പാനമയിൽ കുരുങ്ങി ഷരീഫ് പുറത്ത്
പാനമയിൽ കുരുങ്ങി ഷരീഫ് പുറത്ത്
Friday, July 28, 2017 12:57 PM IST
ഇസ്‌ലാമാബാദ്: അഴിമതിയാരോപണക്കേസിൽ സുപ്രീംകോടതി അയോഗ്യനായി പ്രഖ്യാപിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ് രാജിവച്ചു. പാനമ ഗേറ്റ് അഴിമതിക്കേസിൽ ഷരീഫും മക്കളും കുറ്റക്കാരാണെന്നും ഷരീഫ് രാജിവയ്ക്കണമെന്നും സുപ്രീംകോടതി വിധിച്ചതിനു പിന്നാലെയായിരുന്നു ഇത്. ജസ്റ്റീസുമാരായ ആസിഫ് സയീദ് ഖോസ, ഇജാസ് അഫ്സൽ ഖാൻ, ഗുൽസാർ അഹമ്മദ്, ഷെയ്ഖ് അസ്മത് സയീദ് എന്നിവരുടെ അഞ്ചംഗ ബെഞ്ച് ഐകക ണ്ഠ്യേന ഷരീഫിനെ പുറത്താക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. വിധി മാനിച്ച് ഷരീഫ് പ്രധാനമന്ത്രിപദം ഒഴിയുന്നതായി അദ്ദേഹത്തിന്‍റെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ഭരണഘടനയിലെ 62, 63 അനുച്ഛേദപ്രകാരം പാർലമെന്‍റ് അംഗങ്ങൾ സത്യസന്ധരും വിശ്വസ്തരുമായിരിക്കണമെന്നു നിരീക്ഷിച്ച സുപ്രീംകോടതി, ജനങ്ങളെ വഞ്ചിച്ച ഷരീഫ് പ്രധാനമന്ത്രിപദത്തിൽ തുടരാൻ യോഗ്യനല്ലെന്നും പ്രസ്താവിച്ചു. പാർലമെന്‍റ് അംഗമെന്ന നിലയിൽ തുടരാൻ ഷരീഫ് അയോഗ്യനാണെന്നും തെരഞ്ഞെടുപ്പു കമ്മീഷനോടു ഷരീഫിന്‍റെ അയോഗ്യത കാണിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാനും നിർദേശിച്ചതായി വിധിപ്രസ്താവന വായിച്ച ജസ്റ്റീസ് ഇജാസ് അഫ്സൽ ഖാൻ പറഞ്ഞു.

ഷരീഫ്, മക്കളായ ഹുസൈൻ, ഹസൻ, മറിയം എന്നിവർക്കെതിരേ അഴിമതി കേസ് ആരംഭിക്കാൻ നാഷണൽ അക്കൗണ്ടബിലിറ്റി കോടതിയോടു സുപ്രീംകോടതി നിർദേശിച്ചു. ആറാഴ്ചയ്ക്കുള്ളിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.

തൊണ്ണൂറുകളിൽ പ്രധാനമന്ത്രിയായിരിക്കേ ഷരീഫും കുടുംബാംഗങ്ങളും കള്ളപ്പണം വെളുപ്പിച്ച് ലണ്ടനിൽ നാലു ഫ്ളാറ്റുകൾ ഉൾപ്പെടെ അനധികൃതസ്വത്തു സന്പാദിച്ച വിവരങ്ങളാണു പാനമരേഖകളിലൂടെ പുറത്തുവന്നത്. ഷരീഫ് നല്കിയ സ്വത്തുവിവര രേഖകളിൽ ഇതേക്കുറിച്ച് പരാമർശമില്ല. മൊസാക് ഫോൻസെക എന്ന സ്ഥാപനംവഴിയാണു ഹുസൈൻ, ഹസൻ, മറിയം എന്നിവർ ലണ്ടനിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതെന്നാണ് ആരോപണം.

കഴിഞ്ഞ വർഷം നവംബർ മൂന്നിനാണു സുപ്രീംകോടതി കേസ് ഏറ്റെടുത്തത്. ഏപ്രിൽ 20ലെ ആദ്യ വിധിന്യായത്തിൽ ഷരീഫിനെ അയോഗ്യനാക്കാൻ രണ്ടു ജഡ്ജിമാർ നിർദേശിച്ചെങ്കിലും മൂന്നു പേർ എതിർത്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ മേയിൽ ആറംഗ സംയുക്ത അന്വേഷണസംഘത്തെ (ജെഐടി) നിയോഗിച്ചു. ജൂലൈ 10ന് സംയുക്ത അന്വേഷണ സംഘം റിപ്പോർട്ട് സുപ്രീംകോടതി മുന്പാകെ സമർപ്പിച്ചു.

പ്രതിപക്ഷമായ തെഹ്‌രീക് ഇ ഇൻസാഫ് പ്രവർത്തകർ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.വിധിപ്രഖ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയായേക്കും

പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയും നവാസ് ഷരീഫിന്‍റെ സഹോദരനുമായ ഷഹബാസ് ഷരീഫ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയായേക്കും. ഭരണകക്ഷിയായ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസ് നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. അറുപത്തിയഞ്ചുകാരനായ ഷഹബാസ് നിലവിൽ പാർലമെന്‍റ് അംഗമല്ലാത്തതിനാൽ ഇടക്കാല പ്രധാനമന്ത്രി വരാനും സാധ്യതയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.