University News
പ്രൈവറ്റ്, റെഗുലർ പരീക്ഷകൾ ഏകീകരിച്ചിട്ടില്ല
പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്ക് റെഗുലർ പഠനം നടത്തുന്നവർക്കാപ്പം പരീക്ഷകൾ നടത്തുമെന്നും തുല്യതാ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നുമുള്ള പത്രവാർത്തകൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഇത്തരം വാർത്തകളിൽ വിദ്യാർഥികൾ വഞ്ചിതരാകരുതെന്ന് സർവകലാശാല അറിയിച്ചു. പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്ക് റെഗുലർ കോഴ്സിനോട് തുല്യതയ്ക്ക് അക്കാദമിക തലത്തിൽ പരിശോധിച്ച് ബന്ധപ്പെട്ട അക്കാദമി സമിതിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. പ്രൈവറ്റ് വിദ്യാർഥികൾക്ക് ബാധകമായ പരീക്ഷാ ചട്ടങ്ങൾക്കും ഇന്േ‍റണൽ സംബന്ധിച്ച വ്യവസ്ഥകൾക്കും നിലവിൽ യാതൊരുവിധ മാറ്റവും വരുത്തി സർവകലാശാല ഉത്തരവിറക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് സർവകലാശാലയ്ക്ക് ഉത്തരവാദിത്വമുണ്ടായിരിക്കുന്നതല്ല.

നവംബർ ഒന്ന് മുതൽ എംജിയിൽ ഫീസുകൾ ഓണ്‍ലൈനായി മാത്രം

നവംബർ ഒന്ന് മുതൽ വിവിധ ഫീസുകൾ സ്വീകരിക്കുന്നതിന് ഓണ്‍ലൈൻ പേമെന്‍റ് സംവിധാനം നിലവിൽ വരും. ഇതോടെ സർവകലാശാലാ ക്യാഷ് കൗണ്ടറും ജനസേവന കേന്ദ്രങ്ങൾ മുഖേനയും എസ്ബിഐയുടെ വിവിധശാഖകൾ എന്നിവിടങ്ങളിൽ നേരിട്ട് ഫീസടയ്ക്കാനുള്ള സൗകര്യം നവംബർ ഒന്നു മുതൽ നിർത്തലാക്കും. വിദ്യാർഥികൾ, കോളജുകൾ, സർവകലാശാലയുടെ മറ്റ് ഗുണഭോക്താക്കൾ എന്നിവർക്ക് ഒന്നു മുതൽ സർവകലാശാലയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് ന്ധഇ പേമെന്‍റ്’ എന്ന ലിങ്കിലൂടെയോ ലുമ്യ.ാഴൗ.മര.ശി എന്ന വെബ്സൈറ്റിലൂടെയോ ഫീസ് ഒടുക്കാവുന്നതാണ്. ഓണ്‍ലൈൻ പേമെന്‍റ് നിലവിൽ വരുന്നതോടെ ഏതു സമയത്തും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുപയോഗിച്ചും ഇന്‍റർനെറ്റ് ബാങ്കിംഗ് വഴിയും ഫീസൊടുക്കുന്നതിന് സൗകര്യമുണ്ടാവും. അപേക്ഷകർ ഓണ്‍ലൈനായി ഫീസൊടുക്കുന്പോൾ ലഭിക്കുന്ന രസീതിന്‍റെ പ്രിന്‍റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതും ഒരു കോപ്പി അപേക്ഷയോടൊപ്പം സർവകലാശാലാ തപാൽ സെക്ഷനിൽ സമർപ്പിക്കണം. ഓണ്‍ലൈൻ പേമെന്‍റിനായി അപേക്ഷകന് അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങൾ ഉപയോഗപ്പെടുത്താം. വിശദമായ വിവരങ്ങളും നിർദ്ദേശങ്ങളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഇതോടനുബന്ധിച്ച് ഹെൽപ്പ്ലൈൻ നന്പരുകളും ഓണ്‍ലൈൻ പേമെന്‍റിനായുള്ള പ്രത്യേക സെക്ഷനും സർവകലാശാല ഒരുക്കിയിട്ടുണ്ട്. ഒന്നു മുതൽ വിദ്യാർഥികളും കോളജ് അധികൃതരും മറ്റ് രീതികളിൽക്കൂടി ഫീസൊടുക്കുന്നത് ഒഴിവാക്കണം്. ഏതെങ്കിലും കാരണവശാൽ ഓണ്‍ലൈനായല്ലാതെ ഫീസൊടുക്കുകയാണെങ്കിൽ അത്തരം രസീതുകൾ സർവകലാശാലയിൽ സ്വീകരിക്കുന്നതല്ല. ഹെൽപ്പ്ലൈൻ നന്പരുകൾ: 0481 2733434, 0481 6555563. ഇമെയിൽ: [email protected].

