ജി.ടി. ദേവഗൗഡയുടെ നേതൃത്വത്തിൽ എംഎൽഎമാർ കോൺഗ്രസിലേക്ക്?
ജി.ടി. ദേവഗൗഡയുടെ നേതൃത്വത്തിൽ എംഎൽഎമാർ കോൺഗ്രസിലേക്ക്?
Monday, May 6, 2024 5:08 AM IST
ബംഗളൂരു: ഗൗഡ കുടുംബവുമായി ബന്ധപ്പെട്ട ലൈംഗിക അപവാദകഥകൾ പ്രചരിക്കുകയും നേതാക്കൾ കുടുങ്ങിത്തുടങ്ങുകയും ചെയ്തതോടെ ജെഡി-എസിൽ അസംതൃപ്തി പുകയുന്നു. നേതാക്കളുടെ സ്വഭാവദൂഷ്യത്തിൽ മനംമടുത്ത് ജി.ടി. ദേവഗൗഡയുടെ നേതൃത്വത്തിൽ പാർട്ടിയിലെ 12 എംഎൽഎമാർ കോൺ‌ഗ്രസിൽ ചേരാനൊരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്. 19 എംഎൽഎമാരാണു ജെഡി-എസിനുള്ളത്. പാർട്ടി വിടാനൊരുങ്ങുന്ന എംഎൽഎമാർ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടുവരികയാണെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, പുതിയ സംഭവവികാസങ്ങളിൽ ജെഡി-എസിൽ അസംതൃപ്തി സ്വാഭാവികമാണെന്ന് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. ജെഡി-എസ് എംഎൽഎമാരുമായി താൻ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും തീരുമാനത്തിൽ നിരവധി നേതാക്കൾ നേരത്തേ എതിർപ്പ് അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.