പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 32 വർഷം കഠിനതടവ്
പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 32 വർഷം കഠിനതടവ്
Saturday, May 4, 2024 12:40 AM IST
തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവിന് 32 വർഷം കഠിനതടവും 1.35 ലക്ഷം രൂപ പിഴയും ശിക്ഷ.

നെയ്യശേരി കൊടുവേലി വാണിയക്കിഴക്കേൽ അഖിൽ ഫ്രാൻസിസി(25) നെയാണ് തൊടുപുഴ പോക്സോ സ്പെഷൽ കോടതി ജഡ്ജി നിക്സണ്‍ എം. ജോസഫ് ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥാപനത്തിൽ അതിക്രമിച്ചു കയറി പ്രതി പലതവണ 17കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു.

സംഭവത്തിനു ശേഷം പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി സംഭവം ആരോടും പറഞ്ഞിരുന്നില്ല. ഗർഭിണിയായതോടെയാണ് വിവരം പുറത്താകുന്നത്. ഡിഎൻഎ പരിശോധനയിൽ പ്രതിയാണ് ഗർഭത്തിന് ഉത്തരവാദിയെന്നു കണ്ടെത്തിയിരുന്നു.


വിവിധ വകുപ്പുകളിലായാണ് 32 വർഷം കഠിനതടവ്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ 15 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയാകും. പിഴ അടയ്ക്കാത്തപക്ഷം 135 ദിവസംകൂടി കഠിനതടവ് അനുഭവിക്കണം.

പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി മൂന്നു ലക്ഷം രൂപ ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷനു വേണ്ട ി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.