ രാജ്യത്ത് ഒന്നിനും നിരോധനം ഏർപ്പെടുത്തരുത്. നിയന്ത്രണം ആവാം. ജെല്ലിക്കെട്ട് സമരത്തെ ലീഡർ ഇല്ലാത്ത സമരമെന്നു ചിലർ പരിഹസിക്കുന്നുണ്ട്. വീട്ടിലേക്കു തിരിച്ചുപോകാൻ കൂട്ടാക്കാതെ ഒരേ ലക്ഷ്യവുമായി മറീന ബീച്ചിലെത്തിയവരുടെ പോരാട്ടവീര്യത്തെയാണു താൻ പ്രശംസിക്കുന്നതെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.


1960ൽ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ മാതാപിതാക്കൾ എന്നെ അനുവദിച്ചിരുന്നില്ല. ഇന്ന് കുട്ടികൾക്കൊപ്പമാണ് മാതാപിതാക്കൾ ജെല്ലിക്കെട്ട് സമരത്തിനെത്തിയത്.ജെല്ലിക്കെട്ടിനിടെയുണ്ടാകുന്ന മരണങ്ങളേക്കാൾ കൂടുതൽ പേർ റോഡപകടങ്ങളിൽ മരിക്കുന്നുണ്ട്. 1954 ൽ അല്ല 1924 ലാണു താൻ ജനിച്ചിരുന്നതെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കൂടുതൽ ഐക്യം ഊട്ടിയുറപ്പിക്കാൻ എന്താണു വഴിയെന്നു മഹാത്മാഗാന്ധിക്കു മുന്നിലിരുന്ന് ചോദിക്കുമായിരുന്നുവെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.