അപേക്ഷാ തീയതി

അഫിലിയേറ്റഡ് കോളജുകളിലെ പത്താം സെമസ്റ്റർ പഞ്ചവത്സര ബിഎ (ക്രിമിനോളജി) എൽഎൽബി (ഓണേഴ്സ്, 2015ന് മുന്പുള്ള അഡ്മിഷൻ) പരീക്ഷകൾ നവംബർ മൂന്നു വരെയും 50 രൂപ പിഴയോടെ നാലു വരെയും 500 രൂപ സൂപ്പർഫൈനോടെ ആറു വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതവും (പരമാവധി 100 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.

അഫിലിയേറ്റഡ് കോളജുകളിലെ പത്താം സെമസ്റ്റർ പഞ്ചവത്സര എൽഎൽബി, ആറാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (കോമണ്‍) പരീക്ഷകൾ നവംബർ 17ന് ആരംഭിക്കും. അപേക്ഷകൾ മൂന്നു വരെയും 50 രൂപ പിഴയോടെ നാലു വരെയും 500 രൂപ സൂപ്പർഫൈനോടെ ആറു വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിൽ 20 രൂപ വീതവും സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.

ഒന്നാം സെമസ്റ്റർ എംഎഡ് (ദ്വിവത്സരം), 2017 അഡ്മിഷൻ റെഗുലർ, 2015 ആൻഡ് 2016 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ ഡിസംബർ ആറു മുതൽ ആരംഭിക്കും. അപേക്ഷകൾ നവംബർ 10 വരെയും 50 രൂപ പിഴയോടെ 13 വരെയും 500 രൂപ സൂപ്പർഫൈനോടെ 17 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 150 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 50 രൂപ വീതവും സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ എംടെക് സപ്ലിമെന്‍ററി ജൂണ്‍ 2017 പരീക്ഷയുടെ പ്രാക്ടിക്കലും വൈവാവോസിയും 31ന് ചെറുകുന്നം കഐംപി കോളജ് ഓഫ് എൻജിനീയറിംഗിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭിക്കും.

രണ്ടും മൂന്നും സെമസ്റ്റർ എംടെക് സപ്ലിമെന്‍ററി ഒക്ടോബർ 2017 പരീക്ഷയുടെ പ്രാക്ടിക്കലും വൈവാവോസിയും യഥാക്രമം 30, 31 എന്നീ തീയതികളിൽ ചെറുകുന്നം കഐംപി കോളജ് ഓഫ് എൻജിനീയറിംഗിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭിക്കും.

സർട്ടിഫിക്കറ്റ് വിതരണം

ഡിപ്പാർട്ട്മെന്‍റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റെൻഷൻ 2017 ഓഗസ്റ്റിൽ നടത്തിയ സർട്ടിഫിക്കറ്റ്, ഡിപ്ലോമാ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കൗണ്‍സലിംഗ് കോഴ്സ് സർട്ടിഫിക്കറ്റുകൾ 30നും, മാനേജ്മെന്‍റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി കോഴ്സ് സർട്ടിഫിക്കറ്റുകൾ 31നും വിതരണം ചെയ്യും. യോഗിക് സയൻസ്, ഓർഗാനിക് ഫാമിംഗ് എന്നീ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ യഥാക്രമം നവംബർ ഒന്ന്, രണ്ട് തീയതികളിലും, ഡിപ്ലോമ ഇൻ യോഗിക് സയൻസ്, ഡിപ്ലോമ ഇൻ ഓർഗാനിക് ഫാമിംഗ് എന്നീ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ യഥാക്രമം മൂന്ന്, ആറ് എന്നീ തീയതികളിലും വിതരണം ചെയ്യും. ഫോണ്‍: 04812731560, 2731724.

ബാങ്ക് ടെസ്റ്റ് പരിശീലനം

വിവിധ ബാങ്കുകളിലേക്ക് നിയമനത്തിനായി നടത്തുന്ന മത്സര പരീക്ഷകൾക്കുള്ള പരിശീലനം എംജി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ 30 മുതൽ ആരംഭിക്കുന്നു. ഫോണ്‍: 0481 2731025.

പരീക്ഷാഫലം

2017 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് (സിഎസ്എസ് റെഗുലർ, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പാലാ സെന്‍റ് തോമസ് കോളജിലെ നിഥിൻ ജോസ്, അൽഫോണ്‍സാമ്മാ ഫ്രാൻസിസ്, സൂര്യാ രാജു എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ എട്ടു വരെ അപേക്ഷിക്കാം.

2017 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സോഷ്യോളജി (സിഎസ്എസ് റെഗുലർ, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ എൽ. ലിബിൻലാൽ, സിഎംഎസ് കോളജിലെ പി.എസ്. കീർത്തി, ജോസിമോൾ തോമസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ എട്ടു വരെ അപേക്ഷിക്കാം.
സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസ് 2017 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഫിൽ കംപ്യൂട്ടർ സയൻസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

റിസർച്ച് ഫെലോ ഒഴിവ്

എംജി സർവകലാശാലാ സ്കൂൾ ഓഫ് ബയോസയൻസസിൽ കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ, കേരള ബയോടെക്നോളജി കമ്മീഷൻ എന്നിവയുടെ അംഗീകാരമുള്ള പ്രോജക്ടിൽ ഒരു താല്ക്കാലിക റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്. വിശദവിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.