എഎപി 97 കോടി രൂപ തിരിച്ചടയ്ക്കണമെന്നു ഡൽഹി ലഫ്. ഗവർണർ
എഎപി 97 കോടി രൂപ തിരിച്ചടയ്ക്കണമെന്നു ഡൽഹി ലഫ്. ഗവർണർ
Wednesday, March 29, 2017 12:45 PM IST
ന്യൂഡൽഹി: പൊതുഖജനാവിൽനിന്നുള്ള പണം മുഖ്യമന്ത്രിയുടെയും ആംആദ്മി പാർട്ടിയുടെയും പരസ്യത്തിനായി ഉപയോഗിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ 97 കോടി രൂപ തിരിച്ചടയ്ക്കാൻ ആം ആദ്മി പാർട്ടിക്ക് ഡൽഹി ലഫ്റ്റനന്‍റ് ഗവർണറുടെ നിർദേശം.
ഡൽഹി സർക്കാർ സുപ്രീംകോടതി മാർഗനിർദേശങ്ങൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ലഫ. ഗവർണറുടെ ഉത്തരവ്. പരാതിയിൽ വിശദമായ അന്വേഷണത്തിനും ലഫ്. ഗവർണർ ഉത്തരവിട്ടു.

സർക്കാരിന്‍റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനായുള്ള പരസ്യം നൽകാനായി അധികാരത്തിലെത്തി മൂന്നുമാസം കൊണ്ട് 526 കോടി രൂപയാണ് ഡൽഹി സർക്കാർ ചെലവഴിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവായ അജയ് മാക്കൻ, കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം നിയോഗിച്ച കമ്മിറ്റിക്കു പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസും ബിജെപിയും എഎപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.


എന്നാൽ, പരസ്യത്തിന്‍റെ ചെലവ് പ്രത്യേകം പരാമർശിച്ചതിനാലാണു ഭീമമായ തുകയായി തെറ്റിദ്ധരിക്കുന്നതെന്നായിരുന്നു ഇതേക്കുറിച്ച് എഎപി സർക്കാരിന്‍റെ വിശദീകരണം. ഇത് കഴിഞ്ഞ സർക്കാരുകൾ ചെലവഴിച്ചതിനെക്കാൾ കുറവാണെന്നും അവർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.