ആത്മഹത്യാഭീഷണിയുമായി 40 നിലയുടെ മുകളിൽ നിന്ന് ഒരു ചാട്ടം; പിന്നെ സംഭവിച്ചത്
Wednesday, March 29, 2017 6:51 AM IST
കാര്യം സാധിക്കുന്നതിനായി ആത്മഹത്യാഭീഷണി മുഴക്കുന്നത് നാം കേട്ടിട്ടുണ്ട്. പക്ഷെ അങ്ങനെ പറയുന്നവർ വെറുതെ പേടിപ്പിക്കാനാണ് പറയുന്നത്. പക്ഷെ ഞാൻ മരിക്കുമെന്ന് പറഞ്ഞ് പടുകൂറ്റൻ കെട്ടിടത്തിന്‍റെ മുകളിൽ നിന്നും താഴേക്കു ചാടി ആളുകളെ കബളിപ്പിച്ച ഒരാളെക്കുറിച്ചു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ അങ്ങനെയൊരു സംഭവം നടന്നു. തെക്കൻ ചൈനയിലെ ഗുവാൻദോംഗിലാണ് സംഭവം നടക്കുന്നത്.

കണ്ടു നിൽക്കുന്നവരുടെ ഹൃദയമിടിപ്പ് നിലച്ചു പോകുന്ന തരത്തിലാണ് ഇയാൾ 40 നില കെട്ടിടത്തിന്‍റെ മുകളിൽ നിന്നും ചാടിയത്. ചാടി പകുതി എത്തിയപ്പോഴേക്കും മഞ്ഞ നിറത്തിലുള്ള ഒരു പാരച്യൂട്ട് നിവർന്നു. അപ്പോഴാണ് കാഴ്ചക്കാരുടെ ശ്വാസം നേരെവീണത്. കാണികളിൽ ഒരാൾ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. രണ്ടു മില്യണ്‍ ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്. ചാടിയയാൾ സുരക്ഷിതമായാണ് താഴെയെത്തിയത്. ഇയാൾക്കെതിരെ നിയമപരമായി നടപടിയുണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.