University News
ബിരുദം: ഫൈനൽ അലോട്ട്മെന്‍റിൽ ഓപ്ഷൻ രജിസ്ട്രേഷൻ നാളെ വരെ
ബിരുദത്തിനുള്ള ഫൈനൽ അലോട്ട്മെന്‍റിൽ പരിഗണിക്കപ്പെടാൻ നാളെ വരെ ഓപ്ഷൻ രജിസ്ട്രേഷൻ നൽകാം. അപേക്ഷയിലെ തെറ്റുമൂലം പരിഗണിക്കപ്പെടാത്തവർക്കും ലഭിച്ച പ്രവേശനം റദ്ദായവർക്കും നിലവിലെ ആപ്ലിക്കേഷൻ നന്പരും പാസ്‌വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്യാം. www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നന്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷൻ നൽകാം. 18നു വൈകുന്നേരം അഞ്ചു വരെ പുതുതതായി ഓപ്ഷൻ നൽകാം. ഓപ്ഷനുകൾ നൽകിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമർപ്പിക്കണം. പ്രിന്‍റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. മാനേജ്മെന്‍റ് കമ്മ്യൂണിറ്റി േക്വാട്ടാകളിലെ പ്രവേശന നടപടികളും 29 നകം പൂർത്തിയാക്കണം.

പരീക്ഷാതീയതി

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എൽഎൽബി ഡിഗ്രി പരീക്ഷകൾ സെപ്റ്റംബർ 20ന് ആരംഭിക്കും. അപേക്ഷ 22 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പർഫൈനോടെ 25 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ (പരമാവധി 100) വീതവും സിവി ക്യാന്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടയ്ക്കണം.
ആറാം സെമസ്റ്റർ ബിവോക് (2014 അഡ്മിഷൻ റെഗുലർ) ഡിഗ്രി പരീക്ഷകൾ 22നു തുടങ്ങും.

ഒന്നും രണ്ടും സെമസ്റ്റർ എംഎ തമിഴ് (സിഎസ്എസ് 2016 അഡ്മിഷൻ റെഗുലർ) ഡിഗ്രി പരീക്ഷകൾ 23ന് ആരംഭിക്കും. ഇന്‍റേണൽ മാർക്കുകൾ നിശ്ചിത സമയത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യാത്ത കോളജുകളിൽനിന്നു പിഴ ഈടാക്കും. അപേക്ഷ 19 വരെ സ്വീകരിക്കും.

മേഴ്സിചാൻസ് പരീക്ഷ

ബിഎ, ബിഎസ്‌സി, ബികോം, ബിഎ മൾട്ടീമീഡിയ (വൊക്കേഷണൽ മോഡൽ രണ്ട് 2009 നു മുന്പുള്ള അഡ്മിഷൻ) വിദ്യാർഥികളുടെ അവസാന മേഴ്സിചാൻസ് ഡിഗ്രി പരീക്ഷകൾ 18 ന് തുടങ്ങും. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കോളജുകൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ കോട്ടയം ഗവണ്‍മെന്‍റ് കോളജിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അവിടെത്തന്നെയും ഇടുക്കി ജില്ലയിലെ കോളജുകൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ മൂലമറ്റം സെന്‍റ് ജോസഫ് കോളജിൽനിന്നു ഹാൾ ടിക്കറ്റ് വാങ്ങി അവിടെത്തന്നെപരീക്ഷ എഴുതണം. എറണാകുളം ജില്ലയിലെ കോളജുകൾ പരിക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ തൃക്കാക്കര ഭാരതമാതാ കോളജിൽനിന്നു ഹാൾ ടിക്കറ്റ് വാങ്ങി അവിടെത്തന്നെ എഴുതണം. ടൈംടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

2016 ഒക്ടോബറിലെ ആറാം സെമസ്റ്റർ ബിഎ കോർപ്പറേറ്റ് ഇക്കണോമിക്സ് മോഡൽ മൂന്ന് (2014 അഡ്മിഷൻ റെഗുലർ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കുമുള്ള അപേക്ഷ 26 വരെ സ്വീകരിക്കും.

പ്രോജക്ട് ഫെലോ ഒഴിവ്

ഇന്‍റർനാഷണൽ ആൻഡ് ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ നാനോസയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ എന്ന ഡിഎസ്ടി പ്രോജക്റ്റിൽ ഫെലോ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷമാണ് പ്രോജക്റ്റ് കാലാവധി. പ്രതിമാസം 25,000 രൂപ ഫെലോഷിപ്പ് ലഭിക്കും. റബർ ടെക്നോളജി, പോളിമർ ടെക്നോളജി, കെമിക്കൽ ടെക്നോളജി, നാനോ ടെക്നോളജി എന്നിവയിൽ 60 ശതമാനം മാർക്കോടു കൂടിയ ബിരുദാനന്തര ബിരുദവും ഗേറ്റ് സ്കോറും അല്ലെങ്കിൽ കെമിസ്ട്രിയിൽ 60 ശതമാനം മാർക്കോടുകൂടിയ ബിരുദനന്തരബിരുദവും യുജിസി,സിഎസ്ഐആർ നെറ്റുമാണ് യോഗ്യത. അപേക്ഷ പ്രഫ. സാബു തോമസ്, ഇന്‍റർനാഷണൽ ആൻഡ് ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി, എംജി സർവകലാശാലാ, പിഡി ഹിൽസ് (പിഒ), കോട്ടയം 686 560 എന്ന വിലാസത്തിൽ 29 വരെ സ്വീകരിക്കും.

തെരഞ്ഞെടുപ്പു സമയ മാറ്റം

18ന് നടക്കുന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്‍റെയും വോട്ടെണ്ണലിന്‍റെയും സമയക്രമത്തിൽ മാറ്റം വരുത്തി. കൂടുതൽ വിവരങ്ങൾ: www.mgu.ac.in എന്നവെബ് സൈറ്റിൽ.

സംവാദം ഇന്ന്

ഇന്‍റേർണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്‍റെ (ഐക്യൂഎഎസി) ആഭിമുഖ്യത്തിൽ പുസ്തക പ്രസാധകരും ഗവേഷകരുമായുള്ള സംവാദം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മുതൽ സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.

റേഷൻകാർഡ് ഹാജരാക്കണം

അധ്യാപകരും ജീവനക്കാരും പെൻഷൻകാരും തങ്ങളുടെ പേരുൾപ്പെടുന്ന പുതിയ റേഷൻ കാർഡുകൾ, പകർപ്പുസഹിതം 20നു മുൻപായി ബന്ധപ്പെട്ട സർവകലാശാലാ സെക്ഷനുകളിൽ പരിശോധനയ്ക്കായി ഹാജരാക്കണം.