10 കോടി രൂപ പിഴയടച്ചില്ലെങ്കിൽ ശശികലയുടെ ജയിൽവാസം 13 മാസംകൂടി നീളും
10 കോടി രൂപ പിഴയടച്ചില്ലെങ്കിൽ ശശികലയുടെ ജയിൽവാസം 13 മാസംകൂടി നീളും
Tuesday, February 21, 2017 2:37 PM IST
ബംഗളൂരൂ : അനധികൃത സ്വത്തുസന്പാദനക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല, സുപ്രീംകോടതി നിർദേശിച്ച പത്തുകോടി രൂപ പിഴ അടച്ചില്ലെങ്കിൽ 13 മാസം അധികം ജയിലിൽ കിടക്കേണ്ടിവരുമെന്ന് ബംഗളൂരു ജയിലിലെ സൂപ്രണ്ട് കൃഷ്ണകുമാർ.

ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ശശികലയെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. നാലുവർഷത്തെ തടവും പത്തുകോടി രൂപ പിഴയും വിധിച്ച വിചാരണക്കോടതി ഉത്തരവ് കഴിഞ്ഞദിവസമാണു സുപ്രീംകോടതി ശരിവച്ചത്. വിചാരണക്കോടതി ഉത്തരവിനെത്തുടർന്ന് 2014 സെപ്റ്റംബറിൽ 21 ദിവസം തടവിൽ കിടന്നതിനാൽ അവശേഷിക്കുന്ന മൂന്നു വർഷത്തെയും 11 മാസത്തെയും തടവാണ് ശശികല അനുഭവിക്കേണ്ടത്. ഇതിനു പുറമേയാണു പിഴശിക്ഷ.


കേസിൽ ശിക്ഷിക്കപ്പെട്ട ശശികല, ഇളവരശി, സുധാകരൻ എന്നിവർക്കു പ്രത്യേക പരിഗണനകളൊന്നും നൽകുന്നില്ലെന്നും ജയിൽ സൂപ്രണ്ട് വിശദീകരിച്ചു. സുരക്ഷാകാരണങ്ങളാൽ ശശികലയെയും ഇളവരശിയെയും വനിതാബ്ലോക്കിലെ ചെറിയ സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ ഇന്നലെ ശശികലയെ ജയിലിൽ സന്ദർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.