University News
നാലാം വർഷ ബിഎസ്‌സി നഴ്സിംഗ് പരീക്ഷകൾ 30ന് തുടങ്ങും
നാലാം വർഷ ബിഎസ്‌സി നഴ്സിംഗ് (2007 മുതലുള്ള അഡ്മിഷൻ സപ്ലിമെന്‍ററി, മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകൾ 30ന് തുടങ്ങും. അപേക്ഷ 15 വരെയും 50 രൂപ പിഴയോടെ 16 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 18 വരെയും സ്വീകരിക്കും. അപേക്ഷകർ ഒരു പേപ്പറിനു 20 രൂപ വീതം (പരമാവധി 100) സിവി ക്യാന്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടയ്ക്കണം. ആദ്യ മേഴ്സി ചാൻസ് എഴുതുന്നവർ 5,000 രൂപയും വീണ്ടുമെഴുതുന്നവർ 7,000 രൂപയും സ്പെഷൽ ഫീസായി നിശ്ചിത പരീക്ഷാഫീസിനും സിവി ക്യാന്പ് ഫീസിനും പുറമേ അടയ്ക്കണം.

നാലാം സെമസ്റ്റർ എംഎസ്‌സി അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ (സിഎസ്എസ്2015 അഡ്മിഷൻറെഗുലർ, 2012, 2013 ആൻഡ് 2014 അഡ്മിഷൻ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകൾ 19ന് തുടങ്ങും.

അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് (പുതിയ സ്കീം 2014 അഡ്മിഷൻ റെഗുലർ ആൻഡ് 2013 അഡ്മിഷൻ സപ്ലിമെന്‍ററി, പഴയ സ്കീം 2013നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകൾ 16നു തുടങ്ങും. അപേക്ഷ 22 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 29 വരെയും സ്വീകരിക്കും.

പുതുക്കിയ പരീക്ഷാതീയതി

12നു നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം (മോഡൽ ഒന്ന്, രണ്ട്, മൂന്ന് യൂജിസി ഉൾപ്പെടെയുള്ള റെഗുലർ, റീ അപ്പിയറൻസ് 2013 മുതലുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷ 26നു നടത്താനായി പുതുക്കി നിശ്ചയിച്ചു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പുനഃപരീക്ഷ

ഒന്നാം സെമസ്റ്റർ എംഫിൽ (സോഷ്യൽ വർക്) പരീക്ഷയുടെ ജനുവരി 27, 30 തീയതികളിൽ നടത്തിയതും റദ്ദു ചെയ്തതുമായ പേപ്പറുകളുടെ പുനഃപരീക്ഷ യഥാക്രമം 18, 22 തീയതികളിൽ നടത്തും.

അപേക്ഷാതീയതി

രണ്ടാം സെമസ്റ്റർ എംഫിൽ (സോഷ്യൽ വർക്) ഡിഗ്രി കോഴ്സിന്‍റെ പ്രോജക്ട് മൂല്യനിർണയത്തിനും വൈവാവോസിക്കുമുള്ള അപേക്ഷകൾ 18 വരെയും 50 രൂപ പിഴയോടെ 19 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 22 വരെയും സ്വീകരിക്കും.

എംഫിൽ (കംപ്യൂട്ടർ സയൻസ്) പ്രവേശന പരീക്ഷയും അഭിമുഖവും

സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ 201617 വർഷത്തെ എംഫിൽ (കംപ്യൂട്ടർ സയൻസ്) അഡ്മിഷനുവേണ്ടി അപേക്ഷിച്ചവർക്കായുള്ള പ്രവേശന പരീക്ഷയും അഭിമുഖവും 10 ന് രാവിലെ 10.30 ആരംഭിക്കും.

പരീക്ഷാഫലം

2017 ഫെബ്രുവരിയിലെ ഒന്നാം വർഷ എംഫാം (സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ 20 വരെ സ്വീകരിക്കും.
2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎംഎച്ച് (പിജിസിഎസ്എസ് റെഗുലർ, സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ 20 വരെ സ്വീകരിക്കും.

സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് 2016 ഡിസംബർ മാസത്തിൽ നടത്തിയ പിഎച്ച്ഡി കോഴ്സ് വർക്ക് (സിഎസ്എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പിഎച്ച്ഡി അഭിരുചി പരീക്ഷ: അപേക്ഷ 31 വരെ

2017ലെ പിഎച്ച്ഡി പ്രവേശനത്തിന് അഭിരുചി നിർണയ പരീക്ഷയ്ക്കുള്ള പുതുക്കിയ വിജ്ഞാപനമനുസരിച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യൂജിസിയുടെ 2016 ലെ ചട്ടപ്രകാരം പുതുക്കിയ വിജ്ഞാപനമനുസരിച്ചു പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരെ കൂടാതെ ഒബിസി (ക്രീമിലയർ), ഭിന്നശേഷിക്കാർ, 19091991നു മുന്പ് ബിരുദാനന്തര ബിരുദം നേടിയവർ എന്നിവർക്കും അഭിരുചി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതയിൽ അഞ്ചു ശതമാനം മാർക്കിളവ് അനുവദിക്കും. അഭിരുചി പരീക്ഷയുടെ സിലബസിലും പരിക്ഷാഘടനയിലും മാറ്റമുണ്ട്. പുതുക്കിയ ഷെഡ്യൂൾപ്രകാരം അഭിരുചി പരീക്ഷ ജൂണ്‍ 24ന് കോട്ടയം സിഎംഎസ് കോളജിൽ നടത്തും. വിശദവിവരങ്ങൾക്കും ഓണ്‍ലൈൻ അപേക്ഷയ്ക്കും www.phd.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന്

17നു തുടങ്ങുന്ന ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഓണ്‍ലൈൻ ചോദ്യപേപ്പർ വിതരണം, അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ ബിരുദാനന്തര കോഴ്സുകളിലെ ഏകജാലക പ്രവേശനം എന്നിവയുമായി ബന്ധപ്പെട്ട് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽമാർ, ചീഫ് സൂപ്രണ്ടുമാർ, പരീക്ഷാ കേന്ദ്രങ്ങളിൽ ചോദ്യപേപ്പറുകളുടെ ചുമതലയുള്ള അധ്യാപകർ എന്നിവരുടെ യോഗം ഇന്നു രാവിലെ 10.30ന് സർവകലാശാലാ അസംബ്ലി ഹാളിൽ നടത്തും.

യോഗം നാളെ

ബിടെക് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്, അഫിലിയേറ്റഡ് ബിടെക് കോളജുകളുടെ പ്രിൻസിപ്പൽമാരുടെ യോഗം നാളെ സർവകലാശാലാ അസംബ്ലി ഹാളിൽ രാവിലെ 11നു നടത്തും. എല്ലാ പ്രിൻസിപ്പൽമാരും നിർബന്ധമായും പങ്കെടുക്കണം.

പിജി പ്രവേശന പരീക്ഷ

സർവകലാശാല വിവിധ പഠനവകുപ്പുകളിലെ പിജി പ്രവേശനപരീക്ഷ (ക്യാറ്റ് എംജിയു) തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ 27, 28 തീയതികളിൽ നടത്തും. വിശദ വിവരങ്ങൾക്ക് www.cat.mgu.ac.in ഡെബിറ്റ്കാർഡ്, എടിഎം, ഇന്‍റർനെറ്റ് ബാങ്കിംഗ് വഴിയും അല്ലാത്തവർക്കു അക്ഷയകേന്ദ്രം വഴിയും ഫീസടക്കാം.