രാഹുൽ അടുത്ത മഹാത്മാവ്‌, ഗാന്ധി കൗശലക്കാരൻ ; വിവാദ പ്രസ്താവനയുമായി ഗുജറാത്ത് കോൺഗ്രസ് നേതാവ്
രാഹുൽ അടുത്ത മഹാത്മാവ്‌, ഗാന്ധി കൗശലക്കാരൻ ;  വിവാദ പ്രസ്താവനയുമായി ഗുജറാത്ത് കോൺഗ്രസ് നേതാവ്
Saturday, May 4, 2024 2:02 AM IST
രാജ്കോട്ട്: രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി കൗശലക്കാരനും രാഹുൽ ഗാന്ധി ശുദ്ധഹൃദയനുമെന്ന് ഗുജറാത്തിലെ മുൻ കോൺഗ്രസ് എംഎൽഎ. കോൺഗ്രസ് നേതാവ് ഇന്ദ്രനീൽ രാജ്ഗുരുവാണ് രാഹുലിനെ പുകഴ്ത്താൻ മഹാത്മാഗാന്ധിയെ ഇകഴ്ത്തി വിവാദത്തിലായത്.

ഗാന്ധിജിയെക്കാൾ മികച്ചയാളാണ് രാഹുലെന്നും അദ്ദേഹം ശുദ്ധഹൃദയനും തുറന്നു സംസാരിക്കുന്നയാളുമാണെന്നാണ് ഇന്ദ്രനീൽ പറഞ്ഞത്. എന്നാൽ സംഭവം വിവാദമായതോടെ ഗാന്ധി ബുദ്ധിമാനായിരുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് ഇന്ദ്രനീൽ മലക്കംമറിഞ്ഞു. രാജ്കോട്ടിൽനിന്നുള്ള എംഎൽഎയായിരുന്ന ഇന്ദ്രനീൽ ദുധ്സാഗറിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലാണ് രാഹുലിനെ പുകഴ്ത്തി പുലിവാലു പിടിച്ചത്.

“രാഹുലിനെ ആളുകൾ അടുത്ത മഹാത്മാവായിട്ടാണ് കാണുന്നത്. വേണമെങ്കിൽ എഴുതിവച്ചോളൂ, വരുന്ന നാളുകളിൽ രാഹുൽ ഗാന്ധി, അടുത്ത മഹാത്മാഗാന്ധിയായി ഉ‌യർന്നുവരും. മഹാത്മാഗാന്ധി കൗശലക്കാരനായിരുന്നു. എന്നാൽ രാഹുൽ ശുദ്ധഹൃദയനും തുറന്ന് സംസാരിക്കുന്നയാളുമാണ്’’- ഇന്ദ്രനീൽ പറഞ്ഞു.


രാഹുലിനെ പപ്പുവായി ചിത്രീകരിക്കാൻ ആളുകൾ ശ്രമിച്ചു. എന്നാൽ ഇന്ന് അദ്ദേഹത്തെ നേതാവായി രാജ്യം അംഗീകരിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദപ്രസ്താവനയിൽ കോൺഗ്രസിനെതിരേ ആഞ്ഞടിച്ച് ബിജെപി രംഗത്തെത്തി.

മഹാത്മാഗാന്ധിക്കെതിരേ മോശം പരാമർശം നടത്തിയ കോൺഗ്രസിനോട് ജനങ്ങൾ പൊറുക്കില്ലെന്ന് ഗുജറാത്ത് ബിജെപി ഉപാധ്യക്ഷൻ ഭാരത് ബോഘര പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.