പാണ്ഡ്യനു തല്ല്, പട്നായിക്കിനു തലോടൽ
പാണ്ഡ്യനു തല്ല്, പട്നായിക്കിനു തലോടൽ
Friday, May 10, 2024 12:26 AM IST
ബിജോ മാത്യു

ഒഡീഷയിൽ മുൻ ഐഎഎസ് ഓഫീസർ വി.കെ. പാണ്ഡ്യനാണ് ഇപ്പോൾ താരം. സ്ഥാനാർഥിപോലുമല്ലാത്ത പാണ്ഡ്യനെയാണ് ബിജെപി, കോണ്‍ഗ്രസ് നേതാക്കൾ വളഞ്ഞിട്ടാക്രമിക്കുന്നത്. പിൻവാതിലിലൂടെ പാണ്ഡ്യനെ നിയമസഭയിലെത്തിക്കാനാണു ബിജെഡിയുടെ നീക്കമെന്നു ബിജെപി നേതാക്കൾ ആരോപിക്കുന്നു.

ഒഡീഷ ഭരിക്കാൻ അന്യസംസ്ഥാനക്കാരൻ വേണമോ എന്നാണ് എതിരാളികളുടെ ചോദ്യം. വിജയിക്കുന്നതിനല്ല, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ബിജെഡിയെ പിളർത്താനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നു പാണ്ഡ്യൻ തിരിച്ചടിച്ചു. അറുപതോളം സീറ്റുകൾ നേടുക, അതിനുശേഷം ബിജെഡിയെ പിളർത്തുക. ഇതാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം-പാണ്ഡ്യൻ തുറന്നടിക്കുന്നു. കഴിഞ്ഞവർഷം ബിജെഡിയിൽ ചേർന്ന തമിഴ്നാട്ടുകാരൻ പാണ്ഡ്യൻ നവീന്‍റെ പിൻഗാമിയാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് എതിരാളികൾ ആക്രമണം കടുപ്പിക്കുന്നത്.

അതേസമയം, ബിജെഡിയെ വിമർശിക്കുന്പോഴും നവീൻ പട്നായിക്കിനെതിരേ ബിജെപി ഒരക്ഷരംപോലും മിണ്ടുന്നില്ല. പത്തുവർഷം നിർണായകഘട്ടങ്ങളിലെല്ലാം സഹായിച്ച നവീൻബാബുവിനോടു ബിജെപിക്കു മൃദുസമീപനമാണ്. മാത്രമല്ല, 2009 വരെ ഇരു പാർട്ടികളും സഖ്യത്തിലുമായിരുന്നു. കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ബിജെഡി നേതാക്കൾ നരേന്ദ്ര മോദിയെ വെറുതേ വിടുന്നു.

പ്രധാന തെരഞ്ഞെടുപ്പു വിഷയങ്ങളൊന്നുമില്ലാത്ത ഒഡീഷയിൽ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്‍റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വ്യക്തിപ്രഭാവമാണു മാറ്റുരയ്ക്കപ്പെടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന സംസ്ഥാനമാണ് ഒഡീഷ. 21 ലോക്സഭാ മണ്ഡലങ്ങളും 147 നിയമസഭാ മണ്ഡലങ്ങളുമാണു സംസ്ഥാനത്തുള്ളത്. അടുത്ത നാലു ഘട്ടങ്ങളിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക

ആറാം വിജയം ലക്ഷ്യമിട്ട് നവീൻ പട്നായിക്

തുടർച്ചയായ ആറാം വിജയമാണ് നവീന്‍റെ ലക്ഷ്യം. മുഖ്യമന്ത്രിപദത്തിൽ ഇരുപത്തിയഞ്ചാം വർഷത്തിലേക്കു കടന്നിരിക്കുകയാണ് അദ്ദേഹം. ബിജെഡിയുടെ താരപ്രചാരകർ നവീനും പാണ്ഡ്യനുമാണ്. പരന്പരാഗത മണ്ഡലമായ ഹിൻജിലിക്കു പുറമേ കാന്തബൻജിയിലും നവീൻ മത്സരിക്കുന്നു. പടിഞ്ഞാറൻ ഒഡീഷയിൽ ബിജെപിയുടെ മുന്നേറ്റത്തിനു തടയിടുകയെന്നതാണ് കാന്തബൻജിയിൽ മത്സരിക്കുന്നതിലൂടെ നവീൻ ഉന്നമിടുന്നത്.

ഒഡീഷയിൽ ബിജെഡി-ബിജെപി സഖ്യത്തിനായി നീക്കമുണ്ടായെങ്കിലും ഫലവത്തായില്ല. ഡൽഹിയിലും ഒഡീഷയിലുമായി പല റൗണ്ട് ചർച്ച നടന്നെങ്കിലും വിജയിച്ചില്ല. ശക്തരായ സഖ്യകക്ഷിയായി തങ്ങളെ പരിഗണിക്കണമെന്ന ബിജെപിയുടെ ആവശ്യം ബിജെഡി ചെവിക്കൊണ്ടില്ല. ലോക്സഭയിലേക്കുള്ള മത്സരത്തിൽ ബിജെഡിയും ബിജെപിയും ഏതാണ്ട് തുല്യനിലയിലാണ്. നിയമസഭയിൽ ബിജെഡി കേവല ഭൂരിപക്ഷം നേടിയേക്കും. അന്പതിലേറെ സീറ്റുകളെങ്കിലും ജയിക്കുമെന്നാണു ബിജെപിയുടെ പ്രതീക്ഷ.


