മോദി-അദാനി ബന്ധം വീണ്ടും ഉന്നയിച്ച് രാഹുൽ ഗാന്ധി
മോദി-അദാനി ബന്ധം  വീണ്ടും ഉന്നയിച്ച്  രാഹുൽ ഗാന്ധി
Friday, May 10, 2024 12:26 AM IST
ഹൈദരാബാദ്: മോദി-അദാനി ബന്ധം ആരോപിച്ച് വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ 10 വർഷത്തിനിടെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, പ്രതിരോധ കരാറുകൾ തുടങ്ങി നിരവധി പദ്ധതികൾ അദാനിക്കു നൽകിയെന്നു രാഹുൽ ഗാന്ധി ആരോപിച്ചു. അദാനി-അംബാനിമാരുടെ പേരുകൾ രാഹുൽ ഗാന്ധി പരാമർശിക്കാത്തതെന്താണെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് അദാനി-മോദി ബന്ധം രാഹുൽ വീണ്ടും തെരഞ്ഞെടുപ്പ് ചർച്ചയായി ഉയർത്തിയത്. രാജ്യത്തെ ഇരുപത്, ഇരുപത്തിരണ്ട് ആളുകൾക്കു വേണ്ടി മാത്രമാണു പ്രധാനമന്ത്രി പ്രവർത്തിച്ചത്. അവരെ ശതകോടീശ്വരന്മാരാക്കിയെന്നും രാഹുൽ ആരോപിച്ചു.


തെലുങ്കാനയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്‍റെ ആരോപണം. സംവരണം ഇല്ലാതാക്കാൻ പ്രധാനമന്ത്രി മോദി നിരവധി സർക്കാർ സ്ഥാപനങ്ങളാണ് സ്വകാര്യവത്കരിച്ചത്.

സംവരണം ഇല്ലാതാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്നാൽ കോൺഗ്രസ് സംവരണം 50 ശതമാനത്തിൽ കൂടുതലായി വർധിപ്പിക്കാനാണു ശ്രമിക്കുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തുമെന്നും രാഹുൽ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.