താമിര്‍ ജിഫ്രി കസ്റ്റഡി മരണം: പ്രതികൾ റിമാന്‍ഡിൽ
താമിര്‍ ജിഫ്രി കസ്റ്റഡി മരണം: പ്രതികൾ റിമാന്‍ഡിൽ
Sunday, May 5, 2024 2:14 AM IST
കൊച്ചി: താനൂരിലെ താമിര്‍ ജിഫ്രി കസ്റ്റഡി മരണക്കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിനേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആല്‍ബിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരാണു കേസിലെ പ്രതികള്‍.

എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥരെ ഇന്നലെ പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്.

കേസിലെ ആദ്യ അറസ്റ്റാണിത്. പ്രതികളെ സിബിഐ അറസ്റ്റ് ചെയ്ത നടപടിയില്‍ സന്തോഷമുണ്ടെന്ന് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി പ്രതികരിച്ചു. തെളിവുകളെല്ലാം ഉണ്ടായിട്ടും നടപടിക്ക് കാലതാമസം നേരിട്ടതായും സിബിഐയുടെ രീതി അങ്ങനെയായതുകൊണ്ടാകാമെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.

തിരൂരങ്ങാടി സ്വദേശി താമിര്‍ ജാഫ്രി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിനു പുലര്‍ച്ചെയാണ് താനൂരില്‍ പോലീസ് സ്റ്റേഷനില്‍ മരിച്ചത്. മയക്കുമരുന്നു കേസിലായിരുന്നു താമിറിനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്.


താമിര്‍ പുലര്‍ച്ചെയോടെ സ്റ്റേഷനില്‍ തളര്‍ന്നുവീഴുകയായിരുന്നു. ശ്വാസകോശത്തിലുണ്ടായ അമിത രക്തസ്രാവവും ശരീരത്തിലുണ്ടായ മുറിവുകളുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ആകെയുള്ളത് 21 മുറിവുകളാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. താമിര്‍ ജിഫ്രിയെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു.

ചേളാരിയില്‍നിന്ന് താമിർ അടങ്ങുന്ന 12 അംഗ സംഘത്തെ പിടികൂടി കൊണ്ടുപോയത് താനൂരിലെ പോലീസ് ക്വാർട്ടേഴ്‌സിലേക്കായിരുന്നു. കൈവിലങ്ങിട്ടതു മൂലം വേദനിക്കുന്നുവെന്ന് പറഞ്ഞതിനു പിന്നാലെയാണ് താമിറിനെ ക്രൂരമായി മര്‍ദിച്ചതെന്നും ഇയാള്‍ പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.