ലോക്സഭാ തെരഞ്ഞെടുപ്പിൽ മറ്റു സംസ്ഥാനങ്ങളിലുണ്ടായേക്കാവുന്ന നഷ്ടം ഒഡീഷയിൽ നികത്താനാണു ബിജെപി ലക്ഷ്യമിടുന്നത്. സംസ്ഥാനം പിടിക്കുന്നതിനേക്കാൾ കൂടുതൽ ലോക്സഭാ സീറ്റ് നേടാനാണു ബിജെപി താത്പര്യപ്പെടുന്നത്. ബിജെപിക്കുവേണ്ടി പ്രചാരണത്തിനു നേതാക്കളുടെ വൻപടയാണു സംസ്ഥാനത്തെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സംസ്ഥാനത്തു മൂന്നു റാലികളിൽ പങ്കെടുക്കും. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ആണു ബിജെപിയുടെ ഏറ്റവും പ്രമുഖ സ്ഥാനാർഥി.

നില മെച്ചപ്പെടുത്താൻ കോണ്‍ഗ്രസ്

ഒഡീഷയിൽ 24 വർഷമായി അധികാരത്തിനു പുറത്താണ് കോണ്‍ഗ്രസ്. 2019ലെ തെരഞ്ഞെടുപ്പോടെ മുഖ്യ പ്രതിപക്ഷപാർട്ടിയെന്ന സ്ഥാനവും നഷ്ടമായി. ഒരു ലോക്സഭാംഗവും ഒന്പത് എംഎൽഎമാരുമാണു കോണ്‍ഗ്രസിനുള്ളത്. ബിജെഡി-ബിജെപി സഖ്യം നിലവിൽ വന്നിരുന്നെങ്കിൽ കോണ്‍ഗ്രസിനു നേട്ടമാകുമായിരുന്നു. കോരാപുട്ട്, നബരംഗ്പുർ ലോക്സഭാ സീറ്റുകളിൽ വിജയമുറപ്പിക്കുന്ന പാർട്ടി മുപ്പതോളം നിയമസഭാ സീറ്റുകളിലും വിജയപ്രതീക്ഷയിലാണ്.

2019 ലോക്സഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് വോട്ടിൽ നല്ല പങ്ക് ബിജെപിയിലേക്കു പോയി. ഇത്തവണ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയാൽ അതിന്‍റെ നേട്ടം ബിജെഡിക്കുകൂടിയാണ്. ജെഎംഎം, സിപിഎം പാർട്ടികളുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ്. ജെഎംഎമ്മിന് ഒരു ലോക്സഭാ സീറ്റും സിപിഎമ്മിന് ഒരു നിയമസഭാ സീറ്റും കോണ്‍ഗ്രസ് നല്കിയിട്ടുണ്ട്.

ഇത്തവണയും ബിജെഡിക്ക് 33 % വനിതാ സംവരണം

2019ലേതു പോലെ ഇത്തവണയും ലോക്സഭയിലേക്ക് 33 ശതമാനം വനിതാ സംവരണം നടപ്പാക്കി ബിജെഡി. 21 ലോക്സഭാ സീറ്റുകളിൽ ഏഴിടത്താണു വനിതകൾ മത്സരിക്കുന്നത്. 2019ൽ ബിജെഡിയുടെ അഞ്ചു വനിതാ സ്ഥാനാർഥികൾ വിജയിച്ചിരുന്നു.

പരിണീത മിശ്ര (ബാർഗഡ്), മഞ്ജുള മണ്ഡൽ (ഭദ്രക്), രാജശ്രീ മല്ലിക്ക് (ജഗത്‌സിംഗ്പുർ), ശർമിഷ്ഠ സേത്തി (ജാജ്പുർ), കൗസല്യ ഹികാക്ക (കോരാപുട്ട്), രഞ്ജിത സാഹു (അസ്ക), ലേഖശ്രീ സാമന്ത്സിംഘാർ (ബാലസോർ) എന്നീ വനിതാ സ്ഥാനാർഥികളെയാണ് ഇത്തവണ ബിജെഡി മത്സരിപ്പിക്കുന്നത്.

കൂറുമാറ്റത്തിൽ മുന്നിൽ ഒഡീഷ

18-ാം ലോക്സഭാ തെരഞ്ഞെടുപ്പിനിടെ രാജ്യത്ത് ഏറ്റവും അധികം കൂറുമാറ്റം നടന്നത് ഒഡീഷയിലാണ്. ബിജെഡിയിൽനിന്നു ബിജെപിയിലേക്കും തിരിച്ചും നേതാക്കളുടെ ഒഴുക്കുതന്നെയുണ്ടായി. ബിജെഡിയുടെ എട്ട് ലോക്സഭാ സ്ഥാനാർഥികൾ മറ്റു പാർട്ടികളിൽനിന്നെത്തിയവരാണ്. കോണ്‍ഗ്രസിൽനിന്നു കൂടുതൽ പേർ പൊഴിയുകയാണുണ്ടായത്. ബിജെഡിയിലും ബിജെപിയിലും അഭയം കിട്ടാത്ത ഏതാനും നേതാക്കൾ കോൺഗ്രസിലെത്തിയിട്ടുണ്ട്.

2019 സീറ്റ് നില

ലോക്സഭ ആകെ സീറ്റ്- 21
ബിജെഡി- 12
ബിജെപി- 8
കോണ്‍ഗ്രസ്- 1
2019 നിയമസഭ
ബിജെഡി- 112
ബിജെപി- 23
കോണ്‍ഗ്രസ്- 1

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.