മണിപ്പൂരില്‍ വെടിവയ്പ് വ്യാപിക്കുന്നു; ഒരാൾ കൊല്ലപ്പെട്ടു, മൂന്നുപേർക്കു പരിക്ക്
മണിപ്പൂരില്‍ വെടിവയ്പ് വ്യാപിക്കുന്നു;  ഒരാൾ കൊല്ലപ്പെട്ടു, മൂന്നുപേർക്കു പരിക്ക്
Monday, April 29, 2024 3:50 AM IST
ഇംഫാല്‍: മണിപ്പൂരിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള വെടിവയ്പ് കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിക്കുന്നു. ഞായറാഴ്ച കാങ്‌പോക്പിയിലുണ്ടായ വെടിവയ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്കു പരിക്കേറ്റു.

ഇംഫാല്‍ വെസ്റ്റിലെ കോട്രുക്കിലേക്കു സമീപജില്ലയായ കാങ്‌പോക്പിയിലെ മലമുകളില്‍നിന്ന് ഡസന്‍കണക്കിന് തോക്കുധാരികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതോടെ കോട്രുക്കിലെ കാവൽക്കാർ ഉൾപ്പെടെ പ്രത്യാക്രമണം നടത്തി.

ഇതിനുപിന്നാലെ സമീപഗ്രാമങ്ങളായ കടങ്ക്ബന്ദ്, സെന്‍ജാം ചിരാംഗ് മേഖലകളിലും വെടിവയ്പുണ്ടായി. പലയിടത്തും വീടുകളിലേക്കുവരെ വെടിയുണ്ടകൾ തുളച്ചുകയറി. മിക്കയിടങ്ങിലും സ്ത്രീകളെയും കുട്ടികളെയും മുതിര്‍ന്ന പൗരന്മാരെയും സമീപത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നു. പ്രാദേശികമായി നിര്‍മിക്കുന്ന പുമ്പി എന്നറിയപ്പെടുന്ന മോര്‍ട്ടാര്‍ ഷെല്ലുകള്‍ ആക്രമണത്തിന് ഉപയോഗിച്ചതായി സുരക്ഷാസേന പറയുന്നു. കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചതോടെയാണ് വെടിവയ്പിനു ശമനമുണ്ടായത്.

ശനിയാഴ്ച ബിഷ്ണുപുരിൽ കുക്കി തീവ്രവാദികളുടെ ബോംബ് ആക്രമണത്തിൽ രണ്ടു സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ബിഷ്ണുപുരിലെ മൊയ്റാംഗിനു സമീപം നരൻസേനയിൽ നടന്ന ആക്രമണത്തിൽ നാലു സൈനികർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതിനു പുറമേ കാങ്പോക്പിയുടെയും ഇംഫാൽ ഈസ്റ്റിന്‍റെയും അതിർത്തിമേഖലയായ സിനാം കോമിൽ ഗ്രാമത്തിനു കാവൽനിന്ന 33 കാരനെയും എതിർവിഭാഗം കൊലപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.