Letters
സ്വച്ഛമായ ജീവിതാവസ്ഥയെ പ്രോത്സാഹിപ്പിക്കാത്ത വിധി
Monday, September 10, 2018 10:10 PM IST
സ്വവർഗാനുരാഗത്തെ സംബന്ധിച്ചു സുപ്രീംകോടതിയുടെ വിധി എന്തൊക്കെ ന്യായികരണങ്ങൾ നൽകിയാലും ആരോഗ്യകരവും സ്വച്ഛവുമായ ഒരു ജീവിതാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതല്ല. വിവിധ ജീവിത മേഖലകളിൽ പ്രകൃതിയോട് ഒത്തുപോകണമെന്ന ബോധത്തിലേക്കു മനുഷ്യൻ കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരിക്കുന്ന ഒരു കാലത്താണു പ്രകൃതിവിരുദ്ധതയിൽ പ്രഥമ സ്ഥാനം കല്പിക്കപ്പെടേണ്ട ഒരു സംഗതിയ്ക്കു മാന്യത നല്കപ്പെട്ടിരിക്കുന്നത്. ഇതു ക്രിമിനൽ കുറ്റമായി കണക്കാക്കേണ്ടതുണ്ടോ എന്നുള്ള വിഷയത്തേക്കാൾ അതിനു സമൂഹത്തിൽ അംഗീകാരം നല്കപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് ആശങ്കപ്പെടുത്തുന്ന അവസ്ഥ.

ഒരു മാനസിക ശാരീരിക വൈകല്യമായിട്ടാണു സ്വവർഗാനുരാഗത്തെ സമൂഹം പൊതുവിൽ കാണുന്നത്. ഈ വൈകല്യത്തിന് അടിമപ്പെടാത്തവരെ സംബന്ധിച്ചിടത്തോളം അതു വെറുപ്പാണു ജനിപ്പിക്കുക. സമൂഹം മാന്യത നല്കാത്ത കാര്യമായതിനാൽ ഇതുവരെ ആരും ഒരു തുറന്ന ആവശ്യമെന്ന നിലയിൽ മറ്റൊരു വ്യക്തിയെ സമീപിക്കുന്ന സാഹചര്യം ഇല്ലായിരുന്നു.
പരസ്പര സമ്മതം ഇല്ലെങ്കിൽ കുറ്റകരമാണ് എന്നു പറയുന്നുണ്ടെങ്കിലും ഒരു വ്യക്തിക്ക് ഈ വികാരമില്ലാത്ത മറ്റൊരു വ്യക്തിയോട് ആകർഷണം തോന്നാവുന്നതാണല്ലോ. ആ രീതിയിലുള്ള പെരുമാറ്റവും ഉണ്ടാകാം. ഒരുമിച്ചുള്ള ജീവിതത്തിലേക്കുള്ള ക്ഷണവും സംഭവിക്കാം. ഇതിൽ താല്പര്യമില്ലാത്ത വ്യക്തിക്ക് എത്ര അസ്വസ്ഥജനകമായിരിക്കും ഈ അവസ്ഥ? ഇതേ സാഹചര്യം എതിർലിംഗങ്ങളിൽപ്പെട്ട വ്യക്തികളിൽ ഉണ്ടാകുന്ന അവസ്ഥയായിരിക്കില്ല ഒരേ ലിംഗത്തിൽപെട്ടവരിൽ ഉണ്ടാക്കുക. ആ വ്യത്യാസം മാനസിക പ്രത്യാഘാതങ്ങളും വ്യക്തിപരവും സമൂഹവുമായ അസ്വസ്ഥതകളും സൃഷ്ടിക്കാം.

പി.വി. വർഗീസ്, പള്ളിയാൻ വീട്, കറുകുറ്റി.