എ‍യർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
എ‍യർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ  സമരം പിൻവലിച്ചു
Friday, May 10, 2024 1:44 AM IST
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. സമരത്തിന്‍റെ പേരിൽ പുറത്താക്കിയ 25 ജീവനക്കാരെ അടിയന്തരമായി ജോലിയിൽ തിരികെ പ്രവേശിപ്പിക്കാമെന്ന മാനേജ്മെന്‍റിന്‍റെ ഉറപ്പ് ലേബർ കമ്മീഷണർ അറിയിച്ച സാഹചര്യത്തിലാണ് സമരത്തിൽനിന്നു പിന്മാറുന്നതായി ജീവനക്കാരുടെ യൂണിയൻ വ്യക്തമാക്കിയത്.

ചൊവ്വാഴ്ച മുതലാണ് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാർ കൂട്ടത്തോടെ ലീവെടുത്തത്. ഇതോടെ 170 ഓളം സർവീസുകൾ റദ്ദാക്കുകയും യാത്രക്കാർ പെരുവഴിയിലാകുകയും ചെയ്തിരുന്നു. ഇതോടെ കർശന നടപടിയുമായി രംഗത്തെത്തിയ മാനേജ്മെന്‍റ്, മുൻകൂർ നോട്ടീസ് നൽകാതെ പണിമുടക്കിയ 25 കാബിൻ ക്രൂ അംഗങ്ങളെ പുറത്താക്കിയിരു ന്നു.

സമരത്തിലേർപ്പെട്ടിരിക്കുന്ന മറ്റു ജീവനക്കാരോട് ഇന്നലെ വൈകുന്നേരം നാലിനുമുന്പ് ജോലിയിൽ പ്രവേശിക്കണമെന്നും അല്ലെങ്കിൽ പിരിച്ചുവിടുമെന്നും അന്ത്യശാസനം നൽകിയിരുന്നു. ഇതോടെ ജീവനക്കാരുടെ യൂണിയൻ ലേബർ ഓഫീസിനെ സമീപിക്കുകയും ചർച്ചയ്ക്കു വഴിതെളിയുകയുമായിരുന്നു.

ഇന്നലെ ചീഫ് ലേബർ കമ്മീഷണറുടെ ഓഫീസിൽ നടന്ന ചർച്ചയിൽ എയർ ഇന്ത്യ എക്സ്പ്രസ് എപ്ലോയീസ് യൂണിയൻ പ്രതിനിധികളും മാനേജ്മെന്‍റ് പ്രതിനിധികളും പങ്കെടുത്തു. ജീവനക്കാർ ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാമെന്ന് ചർച്ചയിൽ മാനേജ്മെന്‍റ് ഉറപ്പ് നൽകി.

ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതോടെ യോഗ്യതയ്ക്കനുസരിച്ച് വേതനം ലഭിക്കുന്നില്ല എന്നു തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജീവനക്കാരുടെ സമരം. എയർ ഇന്ത്യ എക്സ്പ്രസിനെ എയർ ഏഷ്യയുമായും ടാറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള മറ്റു വിമാനക്കന്പനികളുമായും ബന്ധിപ്പിക്കാനുള്ള തീരുമാനത്തിലും ജീവനക്കാർക്കു പ്രതിഷേധമുണ്ട്.


സമരത്തെത്തുടർന്ന് കേരളത്തിലെ നാലു വിമാനത്താവളങ്ങളിൽനിന്നു മാത്രം നാല്പതോളം സർവീസുകൾ റദ്ദാക്കിയിരുന്നു. സമരത്തെത്തുടർന്ന് ഇന്നലെ മാത്രം 85 വിമാനസർവീസാണു മുടങ്ങിയത്.

റദ്ദാക്കപ്പെട്ട വിമാനങ്ങളിലെ യാത്രക്കാർക്ക് പണം തിരികെ നൽകും

ന്യൂഡൽഹി: ജീവനക്കാരുടെ സമരത്തെത്തുടർന്നു റദ്ദാക്കപ്പെട്ട വിമാനങ്ങളിലെ മുഴുവൻ യാത്രക്കാർക്കും തുക തിരികെ നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്‍റ്.

വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് റീഫണ്ടിനോ ടിക്കറ്റ് മാറ്റിയെടുക്കുന്നതിനോ അവകാശമുണ്ട്. എയർലൈനിന്‍റെ വാട്ട്സ്ആപ് ഗ്രൂപ്പിലേക്കോ +91 6360012345 എന്ന നന്പറിലോ airindiaexpress.com എന്ന വെബ്സൈറ്റിലോ യാതൊരു ഫീസും കൂടാതെ അപേക്ഷിച്ച് പൂർണമായി റീഫണ്ട് നേടാം.

അല്ലെങ്കിൽ പിന്നീടുള്ള തീയതിയിലേക്ക് റീഷെഡ്യൂൾ തെരഞ്ഞെടുക്കാമെന്നും എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

അപ്രതീക്ഷിതമായ സാഹചര്യത്തിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ പരമാവധി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.