നഗരമധ്യത്തിൽ സ്കൂട്ടർ യാത്രക്കാരിയെ യുവാവ് വലിച്ചിട്ടു
നഗരമധ്യത്തിൽ സ്കൂട്ടർ യാത്രക്കാരിയെ യുവാവ് വലിച്ചിട്ടു
Wednesday, May 8, 2024 1:58 AM IST
തിരുവല്ല: നഗരമധ്യത്തിൽ പോലീസ് സ്റ്റേഷനു സമീപം ഇരുചക്രവാഹന യാത്രക്കാരിക്കുനേരേ യുവാവിന്‍റെ പരാക്രമം. തിരുവല്ല പോലീസ് സ്‌റ്റേഷനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് യുവതി ആക്രമിക്കപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കട്ടപ്പുറത്ത് ജോജോ ജോസഫിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ പോലീസ് സ്‌റ്റേഷനിലെത്തി ബഹളംവച്ച ജോജോ, ഇവിടെനിന്ന് മടങ്ങുന്നതിനിടെയാണ് സ്‌കൂട്ടര്‍ യാത്രക്കാരിയെ മുടിയില്‍ പിടിച്ച് വലിച്ച് താഴെയിട്ടത്.

യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. സ്‌കൂട്ടറില്‍നിന്നുള്ള വീഴ്ചയില്‍ യുവതിക്ക് പരിക്കേറ്റു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരും പോലീസുമാണ് യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജോജോയെ ഉടന്‍തന്നെ പിടികൂടി. സംഭവത്തിൽ താടിയെല്ലിനും കൈയ്ക്കും പരിക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി തിരികെകൊണ്ടുപോകുന്നതിനിടെ ജോജോയ്ക്കു നേരേയും ആക്രമണമുണ്ടായി. പോലീസ് ജീപ്പിനുള്ളിലായിരുന്ന ജോജോയെ വാഹനത്തിന്‍റെ വാതില്‍ തുറന്ന് ഒരു സംഘം മര്‍ദിക്കുകയായിരുന്നു.


സ്ഥലത്തുണ്ടായിരുന്ന സ്ത്രീകൾ ഇയാൾക്കു നേരേ ചെരിപ്പ് വലിച്ചെറിയുകയുംചെയ്തു. തുടര്‍ന്ന് പോലീസ് ബലംപ്രയോഗിച്ചാണ് ഇവരെ മാറ്റിയത്.

യുവതിയെ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് ജോജോ തിരുവല്ല പോലീസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കിയിരുന്നതായാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജോജോയുടെ വീട്ടില്‍ മോഷണംനടന്നിരുന്നു.

എന്നാല്‍, ഈ കേസില്‍ ഇതേവരെ പ്രതികളെ പിടികൂടാനായിരുന്നില്ല. ഇത് അന്വേഷിക്കാനായാണ് ജോജോ പോലീസ് സ്‌റ്റേഷനിലെത്തിയതെന്ന് പറയുന്നു. സ്റ്റേഷനിൽ ബഹളംവച്ച ജോജോയെ പോലീസുകാര്‍ മടക്കി അയച്ചതിനു പിന്നാലെയാണ് ഇയാള്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.