സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചു; ഗുജറാത്തിൽ ദളിത് നേതാവിന്‍റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചു
Tuesday, February 20, 2018 1:00 AM IST
അഹമ്മദാബാദ്: ദളിതർക്കു ഭൂമി നല്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാമെന്നു സർക്കാർ ഉറപ്പു നല്കിയതിനെത്തുടർന്ന്, ജീവനൊടുക്കിയ ദളിത് നേതാവ് ബാനുഭായി വൻകറുടെ മൃതദേഹം സ്വീകരിക്കാൻ ബന്ധുക്കൾ തയാറായി. സർക്കാർ ദളിതുകൾക്കു ഭൂമി നല്കാത്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ചയാണ് വൻകർ പഠാൻ കളക്‌ടറേറ്റിനു മുന്നിൽ സ്വയം തീകൊളുത്തിയത്.

പിറ്റേന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചു. വൻകറുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ മൃതദേഹം സ്വീകരിക്കില്ലെന്ന് ദളിത് സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഗാന്ധിനഗർ, അഹമ്മദാബാദ്, പതാൻ എന്നിവിടങ്ങളിൽ ദളിതുകൾ റോഡുകൾ ഉപരോധിച്ചു. ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി എംഎൽഎ ഉൾപ്പെടെ 70 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രക്ഷോഭകാരികളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ, മെഹ്സാന ജില്ലയിലെ ഉൻഝയിലെത്തിച്ച വൻകറുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചതായി ദളിത് അധികാർ മഞ്ച് നേതാവ് സുബോദ് പർമാർ പറഞ്ഞു.


ദളിതുകൾക്കു ഭൂമി അനുവദിച്ചതായും ആറുമാസത്തിനുള്ളിൽ വിതരണം ചെയ്യുമെന്നും വ്യക്തമാക്കുന്ന ഗാന്ധിനഗർ ജില്ലാ കളക്ടറും എസ്പിയും ഒപ്പിട്ട കത്ത് പ്രതിഷേധക്കാർക്കു കൈമാറി. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായും കത്തിലുണ്ട്.

വൻകറുടെ മരണം അന്വേഷിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയെ നിയമിക്കുമെന്നും കുടുംബത്തിലെ ഒരാൾക്കു സർക്കാർ ജോലി നല്കുമെന്നും ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.