ലൈംഗികാരോപണം: സത്യം ജയിക്കുമെന്ന് ഗവർണർ സി.വി. ആനന്ദബോസ്
ലൈംഗികാരോപണം: സത്യം ജയിക്കുമെന്ന് ഗവർണർ സി.വി. ആനന്ദബോസ്
Saturday, May 4, 2024 2:04 AM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരും രാജ്ഭവനും തമ്മിലുള്ള സംഘര്‍ഷം ആളിക്കത്തിച്ച് ഗവര്‍ണര്‍ക്കെതിരേയുള്ള ലൈംഗികാരോപണ വിവാദം.

ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരേ രാജ്ഭവനിലെ താത്കാലിക ജീവനക്കാരി പരാതിപ്പെട്ടതിനു പിന്നാലെ സംസ്ഥാന മന്ത്രിയുൾപ്പെടെ ആരോപണം ഏറ്റെടുക്കുകയായിരുന്നു.

സത്യം ജയിക്കുമെന്നും കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരിൽ അഴിമതിക്കും അക്രമത്തിനുമെതിരേ കണ്ണടയ്ക്കില്ലെന്നുമായിരുന്നു ഗവർണറുടെ പ്രതികരണം. അപകീര്‍ത്തിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍ അത്തരക്കാരെ ദൈവം രക്ഷിക്കട്ടെയെന്നുമാത്രമേ പറയാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്ഭവനിലെ താത്കാലിക ജീവനക്കാരി കഴിഞ്ഞദിവസമാണ് ഗവർണർക്കെതിരേ പോലീസിനെ സമീപിച്ചത്. ജോലി സംബന്ധമായ ആവശ്യത്തിനു രാജ്ഭവനിലെത്തിയപ്പോൾ ഗവർണർ കൈയിൽ കയറി പിടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മുന്പ് രണ്ട് തവണയും ലൈംഗികാതിക്രമം നടത്തിയെന്നും പരാതിയിൽ പറയുന്നു.


സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്ഭവനിലേക്കു പോലീസിനും ധനകാര്യസഹമന്ത്രി ചന്ദ്രിമ ഭട്ടാചാര്യക്കും പ്രവേശനം നിഷേധിച്ച് കഴിഞ്ഞദിവസം ഗവര്‍ണര്‍ ഉത്തരവ് പുറത്തിറക്കി. ഗവര്‍ണറെ അപകീര്‍ത്തിപ്പെടുത്തുകയും ഭരണഘടനാവിരുദ്ധമായി മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയും ചെയ്തതിനാലാണ് കോല്‍ക്കത്തയിലെയും ഡാര്‍ജിലിംഗിലെയും ബാരക്‌പോറിലെയും രാജ്ഭവന്‍ വളപ്പില്‍ മന്ത്രിക്കു പ്രവേശനം നിഷേധിച്ചത്. മന്ത്രി പങ്കെടുക്കുന്ന പരിപാടികളിലൊന്നും പങ്കെടുക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് തൃണമൂൽ കോൺഗ്രസ്. ഞെട്ടിക്കുന്ന സംഭവങ്ങളാണ് രാജ്ഭവനില്‍ നടന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി സാഗരിക ഘോഷ് ആരോപിച്ചു. ആരോപണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും സത്യം കണ്ടെത്താൻ സ്വതന്ത്ര അന്വേഷണം വേണമെന്നുമായിരുന്നു തൃണമൂൽ കോൺഗ്രസിന്‍റെ ഔദ്യോഗിക പ്രതികരണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.